സർവകലാശാലയുടെ കണക്കിൽ പരീക്ഷയെഴുതേണ്ടത് ആകെ 2915 വിദ്യാർത്ഥികൾ; അവസാന വർഷ എം.ബി.ബി.എസ് പരീക്ഷ ബഹിഷ്കരിച്ചത് 2155 പേർ; ആദ്യ പരീക്ഷയിലെ ഹാജർനില കണക്കിലെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ പ്രതീക്ഷയർപ്പിച്ച് വിദ്യാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: അവസാന വർഷ എംബിബിഎസ് പരീക്ഷ കൂട്ടത്തോടെ ബഹിഷ്കരിച്ച് വിദ്യാർത്ഥികൾ. ക്ലാസുകൾ വേണ്ടത്ര ലഭിക്കാതെ പരീക്ഷ നടത്തുന്നതിൽ പ്രതിഷേധിച്ചാണ് ഗവ.മെഡിക്കൽ കോളേജിലെ അവസാന വർഷ എം.ബി.ബി.എസ് പരീക്ഷ വിദ്യാർത്ഥികളടക്കം പരീക്ഷ ബഹിഷ്കരിച്ചത്. 2915 വിദ്യാർത്ഥികൾ പേർ രജിസ്റ്റർ ചെയ്തതിൽ 2156 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയില്ലെന്ന് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ട് വിദ്യാർത്ഥികൾ പറയുന്നു.
അക്കാദമിക് മാനദണ്ഡമനുസരിച്ചു പരീക്ഷയ്ക്കു മുൻപ് 800 മണിക്കൂർ ക്ലാസുകൾ പൂർത്തിയാക്കണം. എന്നാൽ 500 മണിക്കൂർ ക്ലാസുകൾ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂവെന്നു വിദ്യാർത്ഥികൾ ആരോപിച്ചു. ഹൗസ് സർജൻസിയുടെ ദൈർഘ്യം ഓഗസ്റ്റ് വരെ ശേഷിക്കുന്നുണ്ടെങ്കിലും ക്ലാസുകൾ പൂർത്തീകരിക്കാൻ സർവകലാശാല ഒരുക്കമല്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
കോവിഡ് കാരണം ക്ലിനിക്കൽ പോസ്റ്റിങ് വെട്ടിച്ചുരുക്കിയതാണ് വിദ്യാർത്ഥികളുടെ പരാതിയുടെ പ്രധാന കാരണം. മതിയായ അധ്യയനം ലഭിച്ചില്ലെന്നത് ന്യായമായ പരാതിയെന്ന് അധികൃതർ പറയുന്നു. എന്നാൽ നിസഹായരെന്നാണ് ആരോഗ്യ സർവ്വകലാശാല നൽകുന്ന വിശദീകരണം.
സിലബസ് പ്രകാരം 792 മണിക്കൂർ ക്ലിനിക്കൽ ക്ലാസുകൾ നടന്നിട്ടില്ലെന്നതിനാൽ പരീക്ഷ നീട്ടണമെന്നാവശ്യപ്പെട്ട്് എം.ബി.ബി.എസ് അവസാനവർഷ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷയം പരിശോധിച്ച കോടതി ആദ്യ പരീക്ഷയുടെ ഹാജർ നില പരിശോധിച്ച ശേഷം വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചിരുന്നു.
ക്ലിനിക്കൽ പോസ്റ്റിങ്സും തിയറി ക്ലാസുകളും വേണ്ടത്ര ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ സർവകലാശാലയ്ക്ക് മുന്നിൽ പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഒരു വർഷം കൊണ്ടു പഠിപ്പിച്ചു തീർക്കേണ്ട പാഠഭാഗങ്ങൾ ആറ് മാസം കൊണ്ട് പഠിപ്പിച്ചു തീർത്ത് പരീക്ഷ നടത്താനുള്ള ശ്രമങ്ങളാണ് ഉണ്ടായതെന്ന് വിദ്യാർത്ഥികൾ ആക്ഷേപം ഉന്നയിക്കുന്നു. പല തവണ വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റിയെ സമീപിക്കുകയും പരീക്ഷ നീട്ടി വയ്ക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. യൂണിവേഴ്സിറ്റി ഈ ആവശ്യം നിരസിച്ചതോടെയാണ് വിദ്യാർത്ഥികൾ നിയമത്തിന്റെ വഴിതേടിയത്.
മാർച്ച് 31ന് നടക്കുന്ന മെഡിസിൻ പേപ്പർ 1 പരീക്ഷയിൽ എത്ര വിദ്യാർത്ഥികൾ പങ്കെടുക്കുന്നു എന്നത് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്.
തുടർന്ന് 2156 വിദ്യാർത്ഥികൾ ആദ്യ പരീക്ഷ ബഹിഷ്കരിച്ചു. ഇക്കാര്യം ്അഞ്ചാം തീയതി നടക്കുന്ന പരീക്ഷയ്ക്ക് മുമ്പായി ഹൈക്കോടതിയുടെ പരിഗണനയിൽ എത്തുമെന്നാണ് വിദ്യാർത്ഥികളുടെ പ്രതീക്ഷ. വിദ്യാർത്ഥികളുടെ മാനസ്സികമായ സംഘർഷം അടക്കം പരിഗണിക്കണമെന്നാണ് ആവശ്യം. മൂന്ന് മാസത്തിനുള്ളിൽ ആവശ്യമായ തിയറി - ക്ലാസുകൾ നൽകിയ ശേഷം റെഗുലർ പരീക്ഷ നടത്തണമെന്നാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്. റെഗുലർ പരീക്ഷ എഴുതാൻ സാധിക്കാതെ വരികയും സപ്ലിമെന്ററി പരീക്ഷയിൽ ഹാജരാകേണ്ടിയും വന്നാൽ തങ്ങളുടെ ഉപരി പഠനത്തെ അത് പ്രതീകൂലമായി ബാധിക്കുമെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു.
കോളേജുകൾ പ്രസിദ്ധീകരിച്ച ടൈം ടേബിൾ പരിശോധിക്കുമ്പോൾ 580 മണിക്കൂർ മാത്രമേ ക്ലാസ് നടന്നിട്ടുള്ളൂവെന്നാണ് വിദ്യാർത്ഥികളുടെ വാദം. എന്നാൽ ഏപ്രിലിൽ ക്ലാസുകൾ ആരംഭിച്ചെന്നും അധിക ക്ലാസെടുത്തെന്നുമാണ് സർവകലാശാല കോടതിയിൽ അറിയിച്ചത്.
വാർത്തകൾ ബഹിഷ്കരിച്ചത് സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തയിൽ ബഹിഷ്കരിച്ച വിദ്യാർത്ഥികളുടെ എണ്ണത്തിൽ തെറ്റു വന്നിട്ടുണ്ടെന്നും വാർത്തയിൽ പറയുന്നതിൽ ഏറെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സാധിച്ചില്ല എന്നും അവർ പറയുന്നു.
2017റെഗുലർ ബാച്ചിലെ വിദ്യാർത്ഥികളാണ് ഇന്നലെ നടന്ന പരീക്ഷ ബഹിഷ്കരിച്ചത്. എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ 91 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തതിൽ പതിനേഴ് വിദ്യാർത്ഥികൾ മാത്രമാണ് പരീക്ഷ എഴുതിയത്. 74 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരായില്ല. കണ്ണൂർ മെഡിക്കൽ കോളേജിൽ ആകെയുള്ള 88 വിദ്യാർത്ഥികളിൽ എട്ട് വിദ്യാർത്ഥികൾ മാത്രമാണ് പരീക്ഷ എഴുതിയത്. 80 വിദ്യാർത്ഥികൾ ബഹിഷ്കരിച്ചു.
കൊല്ലം ഗവർമെന്റ് മെഡിക്കൽ കോളേജിലെ 82 വിദ്യാർത്ഥികളിൽ 63 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയപ്പോൾ 19 വിദ്യാർത്ഥികൾ ബഹിഷ്കരിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ 134 വിദ്യാർത്ഥികളിൽ 78 വിദ്യാർത്ഥികൾ ആദ്യ പരീക്ഷ എഴുതി. 56 വിദ്യാർത്ഥികൾ ബഹിഷ്കരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ 210 വിദ്യാർത്ഥികളിൽ 22 പേർ പരീക്ഷ എഴുതുകയും 188 വിദ്യാർത്ഥികൾ ബഹിഷ്കരിക്കുകയും ചെയ്തു.
മഞ്ചേരി മെഡിക്കൽ കോളേജിൽ 88 വിദ്യാർത്ഥികളിൽ ആറ് വിദ്യാർത്ഥികൾ മാത്രമാണ് പരീക്ഷയ്ക്ക് ഹാജരായത്. 82 വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്കരിക്കുന്ന സാഹചര്യം ഉണ്ടായി. പാലക്കാട് 61 വിദ്യാർത്ഥികളിൽ മൂന്ന് ഹാജരായി. 58 വിദ്യാർത്ഥികൾ ബഹിഷ്കരിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ 134 വിദ്യാർത്ഥികളിൽ 32 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരായി. 102 വിദ്യാർത്ഥികൾ ബഹിഷ്കരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആകെയുള്ള 186 വിദ്യാർത്ഥികളിൽ 97 പേർ പരീക്ഷ എഴുതിയപ്പോൾ 87 വിദ്യാർത്ഥികൾ പരീക്ഷയിൽ നിന്നും വിട്ടുനിന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ 132 വിദ്യാർത്ഥികളിൽ 74 പേർ പരീക്ഷ എഴുതി. 58 പേർ പരീക്ഷ ബഹിഷ്കരിച്ചു. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജിലെ 124 വിദ്യാർത്ഥികളിൽ 37 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരായി. 87 വിദ്യാർത്ഥികൾ വിട്ടുനിന്നു.
തിരുവല്ല ബില്ലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ 112 വിദ്യാർത്ഥികളിൽ 30 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരായി. 82 വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്കരിച്ചു. വയനാട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 142 വിദ്യാർത്ഥികളിൽ ഒരു വിദ്യാർത്ഥി മാത്രമാണ് പരീക്ഷയ്ക്കെത്തിയത്. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ 89 വിദ്യാർത്ഥികളിൽ 45 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 44 പേർ പരീക്ഷയ്ക്ക് ഹാജരായില്ല. പാലക്കാട് കരുണ മെഡിക്കൽ കോളേജിലെ 65 വിദ്യാർത്ഥികളിൽ 19 വിദ്യാർത്ഥികൾ പരീക്ഷയ്ക്കെത്തിയപ്പോൾ 46 വിദ്യാർത്ഥികൾ വിട്ടുനിന്നു. കോഴിക്കോട് കെഎംസിറ്റി മെഡിക്കൽ കോളേജിലെ 118 വിദ്യാർത്ഥികളിൽ 102 വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്കരിച്ചു. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ 141 വിദ്യാർത്ഥികളിൽ 136 വിദ്യാർത്ഥികളും പരീക്ഷ ബഹിഷ്കരിച്ചു. അടൂർ മോണ്ട് സിയോൺ മെഡിക്കൽ കോളേജിലെ 67 വിദ്യാർത്ഥികളിൽ 46 പേരും പരീക്ഷയിൽ നിന്നും വിട്ടുനിന്നു.
പാലക്കാട് പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 131 വിദ്യാർത്ഥികളിൽ 34 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരായി. 97 വിദ്യാർത്ഥികൾ വിട്ടുനിന്നു. വെഞ്ഞാറമൂട് ശ്രീ ഗോകുലും മെഡിക്കൽ കോളേജിലെ 144 വിദ്യാർത്ഥികളിൽ 131 പേരും പരീക്ഷ ബഹിഷ്കരിച്ചു. ശ്രീനാരായണ ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 101 വിദ്യാർത്ഥികളിൽ ഒരാൾ മാത്രമാണ് പരീക്ഷ എഴുതിയത്. വെങ്കോട് എസ് യു ടി അക്കാദമിയിലെ 88 വിദ്യാർത്ഥികളിൽ 64 പേർ വിട്ടുനിന്നു. കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിലെ 92 വിദ്യാർത്ഥികളിൽ 89 പേരും പരീക്ഷ ബഹിഷ്കരിച്ചു. തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 77 വിദ്യാർത്ഥികളിൽ അഞ്ച് വിദ്യാർത്ഥികൾ മാത്രമാണ് പരീക്ഷ ബഹിഷ്കരിച്ചത്.
കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 65 വിദ്യാർത്ഥികളിൽ 32 വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്കരിച്ചു. പെരിന്തൽമണ്ണ എംഇഎസിലെ 101 വിദ്യാർത്ഥികളിൽ 87 പേർ പരീക്ഷയിൽ നിന്നും വിട്ടുനിന്നതായി കണക്കുകളിൽ വ്യക്തമാകുന്നു. തിരുവല്ല പുഷ്കഗിരി കോളേജിലെ 81 വിദ്യാർത്ഥികളിൽ അഞ്ച് വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുത്തില്ല. തിരുവനന്തപുരം സിഎസ് ഐ മെഡിക്കൽ കോളേജിലെ 154 വിദ്യാർത്ഥികളിൽ 56 വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുത്തില്ലെന്നും ഇത് സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നു.
സെൽഫ് ഫിനാൻസിങ് മെഡിക്കൽ കോളജുകളിലെ വിദ്യാർത്ഥികളടക്കം പരീക്ഷ ബഹിഷ്കരിച്ച് രംഗത്തുണ്ട്. അതേസമയം മിക്ക കേന്ദ്രങ്ങളിലും പരീക്ഷ സുഗമമായി നടന്നുവെന്നും ശേഷിക്കുന്ന പരീക്ഷകൾ പ്രഖ്യാപിത സമയക്രമമനുസരിച്ചു നടത്തുമെന്നുമാണ് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഗസ്റ്റ് ഹൗസിൽ വച്ച് കസ്റ്റഡിയിൽ എടുത്തു; എആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റസമ്മതം നടത്തി; ഇതോടെ അറസ്റ്റും ചെയ്തു; ഇനി റിമാൻഡ് വേണം; പിസി ജോർജിനെ ജയിലിൽ അടയ്ക്കാനുള്ള അപേക്ഷയിൽ ചർച്ചയാകുന്നത് 'ശങ്കരാടിയുടെ ആ പഴയ രേഖ'! അറസ്റ്റിന്റെ ഗ്രൗണ്ടായി കുറ്റസമ്മതം മാറി; പൂഞ്ഞാറിലേക്ക് ജോർജ് മടങ്ങുമ്പോൾ നിരാശ സർക്കാരിനോ?
- രോഗിയുടെ കയ്യെടുത്ത് അഞ്ച് പ്രാവശ്യം ഡോക്ടർ തന്റെ സ്വകാര്യ ഭാഗത്ത് പിടിപ്പിച്ചുവെന്ന പരാതി; കൈ റൊട്ടേറ്റ് ചെയ്യിച്ചപ്പോൾ മുതുകിൽ കണ്ട ചതവ് ഭർത്താവ് ഇടിച്ചതാണോയെന്ന് ചോദിച്ചതാണ് കേസിന് കാരണമെന്ന് ഡോക്ടർ; ഓർത്തോ ഡോക്ടറുടെ അറസ്റ്റ് കോടതി വിലക്കി
- പിണറായിക്കു പിന്നിൽ റിയൽ എസ്റ്റേറ്റ് ഡോൺ ഫാരിസ് അബൂബക്കർ; ഫാരിസ് അമേരിക്കയിൽ നടത്തിയ ഇടപാടുകളിൽ മുഖ്യമന്ത്രിക്ക് പങ്ക്; അമേരിക്കൻ യാത്രകൾ പരിശോധിക്കണം; വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ ഇ. ഡി അന്വേഷിക്കണം; ജാമ്യം കിട്ടി പുറത്തിറങ്ങിയ പി സി ജോർജ്ജ് ഗുരുതര ആരോപണങ്ങളുമായി രംഗത്ത്
- 'എനിക്ക് അയാളെ വെടിവെച്ച് കൊല്ലണം... എന്റെ അപ്പന്റെ റിവോൾവറാണ് ഇവിടെയിരിക്കുന്നത്'; പി.സി. ജോർജിന്റെ ഭാര്യ ഉഷാ ജോർജിനെതിരെ പൊലീസിൽ പരാതി
- മെഡിക്കൽ ടെസ്റ്റിനായി കൊച്ചിയിൽ വന്നപ്പോൾ ഉല്ലാസത്തിനായി കൂട്ടുകാരൻ നൽകിയത് വെള്ളപ്പൊടി; ഉറക്കം ഉണർന്നത് ഒരുദിവസത്തിന് ശേഷം; എഴുന്നേറ്റ് നടക്കാൻ ആവതില്ലാതെ ഒടുവിൽ ആശുപത്രിയിൽ; ലോഡ്ജ് മുറിയിൽ അവശനിലയിൽ കണ്ടെത്തിയ യുവതിയുടെ ബോധം മറച്ചത് എംഡിഎംഎ; കൂട്ടുകാരിക്കും കൂട്ടുകാർക്കുമായി പൊലീസ് വല വീശി
- ആദ്യ സ്വകാര്യ ട്രെയിനിന്റെ കരാർ സമ്പാദിച്ചതിന് പിന്നാലെ ലോട്ടറി രാജാവിനെ പിന്നെയും പൂട്ടി ഇഡി; 173.48 കോടി രൂപയുടെ ആസ്തികൾ മരവിപ്പിച്ചു; ഏപ്രിലിൽ കണ്ടുകെട്ടിയത് 409 കോടിയുടെ സ്വത്തുക്കൾ; സാന്റിയാഗോ മാർട്ടിന് പുറമേ ശരവണ സ്റ്റോഴ്സിന്റെ 235 കോടിയുടെ ആസ്തികൾക്കും പൂട്ടിട്ടു
- 2004ൽ എസ്എഫ്ഐക്കാരെ സ്വാശ്രയ കോളേജുകൾക്കെതിരെ സമരം ചെയ്യാൻ പറഞ്ഞുവിട്ടിട്ട് മകളെ സ്വാശ്രയകോളേജിൽ പഠിപ്പിക്കാൻ വിട്ടു; മകൾ ആദ്യം ജോലിക്ക് പ്രവേശിച്ചത് ഒറാക്കിളിൽ; പിന്നീട് രവി പിള്ള ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവായി; എല്ലാം നിയന്ത്രിക്കുന്നത് ഫാരീസും; രണ്ടും കൽപ്പിച്ച് പിസി ഇറങ്ങുന്നു; പിണറായിയ്ക്കെതിരെ ഉയരുന്നത് സമാനതകളില്ലാത്ത ആരോപണം
- പാക്കിസ്ഥാൻ മൂർദാബാദ് മുദ്രാവാക്യം വിളികളുമായി പാഞ്ഞടുത്തു ജനക്കൂട്ടം; ഉദയ്പൂരിൽ കനയ്യലാലിനെ അരുംകൊല നടത്തിയ പ്രതികളെ കോടതി പരിസരത്ത് വളഞ്ഞിട്ട് ആക്രമിച്ചു; പൊതിരെ തല്ലുകിട്ടിയവരെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയത് വളരെ പണിപ്പെട്ട്; പ്രതികളുടെ തീവ്രവാദ ബന്ധത്തിൽ വിശദ അന്വേഷണം നടത്തും
- സ്കൂൾ സമയം കഴിഞ്ഞ് കറങ്ങിനടക്കുന്ന ദൃശ്യങ്ങൾ എല്ലാവർക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണി; വിദ്യാർത്ഥിനിയെ കാമ്പസിലേക്ക് വിളിച്ചുവരുത്തി പീഡനം; കാലിക്കറ്റ് സർവകലാശാലയിൽ 12 കാരിയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരന് എതിരെ കൂടുതൽ അന്വേഷണം
- 'ശരിക്കും പറഞ്ഞാൽ എനിക്കയാളെ വെടിവച്ച് കൊല്ലണം; എന്റെ അപ്പന്റെ റിവോൾവർ ഇവിടുണ്ട്; അറിഞ്ഞുടനെ പുള്ളിയുടെ പെങ്ങന്മാരെ വിളിച്ചുപറഞ്ഞു. എല്ലാവരും വേദനിക്കുകയാണ്; എന്റെ കൊന്തയുണ്ടെങ്കിൽ ഒരാഴ്ചക്കുള്ളിൽ പിണറായി വിജയൻ അനുഭവിക്കും'; രൂക്ഷമായി പ്രതികരിച്ചു ഉഷ ജോർജ്ജ്; എല്ലാം പിണറായിയുടെ തന്ത്രമെന്ന് ഷോണും
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; വരൻ കാഞ്ഞിരംപാറ സ്വദേശി; തിങ്കളാഴ്ച തിരുവനന്തപുരത്ത് മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം; സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ല
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- ഹൈന്ദവ ആചാര പ്രകാരം വിവാഹം; തലശേരി അതിരൂപതയിൽ നിന്ന് ഫാ.മാത്യു മുല്ലപ്പള്ളിലിനെ പുറത്താക്കി; പൗരോഹിത്യ ചുമതലയിൽ മാത്യു ഉണ്ടാകില്ലെന്ന് ആർച്ച്ബിഷപ്പ്; ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നതായും രൂപത
- ഫോർട്ട് കൊച്ചിയും മറ്റും കണ്ടുവന്നപ്പോൾ പാലാരിവട്ടത്തെ ലോഡ്ജിൽ മുറിയെടുത്തു; വൈകിട്ട് ഹാഷിം എന്ന യുവാവും മറ്റ് മൂന്നുപേരും മുറിയിൽ വന്ന് നിർബന്ധിച്ച് വെള്ളപ്പൊടി വലിപ്പിച്ചു; ഒരുദിവസം കഴിഞ്ഞിട്ട് പോലും ശരിക്കും ബോധം വീണില്ല; എഴുന്നേൽക്കാൻ പോലും ആവാത്ത അവശത; യുവതികളെ ലോഡ്ജു മുറിയിൽ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്
- പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം കവർ ചെയ്യാൻ കൈരളിയിൽ നിന്നും എത്തിയത് മൂന്ന് പേർ, ദേശാഭിമാനിയിൽ നിന്നും രണ്ടു പേരും; കൽപ്പറ്റ സംഭവത്തിലെ ക്ഷീണം തീർക്കാൻ തലസ്ഥാനത്ത് സതീശനെ പൂട്ടാൻ ശ്രമം; നീക്കം കൈയോടെ പൊളിച്ച് പ്രതിപക്ഷ നേതാവും
- ഇനി ലൈംഗിക ബന്ധത്തിന് ജീവനുള്ള പങ്കാളി വേണ്ട! അമ്പരപ്പിക്കുന്ന പെർഫക്ഷനോടെ സെക്സ് റോബോട്ടുകളും; സെക്സ് ഡോളുകടെ വേശ്യാലയം പോലെ വെർച്വൽ സ്പാകളും; 20000 കോടി ഡോളറിന്റെ വൻ വ്യവസായം; വെർച്വൽ റൂമിൽ 21കാരിയെ ബലാത്സംഗം ചെയ്തതും വാർത്ത; ലോകത്തിന്റെ ലൈംഗിക ക്രമം മാറ്റി മറിക്കുന്ന വെർച്വൽ സെക്സിന്റെ കഥ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; വരൻ കാഞ്ഞിരംപാറ സ്വദേശി; തിങ്കളാഴ്ച തിരുവനന്തപുരത്ത് മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം; സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ല
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്