യൂത്ത് ലീഗുകാർ അഴിഞ്ഞാടിയിട്ടും പൊലീസ് നോക്കിനിന്നു; പാർട്ടി പ്രകടനത്തനിടയിലേക്ക് തീവ്രാദികൾ നുഴഞ്ഞുകയറിയെന്ന് യൂത്ത് ലീഗ്; നാദാപുരത്തെ അശാന്തി അണയുന്നില്ല; പ്രതിക്കൂട്ടിൽ പൊലീസും
കെ വി നിരഞ്ജൻ
കോഴിക്കോട്: കല്ലാച്ചിയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണ സംഭവത്തിൽ മുസ്ലിം ലീഗ് നേതൃത്വവും പൊലീസും പ്രതിക്കൂട്ടിൽ. യൂത്ത് ലീഗുകാർ അഴിഞ്ഞാടിയിട്ടും പൊലീസ് നോക്കിനിന്നുവെന്ന് കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്.എന്നാൽ പാർട്ടി പ്രകടനത്തനിടയിലേക്ക് തീവ്രാദികൾ നുഴഞ്ഞുകയറിയെന്ന് യൂത്ത് ലീഗ് പറയുന്നത്. അതേസമയം ലീഗ് അതിക്രമത്തിന് അതേനാണയത്തിൽ സിപിഎമ്മും തിരിച്ചിടിച്ചതോടെ നാദാപുരം മേഖല വീണ്ടും അശാന്തമാവുകയാണ്.
തൂണേരിയിൽ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ കാളിയാറമ്പത്ത് അസ്ലം വധക്കേസിലെ പ്രതികളെ 40 ദിവസം കഴിഞ്ഞിട്ടും പിടികൂടാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ചൊവ്വാഴ്ച സംഘടിപ്പിച്ച പ്രതിഷേധമാണ് അക്രമാസക്തമായത്.പ്രതിഷേധ പ്രകടനം നാദാപുരം ടൗണിൽ നിന്ന് കല്ലാച്ചിയിലേക്കത്തെിയപ്പോൾ വ്യാപക ആക്രമം നടക്കുകയായിരുന്നു. കല്ലാച്ചി മാർക്കറ്റ് റോഡിൽ പ്രകടനത്തിലേക്ക് വാഹനം കയറ്റാൻ ശ്രമിച്ചെന്ന് പറഞ്ഞായിരുന്നു ആക്രമണം. സ്ഥലത്തത്തെിയ നാദാപുരം സി.ഐയുടെ വാഹനമടക്കം ആക്രമിച്ചു. പിന്നീട് നിരവധി വാഹനങ്ങൾക്ക് നേരെ കല്ലേറും നടന്നു.
ഇതോടെ സംഭവം ഗതിമാറി സിപിഐ(എം)ലീഗ് സംഘർഷമായി മാറുകയായിരുന്നു. ഇതിനു ശേഷമാണ് ഗ്രാമപഞ്ചായത്ത് ലീഗ് അംഗം സി.എച്ച്. നജ്മ ബീവിയുടെ മകനെ കല്ലാച്ചി വാണിയൂർ റോഡിൽ വച്ച് സിപിഎമ്മുകാർ വെട്ടിയത്. പിന്നീട് പല സ്ഥലങ്ങളിലും ചേരിതിരിഞ്ഞു ആക്രമണവും കല്ലേറും നടന്നു. ഇതിനു മുമ്പും മുസ്ലിം ലീഗ് കല്ലാച്ചിയിൽ നടത്തിയ പ്രതിഷേധ മാർച്ച് അക്രമത്തിൽ കലാശിച്ചിരുന്നു. തൂണേരി ഷിബിൻ വധക്കേസിൽ കോടതി വെറുതെ വിട്ട തെയ്യമ്പാടി ഇസ്മയിലിനെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനെതിരെയായിരുന്നു അന്ന് പ്രതിഷേധം നടന്നത്. പ്രകടനം കല്ലാച്ചിയിലത്തെിയപ്പോൾ കഴിഞ്ഞ ദിവസത്തേതു പോലെ അന്നും അക്രമം നടന്നു. ഈ മുൻ അനുഭവം പാഠമാക്കി പ്രവർത്തകരെ നിയന്ത്രിക്കാൻ പാർട്ടി നേതൃത്വത്തിനായില്ല.പ്രകടനത്തിന് അനുവാദം നൽകാതിരിക്കാൻ പൊലീസും മെനക്കെട്ടില്ളെന്നു മാത്രമല്ല സ്ഥലത്തു മതിയായ ഫോഴ്സിനെ നിയോഗിച്ചതുമില്ല.
കല്ലാച്ചിയിൽ പ്രകടനം അക്രമാസക്തമായപ്പോൾ പ്രതിരോധിക്കാൻ നാമമാത്രമായ പൊലീസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ഥലത്തത്തെിയ നാദാപുരം സി.ഐയുടെ വാഹനം പ്രകടനക്കാർ ആക്രമിച്ചപ്പോൾ പ്രതിരോധിക്കാൻ പൊലും പൊലീസിനാവാതെ പോയി. പിന്നീട് ഏറെ നേരം കഴിഞ്ഞു കുറ്റ്യാടി, വളയം, എടച്ചേരി സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ ഫോഴ്സ് എത്തുകയും ഗ്രനേഡ് എറിഞ്ഞു ആക്രമികളെ പിരിച്ചുവിട്ടതിനു ശേഷമാണ് സംഘർഷം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്. പ്രകടനത്തിൽ നുഴഞ്ഞുകയറിയ തീവ്രവാദ പാർട്ടിയിൽപെട്ടവരാണ് അക്രമത്തിന് കാരണമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം. കല്ലാച്ചി കൈരളി കോംപ്ളക്സിന് സമീപം പ്രകടനത്തിൽ കയറിയ ആൾ പാർട്ടിക്കാരനാണെന്നു ലീഗ് നേതൃത്വം ഇപ്പോൾ സമ്മതിച്ചിട്ടുണ്ട്. ഇയാൾ എസ്.ഡി.പി.ഐ പ്രവർത്തകൻ ആയിരുന്നുവെന്നും പ്രകടനം അലങ്കോലമാകാൻ ഇതാണ് കാരണമെന്നുമായിരുന്നു ആദ്യം പ്രചാരണം.
നാദാപുരത്തു നിന്ന് പ്രകടനം ആരംഭിച്ചത് തന്നെ പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നുവെന്നു പറയുന്നു. കല്ലാച്ചിയിൽ എത്തിയപ്പോഴേക്കും പ്രകടനക്കാരിൽ ചിലർ സർവ നിയന്ത്രണങ്ങളും വിട്ട് അഴിഞ്ഞാടുകയായിരുന്നു. നേതാക്കൾ കിണഞ്ഞു പരിശ്രമിച്ചിട്ടും അക്രമം നടത്തിയവരെ തടയാൻ കഴിഞ്ഞില്ല. അസ്ലം വധത്തിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടു സമാന രീതിയിൽ തൂണേരിയിലും, പാറക്കടവ്, വളയം പഞ്ചായത്തുകളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. എന്നാൽ, അവിടങ്ങളിൽ സംഘർഷങ്ങൾ ഒന്നും നടന്നിരുന്നില്ല. കല്ലാച്ചിയിൽ പ്രകടനത്തിന് പൊലീസ് അനുവാദം നൽകിയത് ഈ സാഹചര്യത്തിലായിരുന്നുവെന്നു പറയുന്നു.
അതിനിടെ അസ്ലവധക്കേസിൽ പ്രതികളെ പിടികൂടാൻ കോൺഗ്രസ് സഹകരിക്കുന്നില്ളെന്ന പരാതിക്ക് അറുതി നൽകി കെപിസിസി പ്രസിഡന്റ് വി എം സുധീരൻ അടക്കമുള്ളവർ ഇന്നലെ ലീഗ് പ്രതിഷേധത്തിൽ സജീവമായി രംഗത്തത്തെി. അസ്ലം വധത്തിലെ യഥാർഥ കുറ്റവാളികളെ കണ്ടത്തൊത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജനപ്രതിനിധികൾ കലക്ടറേറ്റ് മാർച്ച് നടത്തി. കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വധശിക്ഷയെ എതിർക്കുന്ന സിപിഐ(എം) സ്വന്തം പാർട്ടി കോടതിയെക്കൊണ്ട് വധശിക്ഷ നടപ്പാക്കുകയാണ്. നാദാപുരത്ത് വിളിച്ച സർവകക്ഷി യോഗത്തിൽപോലും മുഖ്യമന്ത്രിയോ മന്ത്രിമാരോ സിപിഎമ്മിന്റെ ജനപ്രതിനിധികളോ ഒന്നും പങ്കെടുക്കാതെ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുകയാണ് ചെയ്തത്. അസ്ലം കൊല്ലപ്പെട്ടിട്ട് 55 ദിവസം പിന്നിടുമ്പോഴും വ്യക്തമായ സൂചന ലഭിച്ചിട്ടും യഥാർഥ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാറിന്.
മുഖ്യമന്ത്രിയുടെ വാക്കിൽ ആർക്കും വിശ്വാസമില്ലാതായി. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടുകയും അസ്ലമിന്റെ കുടുംബത്തിന് സർക്കാർ സംരക്ഷണം നൽകുകയും വേണം. സമരത്തിന് ആളുകളെ വാടകക്ക് എടുക്കേണ്ട അവസ്ഥ യു.ഡി.എഫിനില്ല. യു.ഡി.എഫിന്റെ ക്ഷമ സർക്കാർ പരീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് കെ.സി. അബു അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എംപി, എം.ഐ. ഷാനവാസ് എംപി, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ, എൻ.സി. അബൂബക്കർ, സി. മോയിൻകുട്ടി എന്നിവർ സംസാരിച്ചു. എരഞ്ഞിപ്പാലത്തുനിന്ന് ആരംഭിച്ച മാർച്ചിന് എം.സി. മായിൻ ഹാജി, യു.സി. രാമൻ, എം ടി. പത്മ, പി.കെ. രാജൻ, ചന്ദ്രഹാസൻ എന്നിവർ നേതൃത്വം നൽകി. പ്രകടനത്തിനുശേഷം ചില പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷസാധ്യത സൃഷ്ടിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് ശാന്തരാക്കി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍