വിപണിയിൽ ഉള്ളതിനേക്കാൾ കുറഞ്ഞ ശമ്പളം; മാനേജർമാരുടെ നിരന്തര പീഡനം; വേറൊരു ജോലിക്ക് ശ്രമിച്ചാൽ മുടക്കും; മനുഷ്യ സ്നേഹിയായ യൂസഫലിയുടെ സ്ഥാപനങ്ങളിലെ ജീവനക്കാർക്കിടയിൽ അതൃപ്തി പടരുന്നു; ഒരു മാനേജറുടെ രാജി വീഡിയോ രണ്ട് ദിവസം കൊണ്ട് കണ്ടത് മൂന്നര ലക്ഷം പേർ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ദുബായിൽ മലയാളികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് പ്രവാസി വ്യവസായി എം എ യൂസഫലിയുടേത്. തൃശ്ശൂരിലെ നാട്ടികയിൽ നിന്നും തുടങ്ങി ലോകത്തിന്റെ വിവിധ ഇടങ്ങളിൽ വൻ ബിസിനസ് സാമ്രാജ്യം കെട്ടുപ്പടുത്ത യൂസഫലി ഒരു വിഭാഗം മലയാളികളുടെ കൺകണ്ട ദൈവമാണ്. അഭ്യസ്തവിദ്യരായ പതിനായിരക്കണക്കിന് മലയാളി യുവാക്കൾക്ക് തൊഴിൽ നൽകുന്ന അദ്ദേഹം സേവന രംഗത്തും സജീവമാണ്. ഇങ്ങനെയുള്ള എംഎ യൂസഫലിയുടെ സ്ഥാപനത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ ആരോപണം ഉയരുകയാണ്. ലുലു ഗ്രൂപ്പിലെ മാനേജർ സ്ഥാനത്തു നിന്നും വിരമിച്ചുകൊണ്ട് ഒരാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് മനുഷ്യ സ്നേഹിയായി എം എ യൂസഫലിയുടെ സൽപ്പേരിന് കളങ്കം ചാർത്തുന്നത്.
സലിം വാടാനപ്പള്ളി എന്ന യുവാവ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് എം എ യൂസഫലിയുടെ സ്ഥാപനത്തിൽ നടക്കുന്ന തൊഴിൽ പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്തൽ നടത്തുന്നത്. യൂസഫലിയുടെ ലുലു ഗ്രൂപ്പിലെ മാനേജറായ ഇദ്ദേഹം വെളിപ്പെടുത്തുന്നത് യൂസഫലിയുടെ സ്ഥാപനങ്ങളിൽ മറ്റുള്ള സ്ഥാപനങ്ങളിലേക്കാൾ കുറഞ്ഞ ശമ്പളമാണ് നൽകുന്നതെന്നും മറ്റ് ജോലികളിലേക്ക് പോകാന്‍ സാധിക്കാത്ത വിധത്തിൽ സീനിയർ മാനേജർമാർ ദ്രോഹിക്കുന്നു എന്നുമാണ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സലിം വെളിപ്പെടുത്തുന്നത് ദുബായിൽ നിലവിലുള്ള മിനിമ കൂലി നൽകാതെ വെട്ടിപ്പു നടത്തുന്നു സ്ഥാപനം എന്നാണ്. എം കെ ഗ്രൂപ്പിലെ തൊഴിൽ പീഡനങ്ങളെ കുറിച്ച് സലിം വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്:
ലുലു ഗ്രൂപ്പിൽ 1997 ഓഗസ്റ്റ് മുതൽ ജോലി ചെയ്യുന്ന വ്യക്തിയാണ് താനെന്ന് സലിം പരിചയപ്പെടുത്തുന്നു. യുസഫലിയുടെ ബാപ്പയുമായുള്ള ബന്ധത്തിന്റെ പുറത്താണ് താൻ ജോലിക്ക് കയറുന്നതെന്നാണ് സലിം വീഡിയോയിൽ പറയുന്നത്. അബുദാബിയിൽ ആയിരം ദിർഹത്തിനാണ് സലിം ജോലിയിൽ പ്രവേശിച്ചത്. നൂറ് ദിർഹം എണ്ണയ്ക്കും സോപ്പിനും, 200 ദിർഹം ഭക്ഷണത്തിനും, 200 ദിർഹം റൂമിനും 500 ദിർഹം വീട്ടിലേക്ക് അയക്കുകയുമായിരുന്നു അന്ന് ചെയ്തത്. ഇന്ന് അതിൽ നിന്നും വ്യത്യാസമുണ്ട്. ഇന്ന് ഭക്ഷണവും താമസവും എല്ലാ സൗജന്യമായിരുന്നു. എന്നാൽ പണ്ട് അങ്ങനെയായിരുന്നില്ലെന്നും സലീം വ്യക്തമാക്കുന്നു.
20 വർഷത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ച് മടങ്ങുന്നു എന്ന് വ്യക്തമാക്കി കൊണ്ടാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. താൻ ജോലി ചെയ്യുന്ന കാലത്ത് ലുലുവിന് മാളുകളോ ഹൈപ്പർമാർക്കറ്റോ ഉണ്ടായിരുന്നില്ല. പുതിയ സ്ഥാനങ്ങൾ തുറക്കുമ്പോൾ പഴയ ജീവനക്കാർക്ക് പ്രമോഷൻ നൽകുകയാണ് ഉണ്ടായത്. അതുപോലെ തനിക്കും പ്രമോഷൻ കിട്ടിയെന്ന് സലീം പറയുന്നു. ബഹ്റിനിലെ ലുലുവിന്റെ സൂപ്പർമാർക്കറ്റിൽ പ്രമേഷൻ ലഭിച്ചു. അവിടെ ഒമ്പതു വർഷമായി ജോലി ചെയ്തു. ആറ് വർഷം, സൂപ്പർമാർക്കറ്റിലെ പല സെക്ഷനിൽ ജോലിചെയ്തു. എന്നാൽ, ഇക്കാലയളവിൽ തനിക്ക് പ്രമോഷൻ നൽകാൻ തയ്യാറായിട്ടില്ലെന്ന് സലിം ഫേസ്ബൂക്ക് വീഡിയോയിൽ പറുന്നത്.
തനിക്ക് ശേഷം ജോലിയിൽ പ്രവേശിപ്പിച്ചവർക്ക് പോലും പ്രമോഷൻ ലഭിച്ചു. എന്നാൽ, ചില മാനേർമാരാണ് കുറപ്പക്കാർ. തന്റെ അർബാബായ യൂസഫലി ഇതൊന്നും അറഞ്ഞിരുന്നില്ലെന്നും സലീം വീഡിയോയിൽ പറയുന്നു. ഞാൻ പലതവണ അദ്ദേഹത്തെ കണ്ട് നേരിട്ട് കാണാൻ ശ്രമിച്ചു. എന്നാൽ, നിർഭാഗ്യവശാൽ കാണാൻ ശ്രമിച്ചില്ല. പല മാജേനർമാരും യൂസഫലിയെ നേരിൽ കണ്ട് കാര്യങ്ങൾ നേടി. എന്നാൽ, തനിക്ക് മാത്രം നീതി കിട്ടിയില്ല, എന്നെ പോലെ നിരവധി പേർ ഇങ്ങനെ പ്രമോഷൻ ലഭിക്കാതെ ബഹ്റിനിൽ ജോലി ചെയ്യുന്നതായും സലി വ്യക്തമാക്കുന്നു.
അബുദാബിയേക്കാൽ വ്യത്യസ്തരായ മാനേജർമാരാണ് ഇവിടെയുള്ളത്. മറ്റുള്ളവരെ കുറിച്ച് കുറ്റംപറയുന്നവർക്കാണ് അവരുടെ പരിഗണന ലഭിക്കുന്നത്. എന്നാൽ, തനിക്ക് അതറിയില്ലെന്നും അദ്ദേഹം പറയുന്നു. യൂസഫലി ഒരിക്കലും ഈ സംഭവം അറിയില്ലെന്നാണ് സലീം വാടാനപ്പള്ളി ഇക്കാര്യം പറയുന്നത്. അദ്ദേഹം ഈ വീഡിയോ കണ്ടാൽ മറ്റുള്ളവർക്ക് വേണ്ടി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറയുന്നു. അതിന് വേണ്ടിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. പ്രമോഷൻ നൽകാമെന്ന് പറഞ്ഞ് ആറ് മാസത്തോളം മാനേജർമാർ ഫ്ലോറിലിട്ട് ഓടിച്ചു. എന്നാൽ, തന്നെ വീണ്ടും അവഗണിച്ച് പുതിയ ആൾക്കാർക്ക് പ്രമോഷൻ നൽകുകയാണ് ഉണ്ടായതെന്നെന്നും സലീം ഫേസ്ബുക്ക് വീഡിയോയിൽ വ്യക്തമാക്കുന്നു.
വിഷമത്തോടെയാണ് താൻ ഇക്കാര്യങ്ങൾ പറയുന്നത്. യൂസഫലിയെ കാണാൻ സാധിക്കുമെന്നാണ് പറയുന്നത്. മാനസികമായ പീഡനം വളരെ വലുതാണെന്നും സമാനമായ പീഡനം മറ്റുള്ള സ്റ്റാഫുകളും അനുഭവിക്കുന്നുണ്ടെന്നും സലീം വ്യക്തമാക്കുന്നു. സലീം പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് സോഷ്യൽ മീഡിയിയൽ വലിയ റെസ്പോൺസാണ് ലഭിച്ചത്. ഗോഡ്സ് ഓൺ കൺട്രി എന്ന ഫേസ്ബുക്ക് പേടജിൽ പോസ്റ്റ് ചെയ്ത വീഡിയോ മൂന്ന് ലക്ഷത്തിലേറെ പേർ രണ്ട് ദിവസം കണ്ട് കണ്ടു.
അതേസമയം സലിം വാടാനപ്പള്ളിയെ പോലെ സമാനമായ അനുഭവങ്ങൾ ഉണ്ടായവരും സോഷ്യൽ മീഡിയയിൽ അഭിപ്രായ പ്രകടനങ്ങളുമായി രംഗത്തുണ്ട്. ലുലു ബഹ്റിനിലെ എച്ച് ആർ മാനേജർക്കെതിരെയാണ് കൂടുതലായും ഉയരുന്ന ആരോപണം. എമർജൻസി ലീവ് ആവശ്യപ്പെട്ട ഘട്ടത്തിൽ ചോദിച്ചപ്പോൾ നീ കാൻസൽ ചെയ്തു പോയ്ക്കൊ എന്ന് മാനേജർമാർ പറഞ്ഞുവെന്നാണ് ആക്ഷേപം. ഇത്തരത്തിൽ സമാനമായ അനുഭവങ്ങൾ നേരിട്ട് ലുലുവിൽ തന്നെ എല്ലാം സഹിച്ച് ജോലി ചെയ്യുന്നവരുമുണ്ടെന്നുമാണ് സോഷ്യൽ മീഡിയയിലൂടെ തന്നെ പലരും അഭിപ്രായപ്പെടുന്നത്.
സലീമിന്റെ പ്രവർത്തിയെ വിമർശിച്ച് നിരവധി പേർ ഫേസ്ബുക്കിൽ കമന്റിട്ടിണ്ട്. അദ്ദേഹത്തിന്റെ ശ്രമം തൊഴിലാളികളുടെ ഭാഗത്തു നിന്നാണെങ്കിലും ഇത് ലുലുവിനും യൂസഫലിക്കും ചീത്തപ്പേരുണ്ടാക്കുന്നതാണെന്നാണ് ചലർ കമന്റായി രേഖപ്പെടുത്തിയത്. മറ്റുചിലർ സമാനമായ സാഹചര്യം യൂസഫലിയുടെ സ്ഥാപനത്തിൽ നിലനില്‍ക്കുന്നതായും കുറഞ്ഞ ശമ്പളമാണ് നൽകുന്നതെന്നും ചൂണ്ടിക്കാട്ടി. എന്തായാലും വിഷയം യൂസഫലിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന സൂചനയുമുണ്ട്. യൂസഫലിയുടെ സ്ഥാപനത്തിലെ തൊഴിലാളികൾക്കിടയിലുള്ള അതൃപ്തിയാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും സൂചനയുണ്ട്.
ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും തന്റെ വ്യവസായ സാമ്രാജ്യം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് എം എ യൂസഫലി. ഇതിനിടെയാണ് തൊഴിലാളികൾക്കിടയിൽ കടുത്ത അതൃത്പതി നിലനിൽക്കുന്നതായുള്ള ആരോപണം ഉയരുന്നത്. അടുത്ത കാലത്തായി പല മാദ്ധ്യമ പ്രവർത്തകരെയും ഇദ്ദേഹത്തിൽ നിന്നും അകറ്റി നിർത്താൻ ലുലവിലെ ചില മാനേജർമാർ ശ്രമിക്കുന്നു എന്ന ആക്ഷേപങ്ങളും ഉയർന്നിരുന്നു. തൊഴിലാളികൾക്ക് ശമ്പളം ഓൺലൈൻ വഴി നൽകാതെ നേരിട്ട് നൽകുന്ന സ്ഥാപനമാണ് ലുലുവെന്ന ആക്ഷേപവും ശക്തമാണ്. മിനിമം ശമ്പളം നൽകാതെ സർക്കാറിനെ കബളിപ്പിക്കാൻ വേണ്ടിയാണിതെന്നും ആക്ഷേപമുണ്ട്.
ലോകമെമ്പാടും ബ്രാഞ്ചുള്ള കമ്പനിയായി എം കെ ഗ്രൂപ്പും ലുലുവും മാറിയിട്ടുണ്ട്. എന്നിട്ടും ജീവനക്കാർക്ക് ഓൺലൈൻ വഴി ശമ്പളം നൽകുന്നില്ലെന്നാണ് ലുലു ഗ്രൂപ്പിനെതിരെയുള്ള ശക്തമായ ആരോപണം. ബഹ്റിനിലെ നിയമം അനുസരിച്ച് ശമ്പളം നൽകേണ്ടത് ബാങ്ക് മുഖേനയാണെന്ന വ്യവസ്ഥയുണ്ട്. എന്നാൽ, കുറഞ്ഞ ശമ്പളമാണെന്നതിനാൽഡ ചട്ടം ലംഘിച്ച് കൈയിൽ കൊടുക്കുന്നത്. മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളെ അപേക്ഷിച്ച് ശമ്പളം കുറവാണെന്നും ജോലി സമയം കൂടുതലാണെന്നും ആരോപണം ഉണ്ട്. ഈദ് ഒഴികെയുള്ള അവധി ദിവസങ്ങളിലൊന്നും കുടുംബത്തോടൊപ്പം കഴിയാനുള്ള അവസരവും ഇവിടുത്തെ ജീവനക്കാർക്ക് ലഭിക്കുന്നില്ല.
ജോലിക്ക് വന്നു കഴിഞ്ഞ കുറഞ്ഞ ശമ്പളമുള്ള ജോലിയിൽ നിന്നും മാറി ഉയർന്ന ശമ്പളമുള്ള ജോലിയിൽ കയറാൻ ചില യൂവാക്കൾ ശ്രമിക്കാരുണ്ട്. എന്നാൽ, ഇങ്ങനെ ശ്രമിച്ചാൽ പോലും അത് മുടക്കാൻ വേണ്ടി തന്നെ ഒരു വിഭാഗമുണ്ട്. ലുലുവിൽ നിന്നും ജീവനക്കാരെ ജോലിക്കെടുക്കാൻ മറ്റുള്ളവർ ഭയക്കുന്നതുകൊണ്ടാണ് മറ്റ് സ്ഥാപനങ്ങളിലുള്ളവരും ലുലുവിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നവരെ എതിർക്കുന്നതെന്നും ആക്ഷേപങ്ങൾ നിലനിൽക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ; രാജ്യത്തെ ജനകീയ മുഖങ്ങൾ ഇങ്ങനെ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ്കുമാറിന്റെ തറവാട്ടു സ്വത്തല്ല; ധാർഷ്ട്യവും അഹങ്കാരവും നിറഞ്ഞ എംഎൽഎ ഈ മഹാനാണ്; വെല്ലുവിളിയുമായി യുവമോർച്ചാ നേതാവ്
- ഡിഎൻഎ ടെസ്റ്റ് കുരുക്കാകുമെന്ന് ഭയം; എങ്ങനേയും ബാർ ഡാൻസറെ അനുനയിപ്പിക്കാൻ വഴി തേടി കോടിയേരിയുടെ മൂത്ത മകൻ; ഒത്തു തീർപ്പിനില്ലെന്ന് പരാതിക്കാരിയും; ബിനോയ് കോടിയേരി ദുബായിൽ തങ്ങുന്നത് വിചാരണയിൽ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ്; മുംബൈ കേസിൽ ട്വിസ്റ്റുകൾക്ക് സാധ്യത കുറവ്
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- സ്വിഫ്റ്റ് കാറിൽ എത്തി പോസ്റ്ററുകൾ കീറിക്കളഞ്ഞ വിശ്വസ്തൻ; തൊട്ടു പിന്നാലെ സ്ഥലത്തെത്തി നേതാവും; എംഎൽഎയെ കരിങ്കൊടി കാട്ടുമോ എന്ന ചോദ്യവുമായി ഡ്രൈവർ റിയാദിന്റെ ആക്രമണം; സ്വിഫ്റ്റ് കാറിൽ കമ്പും പട്ടികയുമായെത്തിയതും ഗൂഢാലോചന; ഭാവഭേദമില്ലാതെ മൊബൈൽ നോക്കുന്ന ഗണേശും; വെട്ടിക്കവലയിലേത് കരുതി കൂട്ടിയുള്ള ആക്രമണം
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- 13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; നാലു പേർ ചേർന്ന് വർഷങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കാഴ്ച വെച്ചത് നിരവധി പേർക്ക്: വെളിപ്പെടുത്തലുമായി വനിതാ കമ്മീഷൻ
- കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന്‍ മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞു; ബാലാകോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 300 പാക് ഭീകരർ; സത്യം തുറന്നുപറഞ്ഞ് മുൻ പാക് നയതന്ത്ര പ്രതിനിധി ആഗ ഹിലാലി; തങ്ങളുടെയും ഇന്ത്യയുടെയും ആക്രമണ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരുന്നെന്നും ഹിലാലി; റഡാറിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദർ വിജയിച്ചത് ഇന്റലിജൻസിന്റെ ക്യത്യത കൊണ്ട്; ഹിലാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക് നേതാക്കൾ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍