ആർഎസ്എസിനെ അടുത്തറിഞ്ഞാൽ ബുദ്ധിജീവികൾ കൂട്ടത്തോടെ അങ്ങോട്ട് പോകും; മുണ്ടുടുത്ത് മുന്നോട്ട് പോണോ സർവ്വീസിൽ തിരിച്ച് വരണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്രം; അനുകൂല വിധി വ്യക്തിപരമല്ലെന്നും അഴിമതിക്കെതിരായ പോരാട്ടത്തിനുള്ള അംഗീകാരമെന്നും ജേക്കബ് തോമസ്; സ്വയം വിരമിക്കലിന് മറുപടി തരാത്ത സംസ്ഥാന സർക്കാർ എന്ത് വേണമെന്നും കേന്ദ്രം പറയുമെന്ന് ഐപിഎസ് ഉദ്യോഗസ്ഥൻ; ജേക്കബ് തോമസ് രണ്ടും കൽപ്പിച്ച് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കാലങ്ങളായി സംസ്ഥാന സർക്കാർ പുറത്ത് നിർത്തിയിരിക്കുന്ന വിധി റദ്ദാക്കണമെന്ന അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ വിധിക്ക് പിന്നാലെ എല്ലാം കേന്ദ്രത്തിന് വിട്ട് പിണറായിക്കെതിരെ ഒളിയമ്പുമായി ജേക്കബ് തോമസ് ഐപിഎസ്. സർവ്വീസിൽ നിന്ന് പിരിഞ്ഞാൽ ആർഎസ്എസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ആവർത്തിച്ചിരിക്കുകയാണ് സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ഇപ്പോൾ. വിധിക്ക് ശേഷം നടത്തിയ പ്രസ്താവനയിൽ വിജയം തന്റേതല്ലെന്നും അഴിമതിക്ക് എതിരെ പോരാടുന്ന എല്ലാവർക്കുമുള്ളതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പി്ന്നാലെയാണ് ആർഎസ്എസിനെ പുകഴ്ത്തി വീണ്ടും രംഗത്ത് എത്തിയത്.
ആർഎസ്എസ് ഒരു രാഷ്ട്രീയ പാർട്ടിയോ സംഘടനയോ അല്ല. അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ്. ആർഎസ്എസിനെ അറിയാൻ ശ്രമിച്ചാൽ കേരളത്തിലെ എല്ലാ ബുദ്ധി ജീവികളും കൂടെ ചേരുമെന്ന് ജേക്കബ് തോമസ് പറഞ്ഞു. ആർഎസ്എസിന്റെ പേരിൽ തന്നെ സന്നദ്ധ സേവനമാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യൻ സംസ്കാരത്തിലൂന്നിയ വിദ്യാഭ്യാസവും പഴകാലത്തെ മൂല്യങ്ങളും ലളിത ജീവിതവും പുതുതലമുറയെ പഠിപ്പിക്കുന്ന സംഘടനയാണത്. ആർഎസ്എസ് ഭാരത സംസ്കാരത്തെ പഠിപ്പിക്കുന്ന അത് പ്രചരിപ്പിക്കുന്ന ഒരു കൂട്ടം ആളുകളുടെ കൂടെ ചേരുന്നത് തെറ്റായി കാണുന്നില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു.
പിണറായി സർക്കാരിന് വലിയ തിരിച്ചടിയാണ് ജേക്കബ് തോമസ് ഐപിഎസിന് അനുകൂലമായ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്നുള്ള ഉത്തരവ്. കേരളാ കേഡറിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ പൊലീസിലെ ഉയർന്ന പദവിയിൽ നിയമിക്കേണ്ട സാഹചര്യമാണ് വിധിയുണ്ടാക്കുന്നത്. ടിപി സെൻകുമാർ കേസിൽ ഏറ്റ തിരിച്ചടിയേക്കാൾ വലുതാണ് ഇത്. സെൻകുമാറിന്റെ നിയമനം അപ്പീലിലൂടെ പരമാവധി വൈകിപ്പിച്ച് റിട്ടയർ ചെയ്യാൻ ആഴ്ചകൾ മാസമുള്ളപ്പോൾ തിരികെ നൽകുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. എന്നാൽ ഇവിടെ ജേക്കബ് തോമസിനെ ഉടൻ തിരിച്ചെടുക്കേണ്ട സാഹചര്യമാണ് ഉരുത്തിരിയുന്നത്. ഇതിനെ മറികടക്കാനുള്ള കുതന്ത്രങ്ങൾ പിണറായി സർക്കാർ എങ്ങനെ കണ്ടു പിടിക്കുമെന്നതാണ് ഉയരുന്ന ചോദ്യം
അതിനിടയിലാണ് താൻ ഇനി ജോലിയിൽ പ്രവേശിക്കണമോ, വിആർഎസ് അനുവദിക്കണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. കേന്ദ്രത്തിന്റെ തീരുമാനത്തിനനുസരിച്ച് പ്രവർത്തിക്കും എന്ന് പറഞ്ഞ് തന്റെ ആർഎസ്എസ് അനുകൂല നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കിയത്.സസ്പെൻഷൻ കാലയളവിൽ നിരവധി പാഠങ്ങൾ പഠിച്ചു. പിന്നിൽ നിന്ന് വലിച്ചവരെ മനസിലാക്കാനായി, അതുകൊണ്ട് സസ്പെൻഷൻ കാലം നഷ്ടമായി കാണുന്നില്ല. പൊതുസേവനരംഗത്തേക്ക് തന്നെ ആവശ്യമുണ്ടെങ്കിൽ ജനം പറയട്ടേ.എന്നെ ഉപദ്രവിച്ചവരെ തലയിലെടുത്ത് നടന്നാൽ എനിക്ക് മുന്നോട്ടു പോകാനാവില്ല. അതിനെല്ലാം അപ്പുറത്തേക്ക് വളർന്നയാളാണ് ഞാൻ. പകയും വിദ്വേഷവും എനിക്കില്ല. തെറ്റ് കണ്ടാൽ തുറന്ന് പറയും. അഴിമതിയോ സ്വജനപക്ഷപാതമോ കണ്ടാൽ സാധാരണക്കാരന് വേണ്ടി തുറന്ന് പറഞ്ഞ് തന്നെ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സെൻകുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റി ജൂനിയറായ ലോക്നാഥ് ബെഹ്റയെ നിയോഗിച്ചത് ജിഷാ കേസിലെ കുറവുകൾ പറഞ്ഞായിരുന്നു. രണ്ട് കൊല്ലം ഡിജിപി സ്ഥാനത്ത് ഒരാൾക്ക് നൽകിയേ മതിയാകൂവെന്ന സുപ്രീംകോടതി നിർദ്ദേശമാണ് ലംഘിച്ചത്. ഈ കേസിൽ ജയം ഉറപ്പായ സെൻകുമാർ സംസ്ഥാന സർക്കാരിനെതിരെയാണ് കേസ് കൊടുത്തത്. ഇത് ട്രിബ്യൂണലും ഹൈക്കോടതിയും സുപ്രീംകോടതിയും കടന്ന് അപ്പീലിലൂടെ വിജയത്തിലേക്ക് എത്തുകയായിരുന്നു. അതുകൊണ്ട് തന്നെ ഒരു പാട് കാലം സെൻകുമാറിന് നഷ്ടമായി. സെൻകുമാർ ഈ സമയത്തും സർവ്വീസിലുണ്ടായിരുന്നു. സസ്പെൻഷനിലായിരുന്നില്ലെന്നത് മാത്രമായിരുന്നു മെച്ചം. എന്നാൽ വിവിധ കേസുകളുടെ പേരു പറഞ്ഞ് ജേക്കബ് തോമസിനോട് പിണറായി പക തീർത്തത് സസ്പെൻഷനിലൂടെയായിരുന്നു. ഇവിടെ കരുതലോടെ ജേക്കബ് തോമസ് കളിച്ചു. ഇതാണ ്പിണറായിക്ക് വലിയ തിരിച്ചടിയാകുന്നത്.
തന്റെ കേസിൽ പ്രധാന പ്രതികളാക്കിയത് കേന്ദ്ര സർക്കാരിന് കീഴിലെ ആഭ്യന്തര വകുപ്പിനേയും പേഴ്സണൽ മന്ത്രാലയത്തേയുമാണ്. ഐപിഎസുകാരുടെ നിയന്ത്രണാധികാരം കേന്ദ്ര സർക്കാരിനാണ്. തന്നെ അന്യായമായി സസ്പെൻഷനിൽ നിർത്തിയെന്നും സംസ്ഥാന സർക്കാർ തിരിച്ചെടുത്തില്ലെങ്കിൽ കേന്ദ്രം അത് ചെയ്യണമെന്നുമായിരുന്നു ആവശ്യം. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ മനസ്സ് തനിക്കൊപ്പമാണെന്ന് തിരിച്ചറിഞ്ഞായിരുന്നു ജേക്കബ് തോമസിന്റെ ഇടപെടൽ. ഇതോടെ ജേക്കബ് തോമസ് വിഷയത്തിൽ കേസിലെ ആദ്യ രണ്ട് പേരും കടുത്ത നിലപാട് എടുത്തില്ല. സംസ്ഥാന സർക്കാരിന് ദുർബലമായ വാദങ്ങളേ ഉണ്ടായുള്ളൂ. അനുകൂല വിധിയും കിട്ടി. ഈ വിധി ഫലത്തിൽ കേന്ദ്ര സർക്കാരിന് എതിരാണ്. പിണറായി സർക്കാർ വെറും മൂന്നാം കക്ഷി മാത്രമല്ല. ഇതോടെ ഉത്തരവ് നടപ്പാക്കേണ്ട ബാധ്യത കേന്ദ്ര സർക്കാരിലും വന്നു ചേർന്നു.
കേസിലെ മൂന്നാം കക്ഷിയായ സംസ്ഥാന സർക്കാർ അപ്പീലുമായി പോയാലും കേന്ദ്ര സർക്കാരിന് ജേക്കബ് തോമസിനെ നിയമിക്കേണ്ട സാഹചര്യമുണ്ട്. കേന്ദ്രത്തിലെ ഉന്നത പദവിയിൽ ജേക്കബ് തോമസ് എത്തുന്നത് വെല്ലുവിളിയാകുന്നത് സംസ്ഥാന സർക്കാരിനുമാകും. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പല അഴിമതിക്കേസുകളും പൊടി തട്ടിയെടുക്കാനും ലാവ്ലിനിലും മറ്റും നിർണ്ണായക തീരുമാനങ്ങളെടുക്കാനും കഴിയും. ഇത് മനസ്സിലാക്കി കേരളത്തിൽ തന്നെ എടുക്കാനാകും പിണറായി ശ്രമിക്കുക. അവിടേയും പ്രശ്നമുണ്ട്. പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനെ അതിന് അനുയോജ്യമായ പദവിയിൽ നിയമിക്കണമെന്നാണ് കോടതി ഉത്തരവ്. അതുകൊണ്ട് തന്നെ പൊലീസ് മേധാവിയായി നിയമിക്കേണ്ട അവസ്ഥയുണ്ട്. അല്ലെങ്കിൽ സീനയറായ ജേക്കബ് തോമസിനെ വിജിലൻസിൽ നിയമിക്കേണ്ടി വരും. ഇതാണ് പിണറായി വിജയനെ വെട്ടിലാക്കുന്നത്.
നിരവധി പ്രശ്നങ്ങളിൽ ഉഴലുന്ന പിണറായിക്ക് അതുകൊണ്ട് തന്നെ പുതിയ തലവേദനയാണ് ജേക്കബ് തോമസ് വിഷയം. പിണറായിയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ നിൽക്കുന്ന ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ് എന്ന് സിപിഎമ്മും വിലയിരുത്തുന്നു. കേന്ദ്ര സർക്കാരുമായി സംസ്ഥാനത്തിന് അത്ര നല്ല ബന്ധവുമില്ല. അതുകൊണ്ട് തന്നെ ജേക്കബ് തോമസിന്റെ സ്വയം വിരമിക്കൽ അപേക്ഷയിൽ കേന്ദ്ര തീരുമാനം എടുക്കാനും സാധ്യതയുമില്ല. ഈ അപേക്ഷ ജേക്കബ് തോമസ് പിൻവലിക്കാനും സാധ്യതയുണ്ട്. വിരമിക്കലിന് അപേക്ഷ നൽകിയത് ചാലക്കുടിയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നു. ഇത് തടയാനായി തൊടു ന്യായങ്ങൾ നിരത്ത് കാര്യങ്ങൾ വൈകിച്ചു. അന്ന് അത് അംഗീകരിച്ച് അതിവേഗ നടപടി എടുത്തിരുന്നുവെങ്കിൽ ഈ വിധി വരുമ്പോൾ ജേക്കബ് തോമസ് സർവ്വീസിന് പുറത്താകുമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്