മലയാളി വിദ്യാർത്ഥി സംഘത്തിനു കർണാടക പാസ് അനുവദിച്ചത് ഇന്നലെ; കേരളത്തിലേക്ക് പ്രവേശിക്കാൻ തീയതി നൽകിയത് പതിമൂന്നിനും; മുത്തങ്ങ എത്തുംമുൻപ് വിദ്യാർത്ഥി സംഘത്തെ തടഞ്ഞത് കേരള റവന്യൂ ടീം; കർണാടകയിലേക്ക് തിരികെ മടങ്ങാൻ പാസുള്ളത് ഇവർ വന്ന വാഹനത്തിനും ഡ്രൈവർക്കും മാത്രവും; കേരളത്തിലേക്ക് കടക്കാനോ കർണാടകയിലേക്ക് മടങ്ങാനോ കഴിയാതെ മുത്തങ്ങ മൂളഹള്ളി ചെക്ക് പോസ്റ്റിൽ കുടുങ്ങി മലയാളി മെഡിക്കൽ വിദ്യാർത്ഥി സംഘം
മറുനാടൻ മലയാളി ബ്യൂറോ
മുത്തങ്ങ: കർണാടക കോളാറിൽ നിന്നും മുത്തങ്ങ വഴി കേരളത്തിലേക്ക് തിരിച്ച മലയാളികളായ പാരാ മെഡിക്കൽ വിദ്യാർത്ഥി സംഘം തൃശങ്കു സ്വർഗ്ഗത്തിൽ.പാസിലെ തീയതി പ്രശ്നം ഉയർത്തിക്കാട്ടി കേരള റവന്യൂ സംഘം മുത്തങ്ങ എത്തുംമുൻപ് തന്നെ ഇവരുടെ വഴി തടഞ്ഞതാണ് ഇവർക്ക് പ്രശ്നമാകുന്നത്. കർണാടക പാസ് അനുവദിച്ചത് ഇന്നലെ. കേരളത്തിലേക്ക് കടക്കാനുള്ള പാസ് ലഭിച്ചത് പതിമൂന്നിനും. ഇന്നലെ തന്നെ കർണാടകയിൽ നിന്ന് യാത്ര തിരിച്ചതോടെയാണ് വിദ്യാർത്ഥി സംഘം പ്രതിസന്ധിയിലായത്. കോളാർ ദേവരാജ് മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളാണ് ഇവർ.
ലോക്ക് ഡൗൺ കാരണം കോഴ്സ് കഴിഞ്ഞിട്ടും ഒന്നര മാസത്തോളം കാത്തിരുന്നിട്ടാണ് യാത്രാ പാസ് അനുവദിച്ച് കിട്ടിയത്. കർണാടകയിലേക്ക് മടങ്ങാൻ കഴിയില്ല. ഇനി പാസുള്ളത് ഇവർ വന്ന വാഹനത്തിനും ഡ്രൈവർക്കും മാത്രമാണ്. കർണാടക അതിർത്തി കഴിഞ്ഞതിനാൽ പ്രവേശനം അനുവദിക്കില്ലെന്ന് കർണാടക അധികൃതർ ഇവരോട് പറഞ്ഞിട്ടുമുണ്ട്. ഇതോടെ ഇവർ ആകെ പരവേശത്തിലാണ്. കേരള-കർണാടക ബോർഡർ ആയ മൂളഹള്ളി ചെക്ക് പോസ്റ്റിൽ ആണ് സംഘമുള്ളത്. ആറു പേരുള്ള പാരാമെഡിക്കൽ വിദ്യാർത്ഥി സംഘമാണ് കുടുങ്ങിക്കിടക്കുന്നത്. ജോബിൻ, എബിൻഷാ, അക്ഷയ്, നെൽസൺ,ജെറിൻ,വിവേക് എന്നിവരുൾപ്പെട്ടതാണ് വിദ്യാർത്ഥിസംഘം. എറണാകുളം, ഇടുക്കി, മലപ്പുറം, കൊല്ലം, തിരുവനന്തപുരം സ്വദേശികൾ ആണ് ഇവർ.
കൊളാറിൽ നിന്നും തിരിച്ചപ്പോൾ മുത്തങ്ങയിൽ നിന്നും നാട്ടിലേക്ക് എത്താൻ ഇവർ ഒരു വാഹനം വിളിച്ച് അറേഞ്ച് ചെയ്തിട്ടുണ്ട്. പക്ഷെ മുത്തങ്ങ എത്തണം. പക്ഷെ മുത്തങ്ങ പോലും എത്താൻ കഴിയാത്ത അവസ്ഥയിലാണ് വിദ്യാർത്ഥികൾ. കേരള-കർണാടക ബോർഡർ എന്ന് മാത്രമല്ല ബന്ദിപ്പൂർ ഫോറസ്റ്റ് റേഞ്ച് കൂടിയാണിത്. താമസിക്കാൻ ഇടമില്ല, ഭക്ഷണമില്ല. മോബൈൽ-ഇന്റർനെറ്റ് റേഞ്ചുമില്ല. ഇപ്പോൾ വൈകീട്ട് ആയതോടെ വിദ്യാർത്ഥി സംഘം ആശങ്കയിലാണ്.
എങ്ങിനെയെങ്കിലും അതിർത്തി കടക്കണം എന്ന ചിന്തയാണ് ഇവർക്കുള്ളത്. . വയനാട് റവന്യൂ അധികാരികൾ കനിയണം എന്നാണ് വിദ്യാർത്ഥിസംഘത്തിന്റെ അപേക്ഷ. കർണാടക കോലാറിലെ വിദ്യാഭ്യാസ സ്ഥാപനം അടച്ചതോടെയാണ് ഇവർ എങ്ങിനെയെങ്കിലും നാട് പിടിക്കാൻ ടെമ്പോ ട്രാവലർ പിടിച്ച് മുത്തങ്ങയിലെത്താൻ ശ്രമിച്ചത്. കർണാടക ഇന്നലെ തന്നെ ഇവർക്ക് പാസ് നൽകി. പക്ഷെ കേരളം പാസ് നൽകിയത് പതിമൂന്നിനാണ്. മുത്തങ്ങ വന്ന് റവന്യൂ അധികാരികളെ കണ്ടു പ്രശ്നം അറിയിക്കാം എന്നാണ് ഇവർ കരുതിയത്. പക്ഷെ മൂളഹള്ളി ചെക്ക്പോസ്റ്റിൽ മുത്തങ്ങ എത്തുംമുൻപ് തന്നെ കേരളത്തിന്റെ റവന്യൂ സംഘം ഇവരെ തടഞ്ഞു.
അതുകൊണ്ട് തന്നെ ഇവർക്ക് മുത്തങ്ങ എത്താനും കഴിഞ്ഞില്ല. പാസ് പതിമൂന്നിനാണ് എന്ന സാങ്കേതിക കാരണം പറഞ്ഞാണ് വിദ്യാർത്ഥി സംഘത്തെ കേരള സംഘം തടഞ്ഞത്. കോലാറിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിൽക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും റവന്യൂ സംഘം കനിഞ്ഞില്ല. കർണാടക അതിർത്തി കടന്നതോടെ കർണാടക അധികൃതർ ഇവരെ കർണാടകയിലേക്ക് തിരികെ പ്രവേശിപ്പിക്കില്ല. തിരികെ മടങ്ങാൻ പാസുള്ളത് വണ്ടിക്കും ഡ്രൈവർക്കും മാത്രമാണ്. വൈകീട്ട് ആയതോടെ വിദ്യാർത്ഥികളുടെ ആശങ്ക അധികരിക്കുകയാണ്. ഈ പാസ് വഴി ഇവർക്ക് തിരികെ പോകാനും കഴിയില്ല. പോയിട്ടും കാര്യവുമില്ല. കാരണം ഹോസ്റ്റൽ അടച്ചു കഴിഞ്ഞിട്ടുണ്ട്. ഭക്ഷണവുമില്ല.
കേരള അധികൃതരുമായി ഇവർ സംസാരിച്ചെന്നു ഉറപ്പായതോടെ ഇനി ഇവരെ അതിർത്തി വഴി പ്രവേശിപ്പിക്കില്ലെന്ന് കർണാടക വ്യക്തമാക്കിയിട്ടുണ്ട്. കർണാടക നിൽക്കാൻ കഴിയാത്ത അവസ്ഥയായതിനാലാണ് കേരളത്തിലേക്ക് തിരിച്ചത്. വാഹനം ലഭിക്കാൻ തന്നെ പാടുപെട്ടു. മുത്തങ്ങയിൽ നിന്നും വാഹനം അറേഞ്ച് ചെയ്തിട്ടുണ്ട്. പക്ഷെ മുത്തങ്ങ എത്താൻ കഴിയുന്നില്ലസംഘത്തിലെ അക്ഷയ് മറുനാടനോട് പറഞ്ഞു. ഇന്നു കേരളത്തിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാത്രി എവിടെ നിൽക്കുമെന്ന് പറയാൻ കഴിയുന്നില്ല. വനമാണ്. അതും ബന്ദിപ്പൂർ ഫോറസ്റ്റ് റേഞ്ച്. കൊടുംകാടാണ്. മോബൈൽ-എന്റർനെറ്റ് റേഞ്ച്മില്ല. ആകെ പ്രശ്നത്തിലാണ് അക്ഷയ് പറയുന്നു.
ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെ കർണാടക കോലാറിൽ നിന്നുമാണ് ഞങ്ങൾ തിരിച്ചത്. മുത്തങ്ങയ്ക്ക് മുൻപുള്ള കർണാടക ചെക്ക് പോസ്റ്റ് വരെ എത്തി. കർണാടക ചെക്ക് പോസ്റ്റിൽ നിന്നും പ്രവേശനം അനുവദിച്ചു. കേരള ചെക്ക് പോസ്റ്റ് എത്തുംമുൻപ് തന്നെ കേരള റവന്യൂ സംഘം തടഞ്ഞു. മൂളഹള്ളിയിൽ നിന്നുമാണ് തടഞ്ഞു. പാസ് 13 ആം തീയതിയാണ് എന്നു പറഞ്ഞാണ് തിരിച്ചത്. ഹോസ്റ്റൽ അടച്ചു. ഭക്ഷണമില്ല. സ്ഥിതി ദുസ്സഹമായിരുന്നു. അപേക്ഷ നൽകിയപ്പോൾ കർണാടക പാസും അനുവദിച്ചു. ഇന്നു രാവിലെ മുതൽ മൂളഹള്ളിയിൽ വെച്ച് ഇവർ തടയപ്പെട്ടു.
കേരളം കടത്തിവിടും എന്ന വിശ്വാസത്തിലാണ് മുത്തങ്ങയിലേക്ക് തിരിച്ചത്. എറണാകുളം, ഇടുക്കി, മലപ്പുറം, കൊല്ലം, തിരുവനന്തപുരം സ്വദേശികൾ ആണ് ഇവർ. മുത്തങ്ങ നിന്ന് ഇവർ വാൻ അറേഞ്ച് ചെയ്തിട്ടുണ്ട്. പക്ഷെ മുത്തങ്ങ എത്താൻ കഴിയില്ല. ബന്ദിപ്പൂർ ബോർഡറിലാണ് ഉള്ളത്. മോബൈൽ റേഞ്ചും ഇല്ല. നെറ്റ് കിട്ടുന്നുമില്ല. കർണാടകയിൽ തിരികെ പോകാൻ കഴിയില്ല. പാസ് ഉള്ളത് വണ്ടിക്കും ഡ്രൈവർക്കും മാത്രമാണ്-അക്ഷയ് പറയുന്നു. പ്രശ്നത്തിൽ പ്രതികരണം തേടി വയനാട് കളക്ടറെ മറുനാടൻ ബന്ധപ്പെട്ടിരുന്നുവെങ്കിലും പ്രതികരണം ലഭ്യമായില്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍