സംസ്ഥാനത്തെ പകുതിയിലേറെ മഹൽ കമ്മിറ്റികൾ പള്ളികൾ ഉടൻ തുറക്കേണ്ടയെന്ന് തീരുമാനത്തിൽ തന്നെ; സർക്കാർ നിയമഭങ്ങൾക്ക് അനുശ്രിതമായി തുറന്നാൽ മതിയെന്ന് കാന്തപുരവും; ഇടവകകളിലെ പള്ളികൾ തുറക്കാനൊരുങ്ങി വിവിധ സഭകളും; സുനഹദോസിന്റെ തീരുമാന ശേഷം കത്തോലിക്ക സഭ തുറക്കും; യാക്കോബായ പള്ളികൾ ഉടൻ തുറക്കില്ല; ലോക്ക്ഡൗൺ ഇളവുകൾ വന്നതിന് പിന്നാലെ ആരാധനാലായങ്ങൾ തുറക്കുന്നതും ആശയക്കുഴപ്പത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സംസ്ഥാനത്തെ മുസ്ലിം പള്ളികളിൽ ഭൂരിപക്ഷവും ലോക്ഡൗണിൽതന്നെ തുടരാൻ തീരുമാനിച്ചതിനു പിന്നിലെ പ്രധാനകാരണം അപ്രായോഗികമായ മാനദണ്ഡങ്ങൾ. സർക്കാരിന്റെ മാനദണ്ഡങ്ങളിൽ ഏറ്റവും ബുദ്ധിമുട്ടേറിയത് വിശ്വാസികളുടെ പ്രവേശനം സംബന്ധിച്ച തിരഞ്ഞെടുപ്പായിരിക്കുമെന്നാണ് മിക്ക മഹല്ല് കമ്മിറ്റികളും ചൂണ്ടിക്കാട്ടിയത്.
പരമാവധി 100 പേരെയാണ് ഒരുസമയം നമസ്കാരത്തിനു പ്രവേശിപ്പിക്കാൻ സർക്കാർ അനുമതി നൽകിയത്. എന്നാൽ, സുബ്ഹി മുതൽ ഇശാഅ് വരെയുള്ള നമസ്കാരങ്ങളിൽ പങ്കെടുക്കാൻ നൂറിലേറെ വിശ്വാസികളെത്തിയാൽ അവരിൽനിന്ന് എങ്ങനെ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് ഭാരവാഹികൾ ചോദിക്കുന്നത്.
പള്ളികളിലെ അണുനശീകരണം സാധ്യമാക്കാമെങ്കിലും നമസ്കാരപ്പായയിലെ അണുനശീകരണം ഓരോ നമസ്കാരത്തിനുശേഷവും സാധ്യമാകില്ല. 65 വയസ്സിനു മുകളിലുള്ളവരെ പള്ളിയിൽ പ്രവേശിപ്പിക്കരുതെന്നാണ് സർക്കാർ നിർദ്ദേശം. ഈ പ്രായത്തിനു മുകളിലുള്ള ഇമാമുമാരുള്ള പള്ളികൾ ഏറെയുണ്ട്.
പള്ളികളിൽ സന്ദർശക രജിസ്റ്റർ ഉൾപ്പെടെയുള്ള കാര്യങ്ങൾ എർപ്പെടുത്താമെങ്കിലും അതിലും പ്രയാസങ്ങൾ നേരിടാമെന്ന് മഹല്ല് കമ്മിറ്റികൾ പറയുന്നു. പള്ളികൾ തുറന്നാൽ യാത്രക്കാരായ ഒരുപാടുപേർ വരാനുള്ള സാധ്യതയും കൂടും. അപരിചിതരായ അത്തരം ആളുകളെ പള്ളിയിൽ പ്രവേശിപ്പിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ വെല്ലുവിളിയാകുമെന്നും മഹല്ല് കമ്മിറ്റികൾ ചൂണ്ടിക്കാട്ടുന്നു.
മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ ആരാധനാലയങ്ങൾ തുറക്കും
സർക്കാർ നിർദേശപ്രകാരമുള്ള സാമൂഹികാകലം പാലിച്ച് മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ ആരാധനാലയങ്ങൾ തുറക്കും. തിടുക്കത്തിൽ തുറക്കേണ്ടതില്ലെന്നും ഇടവകാംഗങ്ങൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകിയാണ് ശുശ്രൂഷകൾ ആരംഭിക്കേണ്ടതെന്നും ഒരുക്കങ്ങൾക്കായി ജൂൺ 14 വരെ സാവകാശമുണ്ടെന്നും സഭ ഇടവകകൾക്ക് നൽകിയ അറിയിപ്പിൽ പറയുന്നു.
65 വയസ്സിനുമുകളിലുള്ളവരും പത്തുവയസ്സിനുതാഴെയുള്ളവരും പള്ളിയിൽ വരരുത്. ആരാധനയിൽ പരമാവധി 100 പേരാണ് പങ്കെടുക്കുക. ആറടി അകലം പാലിച്ചായിരിക്കണം ആരാധന നടത്തേണ്ടത്. ഓരോ കുർബാനയ്ക്കുശേഷവും ദേവാലയങ്ങൾ വൃത്തിയാക്കും. സാനിറ്റൈസറും മാസ്കും നിർബന്ധമാക്കും. ആരാധനയ്ക്ക് വരുന്നവരുടെ പേരുവിവരം ഫോൺനമ്പർ ഉൾപ്പെടെ രജിസ്റ്ററിൽ എഴുതി പള്ളിയിൽ സൂക്ഷിക്കണം.
ആരാധന ഇടവകാംഗങ്ങൾക്കുമാത്രമായിരിക്കും. വിശുദ്ധകുർബാന ഒരുമണിക്കൂറിൽ അവസാനിപ്പിക്കണം. 10 മിനിറ്റുമാത്രമേ വചനപ്രഘോഷണം അനുവദിക്കൂ. പ്രഭാതപ്രാർത്ഥന ഭവനത്തിൽ നടത്തണം. മതബോധനക്ലാസുകൾ നിർത്തിവെക്കും. ഓൺലൈൻ ക്ലാസുകൾ നടത്താം. കുർബാനയ്ക്ക് ഇടവക തീരുമാനപ്രകാരം വിവിധ ഗ്രൂപ്പുകളായി സംബന്ധിക്കണം. ആവശ്യമെങ്കിൽ ഒന്നിൽക്കൂടുതൽ കുർബാന ക്രമീകരിക്കണം.
നിബന്ധനകൾക്കുവിരുദ്ധമായി പ്രവർത്തിക്കുന്ന ദേവാലയങ്ങളിലെ ആരാധനാശുശ്രൂഷകൾ താത്കാലികമായി രൂപതാധ്യക്ഷൻ നിർത്തിവെക്കും. ഞായറാഴ്ച കുർബാനയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന നിബന്ധനയിലും ഇളവുണ്ട്. പകരം ഏതെങ്കിലും ദിവസത്തെ കുർബാനയിൽ പങ്കെടുത്താൽ മതിയെന്നും അറിയിപ്പിൽ പറയുന്നു.ലോക്ഡൗണിന് ശേഷം പള്ളികൾ തുറക്കുമ്പോൾ ആരാധനകൾക്ക് എന്ത് ക്രമീകരണമാണ് വേണ്ടതെന്ന് ചൊവ്വാഴ്ച ചേരുന്ന സഭാ സുന്നഹദോസ് തീരുമാനിക്കുമെന്ന് ഓർത്തഡോക്സ് സഭാ വക്താവ് ഫാ.ഡോ. ജോൺസ് എബ്രഹാം കോനാട്ട് അറിയിച്ചത്.
പള്ളികൾ തുറക്കാൻ തൃശൂർ അതിരൂപത
ചൊവ്വാഴ്ച മുതൽ പള്ളികൾ തുറക്കാൻ തൃശ്ശൂർ അതിരൂപത തീരുമാനിച്ചു. മെത്രാപ്പൊലീത്ത മാർ ആൻഡ്രൂസ് താഴത്ത് ഇതിനുള്ള മാർഗനിർദേശങ്ങൾ നൽകി. വിശുദ്ധ കുർബാനയ്ക്ക് പരമാവധി നൂറുപേരിൽ കൂടാൻ പാടില്ല. വ്യക്തികൾ തമ്മിൽ ആറടി അകലംപാലിക്കുന്ന രീതിയിൽ സ്ഥലം അടയാളപ്പെടുത്തണം.
65 വയസ്സിനു മുകളിലുള്ളവരും പത്തുവയസ്സിനു താഴെയുള്ളവരും ഗർഭിണികളും രോഗലക്ഷണങ്ങളുള്ളവരും മറ്റു രോഗങ്ങളുള്ളവരും പള്ളിയിൽ വരരുത്. പ്രവേശിക്കുംമുമ്പ് കൈകാലുകൾ വൃത്തിയാക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെരുപ്പുകൾ നിശ്ചിത അകലത്തിൽ പള്ളിക്കു പുറത്ത് സൂക്ഷിക്കുകയും വേണം.
യാക്കോബായ സുറിയാനി പള്ളികൾ ജൂൺ 30 ന് ശേഷം
യാക്കോബായ സുറിയാനി സഭയുടെ കൊല്ലം, നിരണം ഭദ്രാസനങ്ങളിലെ മുഴുവൻ പള്ളികളും ജൂൺ 30ന് ശേഷം തുറക്കും.
സർക്കാരിന്റെ മുൻ തീരുമാനം അതുവരെ അനുസരിച്ച് കോവിഡ് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിൽ പുരോഹിതനുൾപ്പെടെ അഞ്ച് പേർ വിശുദ്ധ കുർബാനയിൽ സംബന്ധിക്കും. മാസ്ക് ധരിച്ചും, സാമൂഹിക അകലം പാലിച്ചും പ്രതിരോധനടപടികൾ ക്രമീകരിക്കണമെന്ന് കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്ത മാത്യൂസ് മോർ തേവോദോസിയോസ്, നിരണം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.ഗീവർഗ്ഗീസ് മോർ കൂറിലോസ് എന്നിവർ അറിയിച്ചു.
ലോക്ഡൗണിന് ശേഷം പള്ളികൾ തുറക്കുമ്പോൾ ആരാധനയുടെ ദൈർഘ്യം കുറയ്ക്കണമെന്ന് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവാ. വിശ്വാസികൾ കുമ്പസാരവും കുർബാന സ്വീകരിക്കലും ഒഴിവാക്കണമെന്നും പള്ളികൾക്ക് അയച്ച കല്പനയിൽ പറയുന്നു.
കൂടുതൽ വിശ്വാസികൾക്ക് ആരാധനയിൽ പങ്കെടുക്കുന്നതിന് വൈകുന്നേരങ്ങളിലുൾപ്പെടെ കൂടുതൽ ദിവസങ്ങളിൽ കുർബാന അർപ്പിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തും. പള്ളിക്കുള്ളിൽ വ്യക്തികൾ തമ്മിൽ ആറടി അകലം ഉറപ്പാക്കണം. 65 വയസ്സ് കഴിഞ്ഞ വൈദികർക്ക് പകരം സംവിധാനം ക്രമീകരിക്കും. വിശ്വാസികൾ പള്ളിയുടെ പടിഞ്ഞാറെ വാതിലിലൂടെ കയറി കിഴക്കേയറ്റത്തെ തെക്ക്-വടക്ക് വാതിലിലൂടെ പുറത്തേക്ക് പോകണം. ചെരുപ്പുകൾ അകലം പാലിച്ച് സൂക്ഷിക്കണമെന്നും ബാവാ വ്യക്തമാക്കി
Stories you may Like
- പള്ളി പണിയിൽ തർക്കം; ഇടവകക്കാരുടെ പേരിൽ വികാരിയുടെ വക 'മരണക്കുർബാന'
- ഏക സിവിൽ കോഡിന്റെ പേരിൽ നടക്കുന്നത് വൻ ഭീതിവ്യാപാരം!
- ഫാ. ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പയുടെ സംസ്ക്കാരം വെള്ളിയാഴ്ച
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ലേബറിനെ അൽപമെങ്കിലും ആശങ്കയിൽ ആക്കുന്നത് ബ്രിട്ടനിലെ ഇന്ത്യക്കാർ തന്നെ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍