ഓട്ടം തുടങ്ങിയത് രണ്ട് സ്കൂട്ടിയിൽ; കാഞ്ഞങ്ങാട് താജിലെ മദ്യപാനത്തിന് ശേഷം ത്രിബിൾസ് അടിച്ച യാത്ര ഒറ്റവണ്ടിയിലാക്കി; കരിന്തളം ബാങ്കിന് മുമ്പിലെ പ്രശ്നകാരികൾ സ്വകാര്യ ബാങ്കിന്റെ കളക്ഷൻ ഏജന്റുമാർ; അപകടം കണ്ട് ഓടിയെത്തിയവർ കെഎൽ 60 എൻ 5418 നമ്പർ യാത്രക്കാരികളെ കണ്ടത് കാലു നിലത്തുറയ്ക്കാത്ത നിലയിൽ; ഒപ്പം നാവുറയ്ക്കാത്ത തെറിവിളയും ഛർദ്ദിയും; ഉദുമയിലെ ഉഷയും വിജയലക്ഷ്മിയും അശ്വതിയും മദ്യപിച്ചെന്ന് ഉറപ്പിച്ചത് വൈദ്യപരിശോധനയിലൂടെ; കാസർഗോഡ് പൊലീസിനെ വട്ടം കറക്കി വില്ലത്തിമാർ
എം മനോജ് കുമാർ
നീലേശ്വരം: അടിച്ചു പിമ്പിരിയായി മദ്യലഹരിയിൽ സ്കൂട്ടി പറത്തിയ നീലേശ്വരത്തെ മൂന്നു യുവതികൾ പൊലീസിനുണ്ടാക്കിയത് വലിയ തലവേദന. അറസ്റ്റിലായത് കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ താജ് റെസ്റ്റോറന്റിൽ നിന്നും മദ്യപിച്ച് കെഎൽ 60 എൻ 5418 നമ്പർ സ്കൂട്ടിയിൽ യാത്ര ചെയ്യുമ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് ഇവർ അപകടത്തിൽപ്പെട്ടത്.
ബാറിൽ നിന്നും മദ്യപിച്ച ശേഷം മൂവരും സഞ്ചരിച്ച സ്കൂട്ടി തെന്നി മറിഞ്ഞതാണ് ഇവർ പിടിയിലാകാൻ കാരണം. കരിന്തളം ബാങ്കിനു മുന്നിൽ സ്കൂട്ടി തെന്നിമറിഞ്ഞപ്പോൾ രക്ഷിക്കാനെത്തിയ നാട്ടുകാർക്ക് മദ്യം മണത്തു. യുവതികളുടെ സംസാരത്തിലും അവ്യക്തത. ഇതിന്നിടയിൽ രണ്ടു യുവതികൾ റോഡിൽ ഛർദിക്കുകയും ചെയ്തു. ഇതോടെ പന്തികേട് മണത്ത പൊലീസുകാർ നീലേശ്വരം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ച യുവതികളെ നീലേശ്വരം പൊലീസ് കസ്റ്റഡിയിൽ എടുത്ത് നേരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. നീലേശ്വരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയത്. രക്തസാമ്പിൾ എടുത്തുള്ള വൈദ്യപരിശോധനയിലെ ഫലം വന്നിട്ടില്ല. മദ്യപിച്ച് എന്ന് യുവതികൾ തന്നെ സമ്മതിച്ചതിനാൽ നീലേശ്വരം സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ പൊലീസ് ജാമ്യത്തിൽ വിട്ടു. മദ്യപിച്ച് വാഹനം ഓടിച്ചതിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മോട്ടോർ വെഹിക്കിൾ ആക്റ്റ് 185, ഐപിസി 279 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
നീലേശ്വരത്തെ നാട്ടുകാരെ ഞെട്ടിച്ച സംഭവത്തിൽ അറസ്റ്റിലായത് ഉദുമ പാലക്കുന്ന് സ്വദേശികളായ ഉഷ (39), വിജയലക്ഷ്മി (36 ), അശ്വതി (24) എന്നീ യുവതികളാണ്. ഉറ്റ സുഹൃത്തുക്കളും പാലക്കുന്ന് സ്വകാര്യ ബാങ്കിന്റെ കളക്ഷൻ ഏജന്റുമാരുമാണ് യുവതികൾ. ഇതിൽ അശ്വതി ഒഴിച്ച് മറ്റു രണ്ടു യുവതികളും വിവാഹിതകളുമാണ്. ഇവർക്ക് കുട്ടികളുമുണ്ട്. പാലക്കുന്ന് നിന്ന് ചീമേനി മൗക്കോടെയ്ക്ക് പോകുമ്പോഴാണ് ഇവർ കരിന്തളം ബാങ്കിന് മുന്നിൽ അപകടത്തിൽപ്പെട്ടത്. റോഡിൽ യുവതികൾ തെന്നിവീഴുന്നത് കണ്ടു രക്ഷിക്കാനായി നാട്ടുകാർ എത്തിയപ്പോഴാണ് ഇവരുടെ കള്ളി പൊളിഞ്ഞത്. സംസാരിക്കാൻ പോലും കഴിയാത്ത വിധം അവശരായിരുന്നു ഇവർ. മദ്യത്തിന്റെ രൂക്ഷഗന്ധം ഇവരിൽ നിന്നും ഉയരുകയും ചെയ്തു.
സ്ഥലകാല ബോധമില്ലാത്തതിനാൽ രക്ഷിക്കാനെത്തിയ നാട്ടുകാരോടും ഇവർ വഴക്കിട്ടു. സംസാരത്തിന്നിടെ രണ്ടു യുവതികൾ റോഡിൽ തന്നെ ഛർദിക്കുകയും ചെയ്തു. ഇവരെക്കുറിച്ച് മനസിലാക്കിയ നാട്ടുകാർ നീലേശ്വരം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മറിഞ്ഞ സ്കൂട്ടി ലോക്ക് ചെയ്ത് ഇവർ താക്കോൽ കൈയിൽ പിടിച്ചു. പൊലീസ് എത്തിയപ്പോൾ വാഹനത്തിലേക്ക് കയറാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു യുവതികൾ. പൊലീസ് നിർബന്ധിച്ചപ്പോൾ പൊലീസ് വാഹനത്തിലേക്ക് കയറാൻപോലുമാവാത്ത അവസ്ഥയിലായിരുന്നു യുവതികൾ. കുഴഞ്ഞു കിടന്ന യുവതികളെ ഇവരെ ബലംപ്രയോഗിച്ച് കയറ്റാൻ ശ്രമിച്ചപ്പോൾ എതിർക്കുകയും ചെയ്തു. വനിതാ പൊലീസ് എത്തിയാലേ കസ്റ്റഡിയിലെടുക്കാൻ കഴിയൂ എന്ന് വാശിപിടിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത നാട്ടുകാർക്കും പൊലീസിനുംനേരേ തട്ടിക്കയറുകയും ചെയ്തു. പക്ഷെ പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്ത് നേരെ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
യുവതികളുടെ അറസ്റ്റിനെക്കുറിച്ച് നീലേശ്വരം പൊലീസിന്റെ വിശദീകരണം ഇങ്ങനെ:
ഇന്നലെ ഉച്ചയോടെയാണ് നാട്ടുകാർ യുവതികളുടെ വാഹനാപകടവുമായി ബന്ധപ്പെട്ടു നീലേശ്വരം സ്റ്റേഷനിൽ വിവരം അറിയിക്കുന്നത്. ഉഷ , വിജയലക്ഷ്മി, അശ്വതി എന്നീ യുവതികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഒരു സ്കൂട്ടിയിൽ മദ്യപിച്ചാണ് ഇവർ സഞ്ചരിച്ചത്. പാലക്കുന്നിൽ നിന്നും മൗക്കോടെയ്ക്ക് പോകുന്ന വഴിക്കാണ് ഇവർ അപകടത്തിൽപ്പെട്ടത്. കസ്റ്റഡിയിൽ എടുക്കുമ്പോൾ ഇവർ നല്ല മദ്യ ലഹരിയിൽ ആയിരുന്നു. കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാൻഡിനു അടുത്തുള്ള താജ് റെസ്റ്റോറന്റിൽ നിന്നുമാണ് ഇവർ മദ്യപിച്ചത്. ഉച്ച ഭക്ഷണത്തിനു മുൻപാണ് ഭക്ഷണം കഴിച്ചത്. മദ്യമല്ല ബിയർ ആണ് കഴിച്ചത് എന്നാണ് പറഞ്ഞത്. അത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. കാരണം മദ്യത്തിന്റെ രൂക്ഷഗന്ധമാണ് കസ്റ്റഡിയിൽ എടുക്കുമ്പോൾ ഇവരിൽ നിന്നും വന്നത്. നാട്ടുകാരോടു തട്ടിക്കയറുന്നതിന്നിടെ ഇവർ കുഴയുകയും റോഡിൽ ഛർദിക്കുകയും ചെയ്തിരുന്നു. എന്നാൽബിയർ കഴിച്ചു എന്ന് പറഞ്ഞ ഇവർ പക്ഷെ മദ്യപിച്ച കാര്യം നിഷേധിക്കുകയും ചെയ്തു.
രണ്ടു സ്കൂട്ടിയിലാണ് പാലക്കുന്നിൽ നിന്നും തങ്ങൾ യാത്ര തുടങ്ങിയത്. കാഞ്ഞങ്ങാട് എത്തിയപ്പോൾ അശ്വതി ഓടിച്ച സ്കൂട്ടിക്ക് തകരാർ വന്നു. അതോടെ ഒരു വണ്ടിയിൽ ഞങ്ങൾ യാത്ര തുടർന്നു. മൗക്കോട് ഭിന്ന ശേഷിയുള്ള യുവതിയെ കാണാനാണ് പോയത്. ഇതിന്നിടയിലാണ് അപകടം വന്നത്. കരിന്തളത്ത് എത്തിയപ്പോൾ വണ്ടി മറിഞ്ഞു. സഹായത്തിനു എത്തിയ നാട്ടുകാർക്ക് ഇവർ മദ്യപിച്ചതായി മനസിലായി. കുഴഞ്ഞ രീതിയിലാണ് ഇവർ സംസാരിച്ചത്. റോഡിൽ ഛർദിക്കുകയും ചെയ്തിരുന്നു. ഇതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. ഇവർ നല്ല രീതിയിൽ തന്നെ മദ്യപിച്ചിരുന്നു എന്ന് പൊലീസിനും ബോധ്യമായ കാര്യമാണ്.
നാട്ടുകാർ ഇവരെ തടഞ്ഞു വെച്ചതും മദ്യപിച്ചത് കാരണമാണ്. പൊലീസ് ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും നീലേശ്വരം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. കേസ് ചാർജ് ചെയ്ത ശേഷം ഇവരെ ജാമ്യത്തിൽ വിട്ടു- പൊലീസ് പറയുന്നു.
Stories you may Like
- ജോലിയിൽ തുടരാൻ കെ വിദ്യ വ്യാജരേഖയുമായി കഴിഞ്ഞമാസവും കരിന്തളം കോളജിലെത്തി
- കരിന്തളം ഗവ.കോളേജിലും കെ വിദ്യ ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റ്?
- വ്യാജരേഖ കേസിൽ വിദ്യ വീണ്ടും അറസ്റ്റിൽ
- വ്യാജ രേഖ: കെ. വിദ്യ കണ്ണൂർ സർവ്വകലാശാല മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്തു
- വിദ്യയ്ക്കെതിരായ വ്യാജരേഖാ കേസിൽ തെളിവ് തേടി നീലേശ്വരം പൊലീസ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍