സഹോദരന്റെ മകൻ ശുപാർശ ചെയ്തപ്പോൾ വിൽക്കാൻ വച്ചിരുന്ന കടമുറികൾ വാടകയ്ക്കു നൽകി; ഒടുവിൽ സ്ഥലം കൈയേറി വാടകക്കാർ കെട്ടിടം വച്ചു; പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിട്ടും പാലിച്ചില്ല: പത്തനംതിട്ടയിൽ ഒരു പ്രവാസി മലയാളിക്കു പറ്റിയത്
അരുൺ ജയകുമാർ
തിരുവല്ല: സ്വന്തം ജ്യേഷ്ഠന്റെ മകൻ ശുപാർശ ചെയ്തത് പ്രകാരം മൂന്ന് കടമുറികൾ വാടകയ്ക്ക് നൽകുകയും ഇപ്പോൾ അതേ സ്ഥലത്തിന്റെ ഭാഗം വാടകക്കാർ കയ്യേറിയത് കാരണം വിൽക്കാനാകാത്ത അവസ്ഥയിലാണ് പ്രവാസിയായ പി.എം ജോർജ്. പത്തനംതിട്ട കിഴക്കുംമുറിയിലെ സ്വന്തമായുള്ള മൂന്നു കടമുറികൾ 2014 ജനുവരിയിലാണ് ജോർജ് വാടകയ്ക്ക് നൽകിയത്.
വിൽപ്പനയ്ക്കായി പരസ്യം ചെയ്തിരിക്കുന്ന സമയത്താണ് സുഗതൻ എന്നയാളും അയാളുടെ ഭാര്യ വത്സമ്മയും കടമുറികൾ വാടകയ്ക്ക് നൽകണമെന്നാവിശ്യപ്പെട്ട് സമീപിച്ചത്. സ്ഥലം വിൽപ്പനയ്ക്കായി മാറ്റിയിട്ടിരിക്കുകയാണെന്നും അതിനാൽ വാടകയ്ക്ക് നൽകുന്നില്ലെന്നും അറിയിക്കുകയായിരുന്നു.
തുടർന്ന് വളരെ അടുപ്പത്തിലുള്ള ജ്യേഷ്ഠന്റെ മകൻ കൊച്ചുമോനെ കൊണ്ടു വാടകയ്ക്കു വേണമെന്നു പറയിച്ചു. വെറും മൂന്ന് മാസത്തേക്ക് മാത്രം മതിയെന്നും ലോൺ കിട്ടിയാൽ ഉടനെ തന്നെ മാറുമെന്നും ഇവർ പറഞ്ഞു. മൂന്ന് മാസത്തേക്ക് കരാർ ഒപ്പിടാൻ നിയമില്ലാത്തതിനാൽ പതിനൊന്ന് മാസത്തേക്ക് കരാർ ഒപ്പിടുകയായിരുന്നു. സുഗതന്റെ ഭാര്യ വത്സമ്മയുടെ പേരിലാണ് കരാർ എഴുതിയത്. തുടർന്ന് ഇവർ ഇവിടെ ഒരു സ്റ്റേഷനറി കട നടത്തി വരികയായിരുന്നു.
പിന്നീട് കരാർ കഴിയുന്നതിന് മുൻപ് പല തവണ കട ഒഴിയാൻ ആവശ്യപ്പെട്ടെങ്കിലും സുഗതനും ഭാര്യയും കട ഒഴിഞ്ഞ് കൊടുക്കാതെ ഓരോ ന്യായങ്ങൾ പറഞ്ഞ് അവധി നീട്ടി വാങ്ങുകയായിരുന്നു. ഇങ്ങനെ നീണ്ട് പോയതിനാൽ കടമുറി വിൽപ്പന നടന്നതുമില്ല. ഇരുപത് വർഷത്തോളമായി അബുദാബിയിലാണ് ജോർജ്. അവിടെ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. ഇപ്പോൾ മക്കളോടൊപ്പം അവിടെ തന്നെ താമസിക്കുകയാണ്.
കരാർ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും വാടകക്കാർ മാറാൻ കൂട്ടാക്കാത്തതിനെ തുടർന്ന് ശുപാർശ ചെയ്ത കുഞ്ഞുമോനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇവർ കട ഒഴിഞ്ഞെങ്കിലും സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ ഒരു കെട്ടിടം പണിയുകയായിരുന്നു. കെട്ടിടം പണിയുന്നതിനായി ജോർജിന്റെ സ്ഥലത്തിലെ ഒരു ഭാഗവും കൈയേറി. ജോർജിന്റെ കടയുടെ ഭാഗം മറയുന്ന രീതിയിലാണ് ഇവർ പുറമ്പോക്ക് ഭൂമിയിൽ അനധികൃതമായ കെട്ടിടം പണിഞ്ഞുവെന്നാണ് ആരോപണം.
നാട്ടിൽ തന്റെ കെട്ടിടത്തിന്റെ ഭാഗം ഉൾപ്പടെ കയ്യേറി തന്റെ വാടകക്കാർ പുതിയ കെട്ടിടം പണിഞ്ഞ വിവരം വിദേശത്തുള്ള ജോർജ് അറിഞ്ഞതോടെ മറ്റൊരു സഹോദരന്റെ മകനെകൊണ്ട് അന്നത്തെ റവന്യു മന്ത്രി അടൂർ പ്രകാശിന് പരാതി നൽകുകയായിരുന്നു. സർക്കാർ ഭൂമിയും ഒപ്പം തന്നെ തന്റെ ഭൂമിയും കയ്യേറിയാണ് ഇങ്ങനെയൊരു നിർമ്മാണം നടത്തിയിരിക്കുന്നതെന്ന് കാണിച്ചാണ് പരാതി നൽകിയത്. പരാതി ലഭിച്ചതിനെതുടർന്ന് പരാതി പരിശോധിക്കാനും അനധികൃതമാണെങ്കിൽ കെട്ടിടം പൊളിച്ച് മാറ്റാനും മന്ത്രി നിർദ്ദേശം നൽകുകയും ചെയ്തു.
തുടർന്ന് സബ് കളക്ടർ സ്ഥലം പരിശോധിച്ച് മഹസർ തയ്യാറാക്കാൻ വില്ലേജ് ഓഫീസർക്കും നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് കൈയേറ്റം അനധികൃതമാണെന്ന് കണ്ടെത്തിയതിനെതുടർന്ന് ഇത് പൊളിച്ച് മാറ്റാൻ കളക്ടർ മുൻസിപ്പാലിറ്റിക്ക് നിർദ്ദേശം നൽകിയെങ്കിലും അതും നടപ്പിലായില്ല.
പിന്നീട് ജോർജ് ഹൈക്കോടതിയിൽ ഈ വിഷയമുന്നയിച്ച് കേസ് കൊടുക്കുകയായിരുന്നു. റെവന്യു ആക്ട് പ്രകാരം വില്ലേജ്, താലൂക്ക് എന്നിവിടങ്ങളിലേക്ക് അന്വേഷിച്ച ശേഷം അനധികൃതമാണെന്ന് കണ്ടെത്തിയതിനെതുടർന്ന് പൊളിച്ച് മാറ്റാൻ ഉത്തരവിടുകയായിരുന്നു. ഒന്നുകിൽ സ്വയം പൊളിച്ച് മാറ്റുകയോ അല്ലെങ്കിൽ പൊളിച്ചു മാറ്റുന്നതിനായി സർക്കാറിന് തുക ഒടുക്കുകയോ വേണമെന്നായിരുന്നു. ഇത്രയും ഉത്തരവുകൾ വന്നിട്ട് പോലും ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന കെട്ടിടത്തിലെ കച്ചവടം അവസാനിപ്പിക്കാനും ഇനിയും കഴിഞ്ഞിട്ടില്ല. അനധികൃതമായി പുറംപോക്കിൽ പണിഞ്ഞ കെട്ടിടമായതിനാൽ വൈദ്യുതി കണക്ഷൻ പോലും ഇവിടെ ലഭ്യമില്ല. സോളാർ പാനൽ പ്രവർത്തിപ്പിച്ചാണ് ഇവിടെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളല്ല സുഗുണനെന്നും ജോർജ് പറയുന്നു. സുഗുണന്റെ മകൾ ഇംഗ്ലണ്ടിൽ നഴ്സായി ജോലി ചെയ്യുകയാണ്. ഇയാൾക്കെതിരെ പരിസരത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് സമീപത്തെ ചിലർ പരാതി നൽകിയതായും ജോർജ് പറയുന്നു.
Stories you may Like
- തട്ടിക്കൊണ്ടുപോകൽ 'വെറും നാടകം'; കാണാതായ 23കാരിയെയും കുഞ്ഞിനെയും കണ്ടെത്തി
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- സംരക്ഷിച്ച പാർട്ടി ഇപ്പോൾ സജിമോനെ കൈവിട്ടതെന്തിന്?
- തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- തിരുവല്ല അർബൻ ബാങ്കിലെ തട്ടിപ്പിൽ കുടുങ്ങിയവർക്ക് ഇപ്പോഴും ആശ്വാസമില്ല
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍