വള്ളുവനാട് രാജാവ് നിർമ്മിച്ച 113 വർഷം പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള മലപ്പുറത്തെ സ്കൂൾ കെട്ടിടം പൊളിച്ച് നീക്കുന്നു; നാലായിരത്തിലധികം വരുന്ന ഓടും, വൻ വിലമതിക്കുന്ന പഴയകാലത്തെ തേക്കുമരത്തിൽ നിർമ്മിച്ച മര ഉരുപ്പടികളുമുള്ള സ്കൂൾ കെട്ടിടത്തിന് വിലയിട്ടത് വെറും 3650രൂപ; കോവിഡ് കാലത്ത് ടെന്റർ ക്ഷണിച്ചതും വിവാദം
ജംഷാദ് മലപ്പുറം
മലപ്പുറം: വള്ളുവനാട് രാജാവ് നിർമ്മിച്ച 113 വർഷം പഴക്കമുള്ള സ്കൂൾ കെട്ടിടം പൊളിച്ച് നീക്കുന്നു. സ്കൂൾ കെട്ടിടത്തിന് വിലയിട്ടത് നാലായിരം രൂപയിൽ താഴെ. കോവിഡ് കാലത്ത് ടെന്റർ ക്ഷണിച്ചതും വിവാദം. മലപ്പുറം മങ്കട ഗവ.ഹൈസ്കൂളിന് വേണ്ടി വള്ളുവനാട് രാജാവ് നിർമ്മിച്ച സ്കൂൾ കെട്ടിടതമാണ് പൊളിച്ച് നീക്കുന്നത്. വള്ളുവനാട്ടിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് തുടക്കമിട്ട് നിർമ്മിച്ച ഈ സ്കൂൾ കെട്ടിടത്തിന് ചരിത്രത്തോളംതന്നെ പ്രധാന്യമുള്ളപ്പോഴാണ് കെട്ടിടം പൊളിച്ച് നീക്കാൻ അധികൃതർ 3650 വിലയിട്ടത് നടപടി ആരംഭിച്ചത്. നാലായിരത്തിലധികം വരുന്ന ഓടും, വൻ വിലമതിക്കുന്ന പഴയകാലത്ത് തേക്ക് മരത്തിൽ നിർമ്മിച്ച മര ഉരുപ്പടികളും ഉള്ളപ്പോഴാണ് തുച്ഛമായ വിലക്ക് ചരിത്രപ്രാധാന്യമുള്ള കെട്ടിടം പൊളിച്ചു മാറ്റുന്നതെന്നാണ് നാട്ടുകാരുടെ അഭിപ്രായം. സ്കൂൾ കെട്ടിടം പൊളിച്ച് മാറ്റുന്നതിന് ടെന്റർ ക്ഷണിച്ചതും വിവാദത്തിലാണ് കോവിഡ് കാലത്ത് സ്കൂൾ നോട്ടീസ് ബോർഡിലും, പഞ്ചായത്തിലുമാണ് ടെന്റർ നോട്ടീസ് പതിച്ചിരിക്കുന്നത്. ആളുകൾ ആരും പുറത്തിറങ്ങാത്ത സാഹചര്യത്തിൽ രഹസ്യമായി ടെന്റർ ക്ഷണിച്ചതും ഏറെ വിവാദമായിട്ടുണ്ട്.
കെട്ടിടം പൊളിച്ച് നീക്കുന്നതിനായി കഴിഞ്ഞ ദിവസം ടെണ്ടർ ക്ഷണിച്ച് സ്കൂളിലും, ഗ്രാമപഞ്ചായത്ത് ഓഫീസിലും നോട്ടീസ് പതിച്ചിട്ടുണ്ടെന്നാണ് വിവരം. ഗോപാലകൃഷ്ണ ഗോകലെയുടെ വിദ്യാഭ്യാസ ആശയങ്ങൾ കടമെടുത്ത് വള്ളുവനാട് രാജാവായിരുന്ന മങ്കട കോവിലകത്തെ കൃഷ്ണവർമ്മ രാജ തന്റെ നാട്ടുരാജ്യത്ത് സ്ഥാപിക്കുന്ന ആദ്യ സ്കൂളിനായി 1907ൽ നിർമ്മിച്ച കെട്ടിടമാണിത്. അന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന മിസ്റ്റർ ഹിൽ ആണ് ഈ കെട്ടിടത്തിന് തറക്കല്ലിട്ടത്. കരിങ്കല്ലും, ചെങ്കല്ലും ചേർത്ത് നിർമ്മിച്ച കെട്ടിടം മരവും ഓടും ഉപയോഗിച്ചാണ് മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്.
കാര്യമായ റിപ്പയർ വർക്കുകളൊന്നും ആവശ്യമായി വന്നിട്ടില്ലാത്ത ഈ കെട്ടിടം അനാവശ്യമായാണ് പൊളിച്ച് നീക്കാൻ സ്കൂൾ അധികൃതരും ജില്ലാ പഞ്ചായത്തും തീരുമാനിച്ചിരിക്കുന്നത്. മുറ്റം ട്രസ്സ് വർക്ക് ചെയ്യാനാണ് കെട്ടിടം പൊളിച്ച് മാറ്റുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ സ്കൂളിന്റെ ലാബായും, ലൈബ്രറിയായും, സ്റ്റാഫ് റൂമായും, ക്ലാസ്സ് റൂമായും ഉപയോഗിച്ച് വന്നിരുന്ന കെട്ടിടം പഴമയുടെ അടയാളമായി സംരക്ഷിക്കേണ്ടതുണ്ട്. കെട്ടിടം റിപ്പയർ വർക്കുകൾ ചെയ്ത് സ്കൂളിന്റെ സ്ഥാപകനായ മങ്കട കൃഷ്ണ വർമ്മ രാജയുടെ പേരിലുള്ള അത്യാധുനിക ലൈബ്രറിയായി ഇതിനെ മാറ്റിയെടുക്കണമെന്നാണ് ആവശ്യം.
അതേ സമയം മങ്കട ഗവ. ഹൈസ്കൂൾ 1907ൽ നിർമ്മിച്ച കെട്ടിടം മലപ്പുറം ജില്ലാ പഞ്ചായത്ത് പൊളിച്ച് നീക്കാൻ തീരുമാനിച്ച നടപടിക്ക് എതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്കൂളിന് മുമ്പിൽ നിൽപ്പ് സമരം നടത്തി. വള്ളുവനാട്ടിലെ സ്കൂൾ വിദ്യാഭ്യാസ ചരിത്രത്തിലെ പ്രധാനപ്പെട്ട കെട്ടിടമാണിത്. വള്ളുവനാട് രാജാവായിരുന്ന മങ്കട കോവിലകത്തെ കൃഷ്ണവർമ്മ രാജ നിർമ്മിച്ച സ്കൂൾ കെട്ടിടം. ബ്രിട്ടീഷ് ഉദ്യോഗസ്ഥയായ മിസിസ് ഹിൽ തറക്കല്ലിട്ടതാണിത്. ചരിത്ര പ്രാധാന്യമുള്ള ഒരു കെട്ടിടം ഇത്ര ലാഘവത്തോടെ പൊളിച്ച് നീക്കാനെടുത്ത തീരുമാനം ശരിയല്ല. നേരത്തെ കെട്ടിടം പൊളിച്ച് നീക്കുന്നതിന് തീരുമാനം ഉണ്ടായിരുന്നെങ്കിലും മങ്കടയിലെ ചരിത്ര സ്നേഹികളുടെ അഭ്യാർത്ഥനയെ തുടർന്ന് ഉപേക്ഷിച്ചതാണ്. ആയതിനാൽ കെട്ടിടം പൊളിക്കാനെടുത്ത പുതിയ തീരുമാനവും പുന പരിശോധിക്കണം.
ഈ കെട്ടിടം പൊളിച്ച് മാറ്റാനെടുത്ത തിടുക്കം തീരുമാനം പോലെ തന്നെയാണ് ആയത് കെട്ടിടത്തിന് വിലയിട്ട നടപടിയും. പഴയ കാലത്ത് വലിയ മരഉരുപ്പടികൾ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന് നാലായിരം രൂപയിൽ താഴെയാണ് അസി.എഞ്ചിനീയർ വില നിശ്ചയിച്ചിരിക്കുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന കെട്ടിടം ചുളുവിലക്ക് വിൽക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. മാത്രമല്ല കോവിഡ് 19 തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ആളുകൾ വീട്ടിലിരിക്കുന്ന സമയത്ത് ടെണ്ടർ ക്ഷണിച്ച നടപടിയും ശരിയല്ല. പൊതുജന സമ്പർക്കമില്ലാത്ത സമയത്ത് നടത്തിയ ഇത്തരം നടപടികൾ അംഗീകരിക്കാവുന്നതല്ല.
മലപ്പുറം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള മങ്കട ഹൈസ്കൂളിൽ വി.എച്ച്.എസ്.സി വിദ്യാർത്ഥികൾക്ക് ക്ലാസ് മുറികളില്ല. അവർക്കായി നിർമ്മിക്കുന്ന ഫണ്ട് തീർന്നതിന്റെ പേരിൽ നിർമ്മാണ പ്രവർത്തികൾ നിർത്തി വെച്ചിരിക്കുകയാണെന്നാണ് മനസ്സിലാക്കുന്നത്. ഈ കെട്ടിടം പൂർത്തീകരിക്കാൻ 15 ലക്ഷം രൂപ ആവശ്യമുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ഈ സാഹചര്യം നിലനിൽക്കെ മങ്കട സ്കൂളിന്റെ നിലവിലുള്ള ഓഡിറ്റോറിയവും കെട്ടിടവും പൊളിച്ച് പുതിയ ഓഡിറ്റോറിയം നിർമ്മിക്കാൻ 25 ലക്ഷം രൂപ ചെലവഴിക്കുന്നുവെന്നത് വിചിത്രവുമാണ്.
മേൽ സാഹചര്യങ്ങൾ കണക്കിലെടുത്ത് സ്കൂളിന്റെ പൈതൃക കെട്ടിടം അറ്റകുറ്റപണി നടത്തി സംരക്ഷിക്കുകയും ഈ കെട്ടിടം ലൈബ്രറി ആക്കി മാറ്റണം എന്നും കെട്ടിടം പൊളിച്ച് മാറ്റുന്നതിന് കൈകൊണ്ട എല്ലാ നടപടികളും അവസാനിപ്പിക്കുന്നതിനും, ഓഡിറ്റോറിയത്തിനായി അനുവദിച്ച തുക വി.എച്ച്.എസ്.സി കെട്ടിടം നിർമ്മാണം പൂർത്തിയാക്കുന്നതിലേക്ക് മാറ്റി വെക്കണം എന്ന് യൂത്ത് കോൺഗ്രസ് നിൽപ്പ് ഉൽഘടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഠ നാരായണൻ ആവിശ്യപെട്ട .യൂത്ത് കോൺഗ്രസ് നേതാകന്മാരായ ഫർഷിൻ വെള്ളില്ല, നൗഷാദ് ചേരിയം , ശിഹാബ് പുളിക്കൽ പറബ് എന്നിവർ നേതൃത്വം നൽകി. ഈ വിഷയത്തിൽ നടപടി എടുക്കണം എന്ന് ആവിശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കളക്ടർക്ക് പരാതി നൽകി.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍