നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാൻ കഴിയാത്ത നാഗമ്പടം റയിൽവെ മേൽപ്പാലം 25ന് പൊളിക്കും; 300 ടൺ ശേഷിയുള്ള രണ്ടു ക്രെയിനുകൾ ഉപയോഗിച്ച് താങ്ങി നിർത്തുന്ന പാലം മുറിച്ചു മാറ്റുക ചെറു ഭാഗങ്ങളായി; താഴേക്ക് അടർന്നു വീഴാതിരിക്കാൻ ഇരുമ്പ് ബ്ലോക്കുകൾ ഉപയോഗിച്ച് താങ്ങി നിർത്തും; നാളെ അർദ്ധരാത്രിമുതൽ ട്രെയിൻ ഗതാഗതം നിരോധിച്ച് റയിൽവെ; റോഡ് ഗതാഗതത്തിന് തടസ്സമില്ലെന്ന് പൊതുമരാമത്ത് വകുപ്പ്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: തകർക്കാൻ ശ്രമിച്ച് പരാജയപ്പെട്ട നാഗമ്പടത്തെ പഴയ റെയിൽവേ മേൽപാലം 25നു പൊളിക്കും. കഴിഞ്ഞ മാസം 27ന് നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം പൊളിക്കാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഈ മാസം 25ന് പാലം പൊളിക്കാൻ അധികാരികൾ തീരുമാനിക്കുകയായിരുന്നു. 300 ടൺ ശേഷിയുള്ള രണ്ടു ക്രെയിനുകൾ പാലത്തിന്റെ ഇരുവശത്തു നിന്നും പ്രവർത്തിപ്പിക്കും. പാലം പൊളിക്കുമ്പോൾ താഴേക്ക് അടർന്നുവീഴാതിരിക്കാൻ ഇരുമ്പു ബ്ലോക്കുകൾ ഉപയോഗിച്ചു താങ്ങിനിർത്തും. ചെറിയ ഭാഗങ്ങളായി പൊളിച്ചുനീക്കും.
24നു രാത്രി 12.40ന് ഇതിനുള്ള നടപടി ആരംഭിക്കും. പാലം പൊളിക്കുന്നതിന്റെ ഭാഗമായി നാളെ അർധരാത്രി മുതൽ 25ന് അർധരാത്രി വരെ കോട്ടയം പാതയിലെ ട്രെയിൻ ഗതാഗതം പൂർണമായി നിരോധിച്ചു. 25നു സർവീസ് നടത്തേണ്ട 21 പാസഞ്ചർ ട്രെയിനുകളും 5 എക്സ്പ്രസ് ട്രെയിനുകളും റദ്ദാക്കി. 25നു രാത്രി പൂർത്തിയാക്കി അർധരാത്രിക്കു ശേഷം ട്രെയിനുകൾ കടത്തിവിടാനാകുമെന്നാണു റെയിൽവേയുടെ കണക്കുകൂട്ടൽ. റോഡ് ഗതാഗതത്തിനു തടസ്സമുണ്ടാകില്ലെന്നു പൊതുമരാമത്തു വകുപ്പ് അറിയിച്ചു.
നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാൻ കഴിയാത്ത നാഗമ്പടം പഴയ റെയിൽവേ മേൽപ്പാലം മുറിച്ചുനീക്കുന്നതിനാൽ ശനിയാഴ്ച കോട്ടയം വഴി ട്രെയിൻ ഗതാഗതം ഉണ്ടാവില്ല. ഇതുവഴി പോകേണ്ട ദീർഘദൂര ട്രെയിനുകൾ ആലപ്പുഴവഴി തിരിച്ചുവിടുമെന്ന് റെയിൽവേ വ്യക്തമാക്കി. ഇതിന് മുന്നോടിയായി വെള്ളിയാഴ്ചയും ചില െട്രയിനുകൾ ഭാഗികമായി റദ്ദാക്കി. ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ അഞ്ചുമിനിറ്റ് എറണാകുളത്തും രണ്ടുമിനിറ്റ് ആലപ്പുഴയിലും ഒരുമിനിറ്റ് വീതം ചേർത്തല, അന്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലും നിർത്തിയിടും.
56391 എറണാകുളം-കൊല്ലം പാസഞ്ചർ, 56310 എറണാകുളം-കൊല്ലം മെമു എന്നിവയാണ് വെള്ളിയാഴ്ച കോട്ടയം വഴി റദ്ദാക്കിയ ട്രയിനുകൾ. ഇതിൽ 56301, 56303 ആലപ്പുഴ-എറണാകുളവും തിരിച്ചുമുള്ള പാസഞ്ചറുകളും റദ്ദാക്കിയിട്ടുണ്ട്.
25-ന് റദ്ദാക്കിയ ട്രെയിനുകൾ: 56363/56362 കോട്ടയം-നിലമ്പൂർ/നിലമ്പൂർ-കോട്ടയം, 56394/56393 കൊല്ലം-കോട്ടയം/കോട്ടയം-കൊല്ലം, 56300/56302 കൊല്ലം-ആലപ്പുഴ/ആലപ്പുഴ-കൊല്ലം, 56381/56382 എറണാകുളം-കായങ്കുളം/കായങ്കുളം-എറണാകുളം, 56383 എറണാകുളം-കായങ്കുളം പാസഞ്ചർ, 56392 കൊല്ലം എറണാകുളം പാസഞ്ചർ, 56303 എറണാകുളം-ആലപ്പുഴ പാസഞ്ചർ, 56301 ആലപ്പുഴ-കൊല്ലം പാസഞ്ചർ, 66307, 66308 എറണാകുളം-കൊല്ലം മെമു, കൊല്ലം-എറണാകുളം മെമു, 66309/66310 എറണാകുളം-കൊല്ലം പാസഞ്ചർ/കൊല്ലം-എറണാകുളം മെമു, 56385 എറണാകുളം-കോട്ടയം പാസഞ്ചർ, 56390 കോട്ടയം -എറണാകുളം പാസഞ്ചർ, 56380 കായങ്കുളം-എറണാകുളം പാസഞ്ചർ, 66302 കൊല്ലം-എറണാകുളം മെമു, 66303, 66304 എറണാകുളം-തിരുവനന്തപുരം, തിരുവനന്തപുരം-എറണാകുളം, 16791, 16792 പുനലൂർ-പാലക്കാട്, പാലക്കാട്-പുനലൂർ, 16302, 16301 തിരുവനന്തപുരം-െഷാർണൂർ, െഷാർണൂർ- തിരുവനന്തപുരം, 16650/16649 തിരുവനന്തപുരം-മംഗളൂരു/തിരുവനന്തപുരം-മംഗളൂരു/16606, 16605 നാഗർകോവിൽ-മംഗളൂരു/മംഗളൂരു-നാഗർകോവിൽ.
26-ന് റദ്ദാക്കിയ ട്രെയിനുകൾ: 56380 കായങ്കുളം -എറണാകുളം, 56300 കൊല്ലം-ആലപ്പുഴ, 56302 ആലപ്പുഴ-കായങ്കുളം, 66302 കൊല്ലം-എറണാകുളം പാസഞ്ചർ, 56393/56394 കൊല്ലം-കോട്ടയം പാസഞ്ചർ/കോട്ടയം -കൊല്ലം പാസഞ്ചർ, 66307 എറണാകുളം-കൊല്ലം മെമു
ഭാഗികമായി റദ്ദാക്കിയത്: 16307/16308 ആലപ്പുഴ-കണ്ണൂർ (25ന് ആലപ്പുഴ-എറണാകുളം ഭാഗത്ത്), 16350 നിലമ്പൂരിൽനിന്ന് 24-ന് തിരിച്ച് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും, 16349, 25-ന് കൊച്ചുവേളിയിൽനിന്ന് തിരിച്ച് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. 56365, 56366 എറണാകുളത്തിനും പുനലൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കും. 56304 നാഗർകോവിൽ കോട്ടയം പാസഞ്ചർ 25-ന് കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയിൽ നിർത്തിയിടും.
ആലപ്പുഴ വഴി തിരിച്ചുവിടുന്നവ: 22653 തിരുവനന്തപുരം-നിസാമുദ്ദീൻ, 17229 തിരുവനന്തപുരം-ഹൈദരാബാദ്, 12625 തിരുവനന്തപുരം-ന്യൂഡൽഹി, 12624 തിരുവനന്തപുരം -ചെന്നൈ, 12696, 12698, 16629 എന്നീ ട്രയിനുകൾ 25-ന് തിരുവനന്തപുരത്തുനിന്ന് തിരിക്കും.
16382-കന്യാകുമാരി-മുംബൈ 25-ന് കന്യാകുമാരിയിൽനിന്ന്, 16525 കന്യാകുമാരി -ബെംഗളൂരു 25-ന് കന്യാകുമാരിയിൽനിന്ന്, 16312 25-ന് കൊച്ചുവേളിയിൽനിന്ന്, 16349 24-ന് കൊച്ചുവേളിയിൽനിന്ന്, 16348 24-ന് ചെന്നൈയിൽനിന്ന്, 16344 24-ന് മധുരയിൽനിന്ന് തിരിക്കും, 12695 24-ന് ചെന്നൈയിൽനിന്ന് തിരിക്കും, 16630 24-ന് മംഗളൂരുവിൽനിന്ന് തിരിക്കും, 16381 23-ന് മുംബൈയിൽനിന്ന്, 12623 24-ന് ചെന്നൈയിൽനിന്ന്, 17230 -ഹൈദരാബാദ്-തിരുവനന്തപുരം 23-ന് ൈഹദരാബാദിൽനിന്ന്, 12201 -(എൽ.ടി.ടി-കൊച്ചുവേളി) 23-ന് എൽ.ടി.ടിയിൽനിന്ന്, 16320, 16319-(ബാനസ് വാഡി-കൊച്ചുവേളി, കൊച്ചുവേളി-ബാനസ് വാഡി) യഥാക്രമം 24-ന് ബാനസ് വാഡിയിൽനിന്നു 25-ന് കൊച്ചുവേളിയിൽനിന്ന്, 06015- എറണാകുളം-വേളാങ്കണ്ണി 25-ന് എറണാകുളത്തുനിന്ന്, 06335-ഗോഹട്ടി-കൊച്ചുവേളി-22-ന് ഗോഹട്ടിയിൽനിന്ന്.
നിയന്ത്രണങ്ങൾ
16347 തിരുവനന്തപുരം-മംഗളൂരു, 16343-തിരുവനന്തപുരം-മധുര എന്നിവ 25-ന് ചങ്ങനാശ്ശേരിക്കും ചിങ്ങവനത്തിനും ഇടയിൽ നിയന്ത്രിച്ചാവും ഓടുക. 16335 ഗാന്ധിധാം -നാഗർകോവിൽ 60 മിനിറ്റ് ഏറ്റുമാനൂരിൽ നിർത്തും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍