നാദാപുരത്തെ തീവെപ്പ് സംഭവത്തിൽ പ്രതികൾ ലക്ഷ്യമിട്ടിരുന്നത് വ്യക്തി വിരോധത്തിന് പുറമേ നാട്ടിലെ രാഷ്ട്രീയ സംഘർഷത്തിനും: വാണിമേൽ കോടിയൂറയിൽ നാല് ബൈക്കുകൾ തീവച്ചു നശിപ്പിച്ച കേസിൽ വഴിത്തിരിവായത് പൊലീസിന്റെ കൃത്യമായ ഇടപെടൽ; അക്രമി സംഘത്തിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ പൊലീസ് നുഴഞ്ഞ് കയറി വിവരങ്ങൾ ശേഖരിച്ചു; പൊലീസും നാട്ടുകാരം ഒത്തൊരുമിച്ചപ്പോൾ ഒഴിവായത് വലിയ രാഷ്ട്രീയ പ്രതിസന്ധി
ടി.പി.ഹബീബ്
കോഴിക്കോട്: ഏറെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ് കോഴിക്കോട് ജില്ലയിലെ നാദാപുരം. ഒരു പക്ഷേ, ചുരുങ്ങിയ ചുറ്റുവട്ടത്തിൽ ഏറ്റവും കൂടുതൽ പൊലീസിന്റെ സേവനം ഉള്ളത് നാദാപുരത്താകും. ഒരു എ.എസ്പി, ആറ് സിഐ.മാർ,പത്തിലേറെ എസ്ഐ.മാർ നൂറുക്കണക്കിന് പൊലീസിന്റെ സേവനം. എന്നാൽ അവസരം കിട്ടുമ്പോഴൊക്കെ ക്രിമനൽ സംഘം തലപൊക്കും. മിടുക്കരായ പൊലീസുകാരുണ്ടാകുന്ന ഘട്ടത്തിൽ അക്രമികളെ പിടികൂടാം. ക്രിമനൽ സംഘത്തെ നിലക്ക് നിർത്താൻ സാധിച്ചില്ലെങ്കിൽ നാദാപുരം മേഖലയിൽ കലാപം ഉറപ്പാണ്.
പൊലീസും സർവ്വകക്ഷി നേതാക്കളും ഒത്തു പിടിച്ചത് മൂലം കലാപം ഒഴിവായത്തിന്റെ കഥയാണ് നാദാപുരത്തെ വാണിമേൽ പ്രദേശത്തിന് പറയാനുള്ളത്. വാണിമേൽ പരപ്പുപാറയിലെ തീവെപ്പ് സംഭവങ്ങളിലെ പ്രതിയെ പിടികൂടാനായതാണ് ഇപ്പോൾ ചൂടേറിയ വാർത്ത. നവംബറിൽ വീട്ടിൽ നിർത്തിയിട്ട നാല് ബൈക്കുകളും ആഴ്ചകൾക്ക് ശേഷം ഒരു വീട്ടിലെ ബൈക്കും കത്തിച്ച കേസിലെ പ്രതികളെ പിടികൂടാനായതാണ് ഏറെ ആശ്വാസമായത്.
ആദ്യത്തെ തീവെപ്പ് സംഭവം ക്വട്ടേഷനും രണ്ടാമത്തെത് ആദ്യ സംഭവം മറക്കാനും നാട്ടിൽ കലാപം സൃഷ്ടിക്കാനുമായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. രാഷ്ട്രീയ സംഘർഷമുണ്ടാക്കാനുള്ള അക്രമികളുടെ ശ്രമത്തെ ചെറുക്കുന്നതിൽ ആദ്യ ഘട്ടത്തിൽ തന്നെ സർവ്വകക്ഷി നേതാക്കൾ കാണിച്ച ജാഗ്രതയും എടുത്തു പറയേണ്ടതാണ്. നരിപ്പറ്റ കാഞ്ഞിരമുള്ളതിൽ മുഹമ്മദലി(26)നെ ബെംഗളൂരു വിമാനതാവളത്തിൽ വെച്ച് കഴിഞ്ഞ ദിവസം പിടികൂടിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടതോടെ വളയം പൊലീസ് പ്രതിയുമായി സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വളയം എസ്ഐ.ആർ.സി.ബിജുവിന്റെ നേത്യത്വത്തിലാണ് പരപ്പുപാറയിലെ വീട്ടിലും പരിസരത്തുമായി തെളിവെടുപ്പ് നടത്തിയത്. പ്രതിയെ കൊണ്ട് വരുന്നത് അറിഞ്ഞ് വൻ ജനാവലി സ്ഥലത്തെത്തിയിരുന്നു. അക്രമത്തിന് കാരണങ്ങളായി പ്രതിയിൽ നിന്നും ലഭിച്ച വിവരങ്ങൾ ഏറെ ഞെട്ടിക്കുന്നതാണെന്ന് പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു. അക്രമികൾ യാത്രക്കായി ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
നവംബർ 19 നാണ് പരപ്പുപാറ ചേരനാണ്ടിയിൽ കോരമ്മൻചുരത്തിൽ കുഞ്ഞാലിയുടെ വീട്ട് മുറ്റത്ത് നിർത്തിയിട്ട നാല് ബൈക്കുകൾ അഗ്നിക്കിരയാക്കിയത്. മുഹമ്മദലി അടക്കമുള്ള നാല് പേരാണ് അക്രമത്തിന് പിന്നിലുണ്ടായിരുന്നത്. വിദേശത്തുള്ള സാമ്പത്തിക ഇടപാടിന്റെ പേരിൽ നൽകിയ ക്വട്ടേഷനാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഉൾപ്പെട്ട മൂന്ന് പേരെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. പിന്നീട് പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇതേ തുടർന്ന് പ്രികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.
ക്വട്ടേഷന്‍ പിന്നിലുള്ള ചിലരെ കുറിച്ച് പൊലീലിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അക്രമി സംഘത്തിന്റെ നേത്യത്വത്തിൽ രൂപീകരിച്ച വാട്സ് അപ്പ് ഗ്രൂപ്പിൽ പൊലീസ് നുഴഞ്ഞ് കയറിയാണ് വിവരങ്ങൾ ശേഖരിച്ചത്.
ക്വട്ടേഷന്‍ നേത്യത്വം നൽകിയ കച്ചവടക്കാരനായ യുവാവിനെ ചുറ്റിയാണ് ഇപ്പോൾ പൊലീസുള്ളത്. നേരത്തെ യൂത്ത് ലീഗ് പ്രകടനത്തിൽ കൊലവറി മുദ്യാവാക്യം വിളിച്ച യുവാവിന്റെ ഒരോ നീക്കങ്ങളും പൊലീസ് ശ്രദ്ധിച്ചത്്. യുവാവിന്റെ കീഴിലുള്ള സംഘവം പൊലീസിന്റെ നിരീക്ഷണത്തിലാണ്.
കാറിൽ കോഴിക്കോടേക്ക് പുറപ്പെട്ട സംഘം രാത്രിയിൽ കുറ്റ്യാടിയിൽ നിന്നാണ് അക്രമം ആസൂത്രണം ചെയ്തത്. അവിടെയുള്ള പെട്രോൾ പമ്പിൽ നിന്നും പെട്രോൾ വാങ്ങി ഭൂമിവാതുക്കലിലെത്തി. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്നും എടുത്ത വസ്ത്രങ്ങൾ ഉപയോഗിച്ചാണ് പ്രതികളുടെ മുഖം മറച്ചത്. ഒരാൾ പരിസരത്ത് നിൽക്കുകയും രണ്ട് പേർ വീട്ടിലെത്തി ബൈക്കുകൾക്ക് തീയിടുകയുമായിരുന്നു.
ഒരാഴ്ചകൾക്ക് ശേഷമാണ് സമീപത്തുള്ള കോരമ്മൻചുരത്തിൽ കുഞ്ഞിരാമന്റെ വീട്ട് മുറ്റത്ത് നിർത്തിയിട്ട ബൈക്ക് തീയിട്ടത്. ആദ്യത്തെ സംഭവത്തിന്റെ പ്രതികാരമാണെന്ന പ്രചരണവും തുടർന്നുണ്ടായി. അക്രമികളെ കണ്ടെത്തണമെന്ന് ആവിശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.സി.ജയൻ ചെയർമാനും സിദ്ധീഖ് വെള്ളിയോട് വർക്കിങ് ചെയർമാനും ടി.പി.കുമാരൻ കൺവീണറുമായ സർവ്വകക്ഷി കമ്മിറ്റി രൂപീകരിച്ചിരുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നിരവധി തവണ കണ്ട സർവ്വകക്ഷി സംഘം കാര്യങ്ങൾ വിശദീകരിക്കാൻ ഭൂമിവാതുക്കൽ ടൗണിൽ പൊതുയോഗവും നടത്തി. പൊലീസിനെ വിമർശിക്കുന്നതിനോടൊപ്പം കേസിൽ സഹായിക്കാൻ പറ്റുന്ന കാര്യങ്ങൾ പൊലീസിന് ഒരോ ഘട്ടത്തിലും നാട്ടുകാർ കൈമാറിയിരുന്നു. പ്രതികളെ പിടികൂടാൻ സാധിക്കാത്തതിന്റെ പേരിൽ ഏറെ പഴി കേൾക്കേണ്ടി വന്ന പൊലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചത് ഏറെ ആശ്വാസമായി എന്നതും ശ്രദ്ധേയമാണ്.
Stories you may Like
- വടകര താലൂക്ക് ഓഫിസ് തീവെപ്പ് കേസിലെ പ്രതിയെ വെറുതെ വിട്ടു
- മാതൃഭൂമിക്കേസും മാധ്യമങ്ങൾക്ക് ആശ്വാസം
- മുഹമ്മദലിയോട് കാട്ടുന്നത് ക്രൂരത; ആജീവനാന്ത പിഴ ചർച്ചകളിൽ
- ഗോധ്ര ട്രെയിൻ തീവെപ്പ്: ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 8 പേർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
- ബംഗ്ലാദേശിൽ പാസഞ്ചർ ട്രെയിനിന് അജ്ഞാതർ തീവെച്ചു; നാല് പേർക്ക് ദാരുണാന്ത്യം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍