ചുങ്കത്തറ മാർത്തോമാ ഹയർ സെക്കണ്ടറി സ്കൂളിൽ നിയമനവിവാദം; നിയമനങ്ങളിൽ സ്വജനപക്ഷപാതവും അഴിമതിയും പിടിമുറുക്കുന്നു എന്ന് ആക്ഷേപം; നിയമനങ്ങൾക്ക് ലക്ഷക്കണക്കിന് രൂപ കോഴയായി കൈമറിയുന്നു; മാർത്തോമാ സഭയ്ക്ക് കീഴിലെ സ്കൂളിലെ അഴിമതിയിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തം
എം മനോജ് കുമാർ
തിരുവനന്തപുരം: അഴിമതിയും സ്വജനപക്ഷപാതവും കേരളത്തിലെ എയിഡഡ് സ്കൂളുകളിൽ പിടിമുറുക്കുകയാണോ? വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതവുമാണ് കേരളത്തിലെ എയിഡഡ് സ്കൂളുകളെ ചുറ്റിപ്പറ്റി ഉയർന്നുകൊണ്ടിരിക്കുന്നത്. സർക്കാർ നിയന്ത്രിത സംവിധാനങ്ങൾ ഉണ്ടായിട്ടും സ്കൂളുകളിലെ നിയമനങ്ങളിൽ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായി മാറുകയാണ്. സ്കൂൾ നിയമനങ്ങളിൽ സ്വജനപക്ഷപാതവും അഴിമതിയും പിടിമുറുക്കുന്നു. ഇതിന്റെ ഒന്നാന്തരം ഉദാഹരണമാണ് നിലമ്പൂർ ചുങ്കത്തറ മാർത്തോമാ ഹയർ സെക്കണ്ടറി സ്കൂൾ.
സ്കൂളുമായി ബന്ധപ്പെട്ടു ഒരു നിയമന മാഫിയ തന്നെ നിലകൊള്ളുന്നു എന്നും നിയമനങ്ങളിൽ ഈ മാഫിയ കൈ കടത്തുന്നു എന്നുമാണ് ആരോപണം ഉയരുന്നത്. അഴിമതിയും സ്വജനപക്ഷപാതവുമാണ് ഈ സ്കൂളിനെ ചുറ്റിപ്പറ്റിയും ഉയരുന്നത്. ചുങ്കത്തറ മാർത്തോമാ ഹയർ സെക്കണ്ടറി സ്കൂളിൽ സമീപകാലത്ത് നടത്തിയ രണ്ടു അദ്ധ്യാപക നിയമനങ്ങളാണ് സ്കൂളിനെ ചുറ്റിപ്പറ്റി നിയമനവിവാദമായി മാറുന്നത്. സ്കൂളിനെ ചുറ്റിപ്പറ്റിയുള്ള ഒരു കോക്കസാണ് സ്കൂളിലെ നിയമനങ്ങൾ നിയന്ത്രിക്കുന്നത് എന്നാണ് ആരോപണമുയരുന്നത്. സർക്കാർ നിയന്ത്രിത എയിഡഡ് സ്കൂളിലെ നിയമനങ്ങൾ സ്വന്തക്കാർക്കും ബന്ധുക്കാർക്കും മാത്രമായി ലക്ഷങ്ങൾ കീശയിലാക്കി തീറെഴുതുന്നു എന്നാണ് ആരോപണമുയരുന്നത്.
മാർത്തോമാ സഭയുടെ കീഴിലുള്ള സ്കൂളിലെ നിയമനത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ ഇപ്പോൾ സഭയ്ക്കകത്തും അലയടിച്ചുയരാൻ തുടങ്ങിയിട്ടുണ്ട്. ഈയടുത്ത കാലത്ത് നടന്ന രണ്ടു നിയമനങ്ങൾ ആണ് പ്രതിഷേധത്തിന്റെ കുന്തമുനയായി കുടികൊള്ളുന്നത്. ഒരു ഹിന്ദി ടീച്ചർ നിയമനവും ഒരു കെമിസ്ട്രി ടീച്ചർ നിയമനവും. ഇതിൽ ആദ്യത്തെ നിയമനത്തിന് നിശ്ചിത യോഗ്യത ഇല്ലെന്നാണ് ആരോപണം ഉയരുന്നത്. ഓഗസ്റ്റ് മാസത്തിൽ ആണ് ഹിന്ദി ടീച്ചർ നിയമനം നടന്നിരിക്കുന്നത്. ഹൈ സ്കൂൾ തലം വരെയുള്ള നിയമനങ്ങൾക്ക് കെ ടെറ്റ് നിർബന്ധിതമായിരിക്കെ ആദ്യത്തെ നിയമനത്തിന് കെ ടെറ്റ് യോഗ്യതയില്ലെന്നു ആരോപിക്കപ്പെടുന്നു. അതുകൊണ്ട് ആദ്യ നിയമനത്തിന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അംഗീകാരം ലഭിച്ചിട്ടില്ല. രണ്ടാമത് ഒരു കെമിസ്ട്രി അദ്ധ്യാപക നിയമനമാണ്. പക്ഷെ ഈ നിയമനത്തിൽ ഇന്റർവ്യൂ കഴിഞ്ഞു ആളെ എടുത്തിട്ടും പേര് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
സ്കൂളിലെ ഒരു അദ്ധ്യാപകന്റെ ഭാര്യക്ക് തന്നെയാണ് നിയമനം എന്നാണ് അറിയാൻ കഴിഞ്ഞത്, ഇന്റർവ്യൂവിൽ ഒന്നാമതെത്തിയ ആളെ ഒഴിവാക്കി അഞ്ചാമത് എത്തിയ ആൾക്കാണ് നിയമനം നൽകിയിരിക്കുന്നത് എന്നാണ് ആക്ഷേപം. പക്ഷെ ഈ നിയമനത്തിന്നെതിരെ മാർത്തോമാ സഭാ ഭദ്രാസന കൗൺസിൽ നിന്നും എതിർപ്പ് ഉയർന്നതിനെ തുടർന്നാണ് ഇന്റർവ്യൂ കഴിഞ്ഞിട്ടും നിയമനം നൽകിയ ആളുടെ പേര് പുറത്തുവിടാത്തത്. ഒരു മാഫിയ തന്നെ സ്കൂളിലെ നിയമനവുമായി ബന്ധപ്പെട്ടു സജീവമാണ് എന്നാണ് സ്കൂളുമായി ബന്ധപ്പെട്ടവർ വിരൽ ചൂണ്ടുന്നത്. ഈ മാഫിയാ പ്രവർത്തനം അവസാനിപ്പിക്കാൻ വേണ്ടിയാണ് ഇപ്പോൾ സഭയ്ക്ക് അകത്തുനിന്നുള്ളവർ കച്ച മുറുകുന്നത്.
അനധികൃത-വഴിവിട്ട നിയമനങ്ങൾക്കെതിരെ സാമൂഹ്യ പ്രവർത്തകനായ വിജി കൊല്ലം ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് സ്കൂളിലെ അഴിമതി വിവാദം സ്കൂളിന്റെ മതിലുകൾക്കപ്പുറത്തേക്ക് കടന്നെത്തുന്നത്. മാർത്തോമാ സഭയുടെ കീഴിലായതിനാൽ അഴിമതിയാരോപണങ്ങൾ സഭാ തലത്തിലും പുകഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടാണ് പുതിയ കെമിസ്ട്രി നിയമനത്തിന് സഭാ അധികൃതർ അന്തിമ അനുമതി നൽകാത്തത്. നൂറു കണക്കിന് യോഗ്യതയുള്ള ആളുകൾ അദ്ധ്യാപക നിയമനത്തിനായി അലയുമ്പോഴാണ് അഴിമതിയും സ്വജനപക്ഷപാതവും മാർത്തോമാ സഭയിലെ സ്കൂളിൽ അരങ്ങു വാഴുന്നത്.
എയിഡഡ് സ്കൂൾ ആയതിനാൽ ഒഴിവുകൾ വരുമ്പോൾ അതിനു പത്രപ്പരസ്യം നൽകേണ്ടതുണ്ട്. ഇന്റർവ്യൂ ബോർഡിൽ മാനേജർ അല്ലെങ്കിൽ മാനേജരുടെ നോമിനി, സ്കൂൾ പ്രിൻസിപ്പൽ, സർക്കാർ പ്രതിനിധി എന്നിവരാണ് വേണ്ടത്. പക്ഷെ ചുങ്കത്തറ സ്കൂളിന്റെ കാര്യങ്ങൾ വരുമ്പോൾ നിയമങ്ങളും നടപടിക്രമങ്ങളും നോക്കുകുത്തിയായി മാറുകയാണ്. ഈ ആക്ഷേപം. ഇന്റർവ്യൂ ബോർഡ് അംഗം അല്ലാത്ത സ്കൂൾ ലോക്കൽ മാനേജർ ഇന്റർവ്യൂ ബോര്‍ഡിൽ കടന്നിരുന്നു കാര്യങ്ങൾക്ക് തീർപ്പാക്കുന്നത് എന്നാണ് ആക്ഷേപം. വിരമിച്ച ഈ അച്ചൻ എന്തിനാണ് സ്കൂൾ കാര്യങ്ങളിൽ ഇടപെടുന്നത് എന്ന ചോദ്യത്തിനും ഉത്തരമാകുന്നില്ല.
പ്രമോഷൻ കാര്യത്തിലും വിവേചനവും സ്വജന പക്ഷപാതവും വ്യാപകമാണെന്ന് ആക്ഷേപിക്കപ്പെടുന്നു. ഒരു പ്രമോഷൻ സാധ്യത അർഹതപ്പെട്ട ആളിൽ നിന്നും എടുത്ത് മാറ്റി സ്കൂളിലെ ഒരധ്യാപകന്റെ ഭാര്യയ്ക്ക് നൽകിയിരുന്നതായും ആക്ഷേപമുണ്ട്. ഇപ്പോൾ സഭയ്ക്കകത്തും നിന്നും നിയമന വിവാദത്തിന്നെതിരെ പ്രതിഷേധം ഉയരുകയാണ്. മാർത്തോമാ സഭാ നടപടികൾക്കെതിരെ സഭയ്ക്കുള്ളിൽ നിന്നും ഇപ്പോൾ പ്രതിഷേധം ശക്തിയാർജ്ജിക്കുന്നുണ്ട്. ഈ പ്രതിഷേധം ശക്തമാക്കി നിലനിർത്തുകയാണ് മാർത്തോമാ ഹയർ സെക്കണ്ടറി സ്കൂളിലെ അഴിമതികൾ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍