ഉന്നത വിദ്യാഭ്യാസത്തിന്റെ കടയ്ക്കൽ കത്തിവെച്ച് പിണറായി സർക്കാർ; പൊളിറ്റിക്സും ഡിപ്ലോമാറ്റിക് റിലേഷൻസും തുടങ്ങി അഭിനയവും ലോകചരിത്രവും വരെ ന്യൂജനറേഷൻ കോഴ്സുകളുടെ പട്ടികയിൽ; ബയോടെക്നോളജി,ബയോകെമിസ്ട്രി, മൈക്രോബയോളജി, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോഇൻഫർമാറ്റിക്സ്, നാനോ ടെക്നോളജി തുടങ്ങി പുതുതലമുറ കോഴ്സുകളെ പാടെ ഒഴിവാക്കി; ഇത് പിണറായി റിപ്പബ്ലിക്കിലെ വിദ്യാഭ്യാസ പരിഷ്കാരം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ന്യൂ ജനറേഷൻ കോഴ്സ് എന്ന പേരിലും സംസ്ഥാന സർക്കാർ നടത്തുന്നത് വൻ തട്ടിപ്പ്. പരമ്പരാഗത കോഴ്സുകളെ പുതിയ കുപ്പിയിലാക്കി അവതരിപ്പിക്കുമ്പോൾ പുതുതലമുറ കോഴ്സുകളെ പൂർണമായും അവഗണിക്കുകയാണ് സംസ്ഥാന സർക്കാർ. ചരിത്രവും പൊളിറ്റിക്സും അഭിനയവും തുടങ്ങി പരമ്പരാഗത കോഴ്സുകൾ സംസ്ഥാന സർക്കാരിന്റെ ന്യൂജനറേഷൻ കോഴ്സുകളുടെ പട്ടികയിൽ ഇടംപിടിച്ചപ്പോൾ ബയോടെക്നോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോഇൻഫർമാറ്റിക്സ്, നാനോ ടെക്നോളജി തുടങ്ങി പുതുതലമുറ കോഴ്സുകളെ സംസ്ഥാന സർക്കാർ പാടെ അവഗണിക്കുകയായിരുന്നു.
എംജി സർവകലാശാല വൈസ് ചാൻസിലർ സാബു തോമസ് ചെയർമാനായ ഉന്നതാധികാര സമിതിയെ ന്യൂ ജനറേഷൻ കോഴ്സുകൾ തെരഞ്ഞെടുക്കാൻ ചുമതലപ്പെടുത്തിയതാടെയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുതിയ കോഴ്സുകൾ ത്രിശങ്കുവിവായത്. നാല് വർഷ ബിരുദവും ഡബിൾ മെയിനും ഉൾപ്പെടെ നിരവധി പരിഷ്കാരങ്ങൾ നിർദ്ദേശിച്ച് ഉന്നതാധികാര സമിതി റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 76 പുതിയ കോഴ്സുകൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് സർക്കാർ/എയ്ഡഡ് കോളജുകൾക്ക് അപേക്ഷിക്കാം എന്ന് ഉത്തരവിറക്കിയിരുന്നു. യാതൊരു തത്വദീക്ഷയുമില്ലാത്ത കോഴ്സുകൾ എന്ന് അന്നേ ഈ ഉത്തരവിനെ കുറിച്ച് ആക്ഷേപം ഉയർന്നിരുന്നു.
പൊളിറ്റിക്സും ഹിസ്റ്ററിയും പെർഫോമിംഗ് ആർട്സും ന്യൂ ജനറേഷൻ ലിസ്റ്റിൽ ഇടം പിടിച്ചപ്പോൾ ബോട്ടണിയും ബയോകെമിസ്ട്രിയും മൈക്രോബയോളജിയും ഉൾപ്പെടെയുള്ളവ ലിസ്റ്റിൽ നിന്നും ഒഴിവായി. എട്ട് വിഷയങ്ങൾ മാത്രമാണ് എം.എസ്.സി ലിസ്റ്റിൽ ഇടംപിടിച്ചത്. കെമിസ്ട്രി, ബയോളജി, ഇലക്ട്രോണിക്സ്, ജിയോളജി, മാത്സ്, ഫിസിക്സ്, സുവോളജി എന്നിവ മാത്രമായി സംസ്ഥാന സർക്കാരിന്റെ കണ്ണിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള ന്യൂ ജനറേഷൻ കോഴ്സുകൾ. അതേസമയം, വേൾഡ് ഹിസ്റ്ററി, കംപരറ്റീവ് പൊളിറ്റിക്സ്, ഇന്റർനാഷണൽ പൊളിറ്റിക്സ് ആൻഡ് ഡിപ്ലോമാറ്റിക് റിലേഷൻസ് തുടങ്ങി പൊളിറ്റിക്കൽ ഫിലോസഫിയും ജെൻഡർ ആൻഡ് സെക്ഷ്വാലിറ്റി സ്റ്റഡീസും ഉൾപ്പെടെ 18 വിഷയങ്ങൾ സംസ്ഥാന സർക്കാർ ന്യൂ ജെൻ ആക്കി അവതരിപ്പിച്ചു.
അഭിനയവും ഹിസ്റ്ററിയും പെർഫോമിംഗ് ആർട്സും ഉൾപ്പെടെ ബിഎ വിഭാഗത്തിൽ 42 കോഴ്സുകൾ ഇടംപിടിച്ചപ്പോൾ എട്ട് ശാസ്ത്ര വിഷയങ്ങൾ മാത്രമാണ് ബിരുദ കോഴ്സുകളിൽ ഇടംപിടിച്ചത്. ഇക്കണോമെട്രിക്സ് ആൻഡ് ഡേറ്റാ മാനേജ്മെന്റ്, ഗ്രാഫിക് ഡിസൈനിംഗ്, ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ മാർക്കറ്റ്, മാത്തമാറ്റിക്സ്& ഫിസിക്സ്(ഡബിൾ മെയിൻ), കെമിസ്ട്രി& ബയോകെമിസ്ട്രി(ഡബിൾ മെയിൻ), മാത്സ്& കെമിസ്ട്രി, സുവോളജി&സ്റ്റാറ്റിറ്റിക്സ്(ഡബിൾ മെയിൻ) എന്നിവയാണ് ബിരുദ പഠനത്തിനുള്ള ശാസ്ത്ര വിഷയങ്ങൾ.
ബയോടെക്നോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോഇൻഫർമാറ്റിക്സ്, നാനോ ടെക്നോളജി തുടങ്ങി ശരിക്കും ന്യൂ ജനറേഷൻ കോഴ്സുകളെ പാടെ അവഗണിച്ചാണ് പുതിയ കോഴ്സുകളുടെ പ്രൊപ്പോസൽ ക്ഷണിച്ചിരിക്കുന്നത്. സാമ്പത്തിക ബാധ്യത ഇല്ലാതെ വേണം പുതിയ കോഴ്സുകൾ തുടങ്ങാനെന്നും അതനുസരിച്ച് വേണം നിർദ്ദേശങ്ങൾ സമർപ്പിക്കാനെന്നും പ്രത്യേകം പറഞ്ഞതോടെ ഇപ്പോൾ തന്നെ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ വലയുന്ന പല സർക്കാർ കോളജുകൾക്കും അവസരം തുടക്കത്തിലേ നിഷേധിക്കുകയായിരുന്നു. ഇതോടെ, എയ്ഡഡ് മാനേജ്മെന്റുകൾക്ക് പണം കൊയ്യാനുള്ള സുവർണാവസരം കൈവരികയായിരുന്നു. പുതിയ കോഴ്സുകൾ തുടങ്ങുന്നതിനുള്ള അധികാരം യൂണിവേഴ്സിറ്റികൾക്ക് കൈമാറാനും ശ്രമങ്ങൾ ആരംഭിച്ചു. ഇതോടെ, പൂർണമായും കോഴ്സുകൾ ഏതൊക്കെ കോളജുകൾക്ക് നൽകണം എന്ന തീരുമാനം എടുക്കാനുള്ള അധികാരം സിപിഎം നിയന്ത്രിത സിൻഡിക്കേറ്റുകളിൽ നിക്ഷിപ്തമാകും.
സമുദായ സംഘടനകളെ തൃപ്തിപ്പെടുത്താനുള്ള ചെപ്പടിവിദ്യയായാണ് ഇതിനെ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, പുത്തൻ തലമുറ കോഴ്സുകളെ പാടെ അവഗണിക്കുന്നതോടെ ആരോഗ്യ- സാങ്കേതിക രംഗങ്ങളിൽ വരും നാളുകളിൽ കേരളത്തിന്റെ മാനവ വിഭവശേഷി ഉപയോഗിക്കപ്പെടാതെ പോകുകയും അന്താരാഷ്ട്ര രംഗത്ത് പോലും വൻ അവസരങ്ങളുള്ള മേഖലകൾ പഠിക്കാൻ കേരളത്തിലെ വിദ്യാർത്ഥികൾക്ക് കഴിയാതെ പോകുകയും ചെയ്യും. ഇതെല്ലാ സിപിഎമ്മിന്റെ കേവലം രാഷ്ട്രീയ- സാമ്പത്തിക നേട്ടങ്ങൾക്ക് വേണ്ടിയാണ് എന്നതാണ് ഏറെ ദുഃഖകരം.
സംസ്ഥാനത്തെ എയ്ഡഡ് മാനേജ്മെന്റുകളെ സഹായിക്കാൻ വേണ്ടി മാത്രമാണ് ഇത്തരത്തിൽ അവിയൽ കോഴ്സുകൾ എന്ന ആരോപണം വിദ്യാർത്ഥികളും വിവിധ വിഷയങ്ങളിലെ അലുമ്നി കൂട്ടായ്മകളും ചൂണ്ടിക്കാട്ടുന്നു. ഇത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കും എന്നും അഭ്യസ്ത വിദ്യരായ നിരവധി ആളുകൾക്ക് തൊഴിൽ സാഹചര്യം നിഷേധിക്കും എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നിലനിൽ കേരളത്തിലെ ചില കോളജുകളിൽ ന്യൂജനറേഷൻ കോഴ്സുകളായ ബയോടെക്നോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോഇൻഫർമാറ്റിക്സ്, നാനോ ടെക്നോളജി തുടങ്ങിയവ ബിരുദ തലത്തിൽ പഠിപ്പിക്കുന്നുണ്ട്. എന്നാൽ, ഇവയുടെ ബിരുദാനന്തര ബിരുദ കോഴ്സുകൾക്കോ തുടർപഠനത്തിനോ കേരളത്തിൽ സൗകര്യമില്ല. പുതു തലമുറ കോഴ്സുകൾ എന്ന നിലയിൽ ഇത്തരത്തിൽ അഭിനയവും ഹിസ്റ്ററിയും പെർഫോമിംഗ് ആർട്സും കോളജുകളിലേക്ക് എത്തിക്കുന്നത് വിദ്യാഭ്യാസ മേഖലയെ മാത്രമല്ല, കേരളത്തിലെ ആരോഗ്യ മേഖലയിലെ വളർച്ചയോയും പ്രതികൂലമായി ബാധിക്കും എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിലും മറ്റും നിസ്തൂലമായ സംഭാവനകൾ നൽകാൻ കഴിയുക മൈക്രോബയോളജി, ബയോകെമിസ്ട്രി, ബയോഇൻഫർമാറ്റിക്സ്, ബയോടെക്നോളജി മുതലായ ശാസ്ത്ര ശാഖകൾക്കാണ്. കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ ഇന്ന് നിത്യ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയിരിക്കുകയാണ്. എന്നാൽ ഇവയെല്ലാം ഒഴിവാക്കി കേലവം രാഷ്ട്രീയ താത്പര്യങ്ങൾക്കായി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ കച്ചവടം ചെയ്യുകയാണ് സംസ്ഥാനത്തെ ഇടത് സർക്കാർ.
റീഡിസൈൻ ചെയ്ത കോഴ്സുകൾ ആരംഭിക്കാൻ കോളജുകൾക്ക് അനുവാദം നൽകുന്നതിന് യൂണിവേഴ്സിറ്റികൾക്ക് അധികാരം നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സർവകലാശാലകളുടെ വൈസ് ചാൻസിലർ കൂടിയായ ഗവർണറോട് ശുപാർശ ചെയ്തിരിക്കുകയാണ്. ഇതിന് അംഗീകാരം കിട്ടുന്നതോടെ ലോകത്തിന് മാതൃകയായ കേരള മോഡൽ വിദ്യാഭ്യാസത്തിന് അന്ത്യമാകും. കാലഹരണപ്പെട്ട കോഴ്സുകൾ ന്യൂജെൻ കോഴ്സുകൾ എന്ന പേരിൽ പഠിക്കേണ്ടി വരുന്ന ഒരു തലമുറയുടെ ഉദയത്തിനും വരും ദിനങ്ങൾ സാക്ഷ്യം വഹിക്കും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍