ആറു ചീട്ടുകൾ കൊണ്ട് ചീട്ടുകൊട്ടാരം നെയ്ത് രാഹുൽ.. ഗ്ലാസ്സുകൾ കൊണ്ട് മായാജാലം കാട്ടി ശിൽപയും വിഷ്ണുവും.. കറുത്തതുണി വർണതുണിയാക്കി മാറ്റി ശ്രീലക്ഷ്മിയും രാഹുലും; ഭിന്നശേഷിക്കാരായ കുട്ടികളെ ഇന്ദ്രജാലം പഠിപ്പിച്ച് അവർക്കു സ്വയം തൊഴിൽ നൽകി മജീഷ്യൻ മുതുകാട്; കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റിലെ മാജിക്കിന് കയ്യടികളോടെ മലയാളികൾ
തിരുവനന്തപുരം: കൈയിൽ ചീട്ടുകൾ 6 എണ്ണിയെടുത്ത് തുണിക്കടിയിൽ വച്ച്. അതിൽനിന്നും ചീട്ടുകൊട്ടാരം മെനഞ്ഞെടുക്കുന്ന രാഹുൽ.... ഗ്ലാസ്സുകൾ കൊണ്ട് മായാജാലം കാട്ടുന്ന ശിൽപയും വിഷ്ണുവും..വർണകുടകളിലൂടെ വർണപൂക്കൾ ഉണ്ടാക്കുകയും,കറുത്ത തുണി വർണ തുണിയാക്കി മാറ്റുന്ന ശ്രീലക്ഷ്മിയും രാഹുലും. കാണികളുടെ ഇടയിൽ നിന്നും കയ്യടി വാങ്ങി തിരിച്ചു പോകുമ്പോൾ ഈ കുട്ടികൾക്ക് എന്തോ പ്രത്യേകതയുണ്ടെന്നു തോന്നി.
ഭിന്ന ശേഷിയുള്ള കുട്ടികൾ കേരളത്തിൽ ധാരാളമുണ്ട്. ഓട്ടിസം ബാധിച്ചവരും, ഡിപ്രഷൻ ബാധിച്ചവരും, അംഗവൈകല്യങ്ങളുള്ളവരും.. അങ്ങനെ നിരവധി... ഇവരിൽ പലരും കേരള സർക്കാരിന്റെ കണക്കിൽപ്പെടാത്തവരുമാണ്.. അവർക്ക് സാധാരണ കുട്ടികളെ പോലെ വേണ്ടത്ര പരിഗണനയോ, അവകാശങ്ങളോ നൽകാറുണ്ടോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം. നിരവധി പദ്ധതികളും സഹായങ്ങളും ഗവണ്മെന്റ് നൽകുന്നുണ്ടെങ്കിലും ഇതു ഫലപ്രദമായ രീതിയിൽ അവർക്കു ലഭിക്കാറില്ല. എന്തുകൊണ്ടെന്നാൽ അവർ കഴിവില്ലാത്തവരാണ് അല്ലെങ്കിൽ അവരെക്കൊണ്ട് ഒന്നിനും സാധിക്കില്ലെന്ന വിശ്വാസമാണ് അധികാരികളിൽ.
എന്നാൽ ഇത് തിരുത്തി കുറിക്കുകയാണ് ഇന്ത്യയിലെ തന്നെ പ്രഗത്ഭനായ മാന്ത്രികൻ ഗോപിനാഥ് മുതുകാട്. 45 വർഷത്തോളമായി താൻ മാജിക് രംഗത്ത് പ്രവർത്തിക്കുന്നു ജീവിതത്തിൽ ഇത്രയും പുണ്യമായ ഒരു കാര്യം ചെയ്യാൻ കഴിഞ്ഞതിൽ തനിക്ക് പറഞ്ഞാൽ തീരാത്ത സന്തോഷമാണുള്ളത്. അദ്ദേഹത്തിന്റെ സ്ഥാപനമായ കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റിൽ ഭിന്നശേഷിക്കാരായ കുട്ടികളെ ഇന്ദ്രജാലം പഠിപ്പിച്ച് അവർക്കു സ്വയം തൊഴിൽ നൽകിയാണ് മുതുകാട് മാജിക് കാട്ടിയിരിക്കുന്നത്. ഒരുവർഷത്തിനു മുൻപാണ് അദ്ദേഹത്തിനു ഇങ്ങനെ ഒരു ചിന്ത വന്നത്. ആസമയം തന്നെ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറുമായി സംസാരിച്ചു. അതിനു ശേഷമാണ് തന്റെ ചിന്ത യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവന്നത്.
അങ്ങനെയാണ് ഭിന്ന ശേഷി കുട്ടികളെ പഠിപ്പിക്കുന്ന സ്കൂളിൽ മുതുകാടും സഹപ്രവർത്തകരും എത്തിയത്. അവിടെയുള്ള വിദ്യാർത്ഥികളോടു സംസാരിക്കുകയും ചെറിയ പ്രവർത്തനങ്ങളിലൂടെ അവരുടെ സർഗശേഷി പരീക്ഷിക്കുകയും ചെയ്ത് 23 പേരെയാണ് തെരഞ്ഞെടുത്തത്. ഈ കുട്ടികളെ പൂജപ്പുര മാജിക് അക്കാഡമിയിൽ നിന്നും 5മാസം കൊണ്ട്്് ഇന്ദ്രജാലം പഠിപ്പിച്ചു. അതിൽ നിന്നും തിരഞ്ഞെടുത്ത പ്രഗത്ഭരായ അഞ്ചു കുട്ടികളെയാണ് അദ്ദേഹത്തിന്റെ സ്ഥാപനമായ മാജിക് പ്ലാനറ്റിൽ, ഷോ നടത്തുവാൻ തെരഞ്ഞെടുത്തത്.
എംപവർ എന്ന് പേരുള്ള പ്രത്യേകം നിർമ്മിച്ച സ്റ്റുഡിയോയിലാണ് ഷോ നടക്കുന്നത്. ചീട്ടുകൾ കൊണ്ട് ഇന്ദ്രജാലം തീർക്കുന്ന രാഹുലും, പൂക്കൾ കൊണ്ട് മായാജാലം കാട്ടുന്ന ശ്രീലക്ഷ്മിയും, വിഷ്ണുവും ഷോയുടെ മുത്തുകളാണ്. മൂവരും തിരുവനന്തപുരം സ്വദേശികളും വഴുതക്കാട് ഭിന്ന ശേഷി കുട്ടികൾ പഠിക്കുന്ന റോട്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളുമാണ്. ഇന്ദ്രജാലത്തിലെ ഷോയിലെ മറ്റു പ്രധാനികളായ ശിൽപയും, രാഹുൽ ആർ ഉം പാങ്ങാപ്പാറ എസ്ഐഎം സി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ്. നിറഞ്ഞ കയ്യടിയാണ് ഇവരുടെ മായാജാലങ്ങൾക്ക് പ്രേക്ഷകരിൽ നിന്ന് കിട്ടുന്നത്.
ഒരു ദിവസം മൂന്ന് ഷോയാണ് നടക്കുന്നത്. രാവിലെ 10;15 നു തുടങ്ങുന്ന ഷോ 45 മിന്റ് ആണ് ദൈർഖ്യമുണ്ട്.സ്കൂളിൽ നിന്ന് വരുന്ന കുട്ടികളും,അവരുടെ മാതാപിതാക്കളും ടീച്ചർമാരും, മാണ് ദിവസേനയുള്ള സന്ദർശകർ.മികച്ചതാണ് ഇവരുടെ പ്രതികരണവും.
മലപ്പുറം സ്വദേശിയായ ഷിഹാബുദീൻ ആണ് ഷോയുടെ താരവും അവതാരകനും. ജനിച്ചപ്പോൾ തന്നെ രണ്ടു കാലുകളും കയ്യും നഷ്ടപെട്ട ശിഹാബുദ്ധീൻ ടിവി ഷോകളിൽ പരിചിതനാണ്. ബിഎ.എം.ഐ.സി മലപ്പുറം കോളേജിൽ പൂർത്തിയാക്കിയ ശേഷം, എംഎ കോഴിക്കോട് സർവകലാശാലയിലും പൂർത്തീകരിച്ചു, പഠനത്തിലും മിടുക്കു തെളിയിച്ച ചെറുപ്പക്കാരനാണ് ഷിഹാബുദ്ധീൻ. കൈമുട്ടിൽ ഡ്രംസിന്റെ സ്റ്റിക്കുകൾ കെട്ടിവച്ച് ഷിഹാബുദ്ധീൻ ഡ്രംസ് വായിക്കുന്നത് അത്ഭുത കാഴ്ചയാണ്.
മാസ ശമ്പളവും ഈ കുട്ടികൾക്ക് നൽകിക്കൊണ്ടാണ് മാജിക് ഷോ നടത്തുന്നത്. പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെയാണ് ഒരു കുട്ടികൾക്ക് ശമ്പളമായി നൽകുന്നത്. ഇത് കൂടാതെ ഭക്ഷണവും യാത്ര സൗകര്യങ്ങളും എല്ലാം തന്നെ ഇവിടെ ഇവർക്ക് ഒരുക്കിയിട്ടുണ്ട്. ഇവരുടെ പഠനത്തെ ബാധിക്കാതെയാണ് മാജിക് പരിശീലനവും മുമ്പോട്ട് കൊണ്ടു പോകുന്നത്. അത് മാത്രമല്ല ഇപ്പോൾ അവരെ ഒരു പഠനം നടത്തുകകൂടി ചെയ്യുകയാണ് ഒരു വർഷം കൊണ്ട് അവരുടെ മാനസിക നിലയിലോ, ബുദ്ധിയിലോ ഒരു മാറ്റം കണ്ടെത്തിയാൽ അത് ഒരു ചരിത്രമായി തീരുകയും , മാജിക് തെറാപ്പി എന്ന പേരിൽ അറിയപ്പെടുകയും ചെയ്യും. അതിനു മുഖ്യ മന്ത്രി അടക്കമുള്ള അധികാരികൾ സഹകരിക്കാൻ തയ്യാറാണെന്നും മുതുകാട് പറയുന്നു. മാത്രമല്ല ഇനിയും ഇത്തരത്തിലുള്ള ഒരുപാട് കുഞ്ഞുങ്ങളെ ഇതിലേക്ക് എത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാർ എന്ന രീതിയിൽ സമൂഹം ഈ കുട്ടികളെ മാറ്റി നിർത്തുമ്പോൾ ഇന്ദ്ര ജാലത്തിൽ അത്ഭുത വിദ്യകൾ കാണിക്കുന്ന അഞ്ചു മിടുക്കരായ കുട്ടികളെയാണ് ഇവിടെ കാണാൻ കഴിയുന്നത്. തനിക്കു ജീവിതത്തിൽ ചെയ്യാൻ കഴിഞ്ഞ ഏറ്റവും വലിയ കാര്യമാണിതെന്നു മുതുകാട് പറയുന്നു. ഈ ഇന്ദ്രജാലത്തിന്റെ ആദ്യ ഷോയിൽ ഉദ്ഘാടകനായി എത്തിയത് മുൻ ഇന്ത്യൻ വൈസ് പ്രസിഡന്റ് ഹാമിദ് അൻസാരിയാണ്.ആദ്യ ഷോയിൽ മന്ത്രിമാരും, കേന്ദ്ര മന്ത്രിമാരുമടക്കം നിറഞ്ഞ വേദിയിൽ ഒരു തെറ്റുപോലും കാണിക്കാതെ 5 മാസത്തെ പരിശീലനം കൊണ്ട് തന്റെ കുട്ടികൾ കാണിച്ച മായാജാലം കണ്ട് ഷോയുടെ അവസാനം വരെ തന്റെ കണ്ണിൽ നിന്നും നിലയ്ക്കാത്ത കണ്ണീർ വന്നതും അദ്ദേഹം സന്തോഷത്തോടെ മുതുകാട് പറയുന്നു.
തങ്ങളുടെ കുട്ടികളും മറ്റു കുട്ടികളെ പോലെയാണ് അവർക്കും കഴിവുണ്ട് എന്ന ദൃഢ നിശ്ചയത്തോടെയാണ് അവരുടെ മാതാപിതാക്കളും ഇപ്പോൾ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത്. ഒരുവർഷത്തോളം പരിശീലനം നൽകി തങ്ങളുടെ കുട്ടികളെ സ്വയം പര്യാപ്തതയിലെത്തിച്ച ഗോപിനാഥ് സാറിനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും മാതാപിതാക്കളും പറയുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ വീടിനു പുറത്തിറക്കാതെ അടച്ചിടുന്ന മാതാപിതാക്കൾക്കു തിരിച്ചറിവ് നൽകുവാനുള്ള അവസരം കൂടിയാണിത്. ഓരോരുത്തർക്കുമുണ്ട് കഴിവുകൾ.. അവരുടെ കഴിവിനെ കണ്ടുപിടിച്ച് അവരെ പരിപോഷിപ്പിക്കുക... ഇനിയും കുട്ടികളെ ഇവിടെ എത്തിക്കണം. അതിനു വേണ്ടതെല്ലാം ചെയ്യുമെന്നും മുതുകാട് പറഞ്ഞു.
Stories you may Like
- ഭിന്നശേഷി നിയമനത്തിന് സർക്കാർ സമിതി രൂപീകരിക്കണം: സുപ്രീംകോടതി
- അസിസ്റ്റീവ് വില്ലേജുകൾ തുടങ്ങും: മന്ത്രി മുഹമ്മദ് റിയാസ്
- ആരോപണങ്ങൾക്ക് എണ്ണിയെണ്ണി ഗോപിനാഥ് മുതുകാടിന്റെ മറുപടി
- നിഷിനെ സർവകലാശാല ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നുവെന്ന് മന്ത്രി ബിന്ദു
- ഭിന്നശേഷിക്കാർക്ക് സൗജന്യപാസ് നൽകാൻ വിമുഖത കാട്ടുന്ന ഉദ്യോഗസ്ഥന് എതിരെ പരാതി
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍