കെഎസ്ആർടിസിയിൽ 90 ശതമാനത്തിന് മുകളിൽ ആശ്രിത നിയമനം; മരിച്ച ഒരാളുടെ ആശ്രിതരായി ജോലിയിൽ കയറിയത് രണ്ട് പേർ; മിനിസ്റ്റീരിയൽ വിഭാഗത്തിൽ ഗുരുതര ക്രമക്കേടെന്ന് ആരോപണം; ക്രമക്കേടിൽ വിജിലൻസിനോട് വിശദീകരണം തേടി ഹൈക്കോടതിയും; ആനവണ്ടി മുടിയുന്നതിന്റെ മറ്റൊരു കഥ കൂടി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മാറി മാറി ഭരിക്കുന്നവർക്ക് കെഎസ്ആർടിസിയുടെ കാര്യത്തിൽ എന്തുമാകാമോ? അതേയെന്നു തന്നെ പറയേണ്ടി വരും വീണ്ടും പടുകുഴിയിലേക്ക് കൂപ്പുകുത്തുന്ന ആനവണ്ടിയുടെ കഥ പരിശോധിച്ചാൽ. കെഎസ്ആർടിസിയിലെ മിനിസ്റ്റീരിയൽ വിഭാഗത്തിലെ നിയമനങ്ങളുടെ കാര്യത്തിൽ ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഇവിടെ നടത്തിയിരിക്കുന്ന നിയമനങ്ങളിൽ 90 ശതമാനവും ആശ്രിത നിയമനം വഴിയാണെന്നാണ് ഉയർന്നിരിക്കുന്ന ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതിയുടെ മുമ്പാകെ എത്തിയിട്ടുണ്ട്.
കെഎസ്ആർടിസി മിനിസ്റ്റീരിയൽ വിഭാഗത്തിൽ ആകെയുള്ളത് 1568 ജീവനക്കാരാണ്. ഇതിൽ 1464 പേരും ജോലിയിൽ പ്രവേശിച്ചത് ആശ്രിത നിയമനം വഴിയാണെന്നാണ് വിവരാവകാശ രേഖകൾ ചൂണ്ടിക്കാട്ട്ി ഒരു വിഭാഗം ജീവനക്കാർ തന്നെ ആരോപിക്കുന്നത്. 89 പേരെ പിഎസ് സി വഴിയും 17 പേരെ സ്പോർഡ് ക്വാട്ട അടക്കമുള്ള പ്രത്യേക നിയമനം വഴിയും നിയമിച്ചു. ആശ്രിത നിയമനം ആകെ നിയമനത്തിന്റെ അഞ്ചു ശതമാനം മാത്രമായിരിക്കണം എന്ന ചട്ടം നിലനിൽക്കേയാണ് അത്തരത്തിൽ അനധികൃത നിയമനം നടത്തിയിരിക്കുന്നത്. 93 ശതമാനം ഇത്തരത്തിൽ സർവീസിൽ എത്തിയത്.
ഒരാൾ മരിച്ച ഒഴിവിൽ രണ്ട് പേർ ജോലിയിൽ പ്രവേശിച്ച സംഭവും ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കൊണ്ടാണ് ഒരു വിഭാഗം ജീവനക്കാർ ഹൈക്കോടതിയിൽ പരാതി നൽകിയിരിക്കുന്നത്. അതേസമയം ആശ്രിത നിയമനങ്ങളെല്ലാം വലിയ സംശയം ഉയർത്തുന്നതാണെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നിയമനങ്ങളുടെ രേഖകൾ പരിശോധിച്ചപ്പോൾ അപ്പോയിന്മെന്റ് രേഖകകളോ മറ്റ് സർട്ടിഫിക്കറ്റുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിലും ഗുരുതര ക്രമക്കേട് നടന്നിട്ടുണ്ട്. ഇല്ലാത്ത പോസ്റ്റിലും പ്രമോഷൻ നൽകിയെന്ന് നേരത്തെ വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കെഎസ്ആർടിസി മാനേജ്മെന്റിന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന ആക്ഷേപം ഉണ്ടായിരുന്നു. തുടർന്നാണ് കേസിൽ ഹൈക്കോടതിയെ ഒരു വിഭാഗം സമരർപ്പിച്ചരിക്കുന്നത്.
അതേസമയം കെഎസ്ആർടിസിയിലെ ആശ്രിത നിയമനത്തിൽ ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. രണ്ടാഴ്ച്ചക്കകം നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് വിജിലൻസിനോട് നിർദ്ദേശിച്ചിരിക്കുന്നത്. അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ, തസ്തികയിൽ നേരിട്ടുള്ള നിയമനത്തിന് പിഎസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെയും, ജൂഡ് ജോസഫ് ഉൾപ്പെടെ നൽകിയ ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതി നിർദ്ദേശിരിക്കുന്നത്.
കെഎസ്ആർടിസിയിൽ ഒരു ജീവനക്കാരി മരിച്ചപ്പോൾ അവരുടെ മകനും സഹോദരനും ആശ്രിത നിയമനം നൽകിയ വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഈ വാർത്ത മറുനാടൻ നേരത്തെ പുറത്തുവിട്ടിരുന്നു. ആലുവ സ്വദേശിനിയായിരുന്ന കെ. രാധാമണിയെന്ന ജീവനക്കാരി മരിച്ചതിനേത്തുടർന്ന് അവരുടെ മകനും സഹോദരനും ആശ്രിതനിയമനം നേടിയിരുന്നു. കെഎസ്ആർടിസി പെരുമ്ബാവൂർ യൂണിറ്റിലെ ജീവനക്കാരിയായിരുന്നു ഇവർ. ആശ്രിത നിയമനത്തിലെ തട്ടിപ്പ് അധികൃതർ സമ്മതിച്ചെങ്കിലും രാധാമണിയുടെ സഹോദരന്റെ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറല്ല. നിയമപ്രകാരം രാധാമണിയുടെ ഭർത്താവിനോ മക്കൾക്കോ ആണ് ആശ്രിതനിയമനം ലഭിക്കേണ്ടത്. എന്നാൽ, രാധാമണിയുടെ സഹോദരനു നിയമനം നൽകണമെന്നാവശ്യപ്പെട്ടു ഭർത്താവ് കോർപറേഷനു കത്ത് നൽകി.
ഇക്കാര്യം മറച്ചുവച്ച് വീണ്ടും ആശ്രിതനിയമനത്തിനായി ഭർത്താവ് കത്ത് നൽകിയതനുസരിച്ച് മകൻ രാജീവിനും ജോലി നൽകി. എ.ഐ.ടി.യു.സി. യൂണിയന്റെ സംസ്ഥാനനേതൃനിരയിലെത്തിയ രാജീവ് കണ്ടക്ടറായാണു ജോലിയിൽ കയറിയത്. ഇപ്പോൾ ഇയാൾ കൺട്രോളിങ് ഇൻസ്പെക്ടറായി മാറുകയും ചെയ്തു. ആശ്രിത നിയമനം വഴി കണ്ടക്ടറായി ജോലിക്ക് കയറി ഇപ്പോൾ കൺട്രോളിങ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന ഇയാൾ അരലക്ഷം രൂപയോളം രൂപ ശമ്പളവും വാങ്ങുന്നുണ്ട്. ഈ വിവരത്തിൽ പരാതി നൽകിയപ്പോൾ ഇത് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആണ് സർക്കാർ ഉത്തരവ് എങ്കിലും ആ അന്വേഷണ റിപ്പോർട്ടിന്റെ ഫയൽ തന്നെ പൂഴ്ത്തിയ അവസ്ഥയിലാണ്.
ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനും അതേ വിജിലൻസ് വിഭാഗത്തിൽ ജോലി നോക്കുന്നതുകൊണ്ട് തന്നെ ഈ ഫയൽ പൂഴ്ത്താൻ വളരെ എളുപ്പത്തിൽ സാധിക്കുകയും ചെയ്തു.ഇത്തരത്തിൽ വർദ്ധിച്ച് വരുന്ന നിയമന തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കണമെന്ന് കാണിച്ച് കെഎആർടിസി ജീവനക്കാരനായ ജൂഡ് ജോസഫാണ് പരാതിയുമായി രംഗത്ത് വന്നത്
കെ.എസ്.ആർ.ടി.സിയിൽ ആശ്രിതനിയമനങ്ങളുടെ മറവിൽ വൻതട്ടിപ്പ് പുറത്തായതോടെ സംസ്ഥാന വിവരാവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെട്ട് കഴിഞ്ഞു. നിയമന ഉത്തരവുകളടക്കം സുപ്രധാനരേഖകൾ കോർപറേഷനിൽനിന്ന് അപ്രത്യക്ഷമായി എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആശ്രിതനിയമനം നേടി, എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിൽ എത്തിയവരുടേതുൾപ്പെടെ പല രേഖകളും സംശയാസ്പദവുമാണ്.
വിവരാവകാശനിയമപ്രകാരം രേഖകളുടെ പകർപ്പ് നൽകാൻ കോർപറേഷൻ മടിക്കുന്നു. ഇതേത്തുടർന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ വിഷയത്തിൽ ഇടപെട്ടതായി സൂചന. ആശ്രിതനിയമനത്തിന്റെ യാതൊരു രേഖയുമില്ലാതെ, പതിനായിരങ്ങൾ ശമ്ബളം വാങ്ങുന്ന നൂറുകണക്കിനു ജീവനക്കാർ നിലവിൽ കോർപറേഷനിലുണ്ട്. ഇക്കാര്യത്തിൽ ഹൈക്കോടതിയെവരെ കോർപറേഷൻ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍