കൈമുറിച്ച് ചോര വീഴ്ത്തി വിശ്വാസ സംരക്ഷണത്തിനായി കുരുന്നുകൾ; ഞങ്ങളുടെ സ്വത്ത് സത്യവിശ്വാസം; സ്വന്തം രക്തത്തിൽ സത്യം എന്നെഴുതി വിശ്വാസത്തെ കൈവിടുകയില്ലെന്ന് പ്രഖ്യാപനം; ചരിത്രത്താളുകളിൽ ഇടം പിടിച്ച രണ്ടാം കൂനൻ സത്യ വിശ്വാസ പ്രഖ്യാപനത്തിന് പിന്നാലെ കോതമംഗലം മാർതോമ ചെറിയപള്ളിയിൽ കൂട്ടിക്കൂട്ടത്തിന്റെ പ്രാർത്ഥനാ കൂട്ടായ്മ; കാൽലക്ഷത്തിൽ പരം കുട്ടികളെ പങ്കെടുപ്പിച്ച് യാക്കോബായ സഭയുടെ ശക്തിപ്രകടനം
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: മാർതോമ ചെറിയ പള്ളിയിൽ വെച്ച് അഖില മലങ്കര സൺഡേ സ്കൂൾ കുട്ടികളുടെ 'കൂട്ടികൂട്ടം' പ്രാർത്ഥന കൂട്ടായ്മ നടത്തി. മലങ്കരയുടെ 700 ൽ പരം സൺഡേ സ്കൂളിൽ നിന്നുമായി കാൽ ലക്ഷത്തിൽ പരം കുട്ടികൾ പങ്കെടുത്തു. യാക്കോബായ സഭയുടെ ചരിത്രത്തിലെ പുതിയ സംഭവമായി കുട്ടി കൂട്ടം മാറി. ശ്രേഷ്ഠ കാതോലിക്ക ബാവായുടെ കല്പന സഹ വികാരി ഫാ. എൽദോസ് കാക്കനാട്ട് വായിച്ചു. ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. ആന്റണി ജോൺ എംഎൽഎ, സൺഡേ സ്കൂൾ അസോസിയേഷൻ ജനറൽ സെക്രട്ടറി എം. ജെ. മാർക്കോസ്, തന്നാണ്ടു ട്രസ്റ്റിമാരായ അഡ്വക്കേറ്റ്. സി. ഐ. ബേബി, ബിനോയ് മണ്ണൻചേരിൽ എന്നിവർ പ്രസംഗിച്ചു.
സത്യ വാചകത്തിന് ശേഷം കുട്ടികൾ സ്വന്തം രക്തത്തിൽ 'സത്യം' എന്ന് എഴുതി വിശ്വാസത്തെ കൈ വിടുകയിലെന്നു പ്രഖ്യാപിച്ചു. രണ്ടാം കൂനൻ സത്യ വിശ്വാസ പ്രഖ്യാപനത്തിന്റെ അലയടികൾ മാറുന്നതിന് മുമ്പ് തന്നെയാണ് മാർ തോമ ചെറിയ പള്ളി യാക്കോബായ സഭയുടെ മറ്റൊരു ചരിത്ര സംഭവത്തിന് ആതിഥേയത്വം വഹിച്ചത്.
യാക്കോബായ സഭ അഭിമുഖീകരിക്കുന്ന വേദനയിൽ എല്ലാ വിഭാഗം ആളുകളുടെയും സഹകരണം അഭ്യർത്ഥിച്ചു കൊണ്ടാണ് 'കൂട്ടി കൂട്ടം' കുട്ടികൾ തന്നെ സംഘടിപ്പിച്ചിച്ചത്. തങ്ങളുടെ സ്വത്ത് സത്യവിശ്വസമാണ്. പത്രോസ് ശ്ലീഹയിലൂടെ തലമുറകൾ കൈമാറി കിട്ടിയിട്ടുള്ള സത്യവിശ്വാസം നിലനിർത്താൻ പുതുതലമുറ പ്രതിജ്ഞാബദ്ധരാണ് എന്ന ആഹ്വാനവുമായിട്ടാണ് സൺഡേ സ്കൂൾ കുട്ടികളുടെ പ്രാർത്ഥന കൂട്ടായ്മ നടന്നത്.
കുട്ടികളുടെ നേതൃത്വത്തിൽ തന്നെയാണ് വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വന്നത്.കേരളത്തിന് പുറത്തു നിന്നുള്ള ചെന്നൈ, മുംബൈ, ബാംഗ്ലൂർ ഭദ്രാസനങ്ങളിൽ നിന്നുള്ള കുട്ടികൾ രാവിലെ നടന്ന വി. കുർബാനയിൽ പങ്കുചേർന്നു. ഈ പരിപാടിക്ക് ഐക്യം പ്രക്യാപിച്ചു കൊണ്ട് ഡൽഹി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഡൽഹി സെന്റ്. പീറ്റേഴ്സ് പള്ളിയിൽ കുട്ടിക്കൂട്ടം ഇതേ സമയത്തു നടത്തി.
വൈകീട്ട് മൂന്നിന് നടക്കുന്ന വിശ്വാസച്ചങ്ങലയിൽ സൺഡേസ്കൂൾ ഡയറക്ടർ ഫാ. ഷിജു ജോർജ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഭദ്രാസനത്തിലെ വൈദികർ, സൺഡേസ്കൂൾ അസോസിയേഷൻ ഭാരവാഹികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. യാക്കോബായ സഭ അഭിമുഖീകരിക്കുന്ന വേദനയിൽ എല്ലാ വിഭാഗം ആളുകളുടെയും സഹകരണം അഭ്യർത്ഥിച്ചുകൊണ്ടാണ് 'കൂട്ടിക്കൂട്ടം' സംഘടിപ്പിച്ചത്. തങ്ങളുടെ സ്വത്ത് സത്യവിശ്വാസമാണ്. പത്രോസ് ശ്ലീഹയിലൂടെ തലമുറകൾ കൈമാറി കിട്ടിയിട്ടുള്ള സത്യവിശ്വാസം നിലനിർത്താൻ പുതുതലമുറ പ്രതിജ്ഞാബദ്ധരാണെന്ന ആഹ്വാനവുമായാണ് സൺഡേസ്കൂൾ കുട്ടികളുടെ പ്രാർത്ഥനാ കൂട്ടായ്മ നടത്തിയത്.
കുട്ടിക്കൂട്ടത്തിന്റെ പ്രഖ്യാപനം
തങ്ങളുടെ പള്ളികൾ ഓർത്തഡോക്സുകാർ പിടിച്ചടക്കുകയാണെന്നും മൃതദേഹം സംസ്കരിക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും ഇത് അവസാനിപ്പിക്കാൻ ഓർത്തഡോക്സ് വിഭാഗം ബാവ ഇടപെണമെന്നായിരുന്നു കുട്ടിക്കൂട്ടം നേരത്തെ നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടത്. 40 ശതമാനത്തിൽ കുടുതൽ വിശ്വാസികൾ ഓർത്തഡോസ് വിഭാഗത്തിനുണ്ടെങ്കിൽ തങ്ങൾ പള്ളി വിട്ടു നൽകാൻ തയ്യാറാണെന്നായിരുന്നു മറ്റൊരു വിദ്യാർത്ഥിനിയുടെ പ്രഖ്യാപനം. തങ്ങൾക്ക് ഇഷ്ടമല്ലാത്ത വിഷയം അടിച്ചേൽപ്പിക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നത് മതപരിവർത്തനമായി മാത്രമേ കാണാനാവു എന്നായിരുന്നു ആൺകുട്ടികളുടെ ഭാഗത്തു നിന്നും പങ്കെടുത്ത വിദ്യാർത്ഥി വ്യക്തമാക്കിയത്. യാക്കോബായ സഭ അഭിമുഖീരിക്കുന്ന വേദനയിൽ എല്ലാ വിഭാഗം ആളുകളുടെയും സഹകരണം കുട്ടികൾ അഭ്യർത്ഥിച്ചു.
ഇത് വിശ്വാസം നിലനിർത്തുവാൻ വേണ്ടിയുള്ള സഹനമാണ്. ഞങ്ങളുടെ സ്വത്ത് സത്യവിശ്വസമാണ്. പത്രോസ് ശ്ലീഹയിലൂടെ തലമുറകൾ കൈമാറി ഞങ്ങൾക്ക് കിട്ടിയിട്ടുള്ള സത്യവിശ്വാസം നിലനിർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇന്ന് നാട്ടിൽ നടക്കുന്നത് നിർബ്ബന്ധിത മതപരിവർത്തനമാണ്. ഞങ്ങളുടെ അപ്പച്ചന്മാർ പണിത പള്ളികളിൽ കയറണമെങ്കിൽ ഞങ്ങളുടെ വിശ്വാസം അനുവദിക്കാത്ത ഭരണഘടന അംഗീകരിക്കണമെന്നാണ് ഭരണകൂടം പറയുന്നത്. ഇത് ഞങ്ങളുടെ വിശ്വാസിക്കാനുള്ള മൗലിക അവകാശ ഘംഘനമാണ്. സാംസ്കാരിക നായകർ യക്കോബായ സഭയുടെ വേദനയിൽ ഞങ്ങളുടെ നാവാകണം. ഒരു അധ്വാനവും നൽകാത്തവർ മാഫിയ സംഘങ്ങളെ പോലെ പള്ളിയും സെമിത്തേരിയും, സ്ഥാപനങ്ങളും പിടിച്ചെടുക്കുന്നു. യാക്കോബാക്കാരൻ മരിച്ചാലും ശവശരീരം അടക്കം ചെയ്യുവാൻ പോലും അനുവദിക്കാതെ ക്രൂരത കാട്ടുന്നു.
ഇതര കൈസ്തവ സഭയുടെ നേതാക്കൾ കിസ്തുവിന് നിരക്കാത്ത പ്രവർത്തിയിൽ നിന്ന് ഓർത്തഡോക്സ് സഭ പിന്മാറി മാനസാന്തരത്തിന്റെ അനുഭവത്തിൽ വരുവാൻ അപേക്ഷിക്കണം. കുട്ടികൾ കോട്ടയം കാതോലിക്ക ബാവ യോട് ഒരു അപേക്ഷയും നടത്തുക ഉണ്ടായി. ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ എന്ന നിലയിൽ പള്ളി കൈയേറുന്നതും മൃതദ്ദേഹത്തെ അപമാനിക്കുന്നതും, ക്രിസ്തു ശിഷ്യർക്ക് ചേർന്നതല്ല എന്ന് കൽപ്പിക്കണം. അതോടെ ഓർത്തഡോക്സ്- യാക്കോബായ പ്രശ്നങ്ങൾ എല്ലാം തീരുംകുട്ടികൾ കുട്ടി കൂട്ടം സംഘാടകർ കൂട്ടി ചേർത്തു.യുടെ കല്പന പ്രകാരമാണ് ഞായറാഴ്ച കൂട്ടി കൂട്ടം സംഘടിപ്പിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍