ക്ലാസ് മുറിയെ ഇടിച്ചു നിരത്തി ഭൂമാഫിയയ്ക്ക് കൈമാറാനുള്ള നീക്കം അന്ന് നടന്നില്ല; ഹൈക്കോടതി വിധി അനുകൂലമാക്കി പഠനം നിർത്താൻ മാനേജ്മെന്റ്; മലാപ്പറമ്പ് സ്കൂളിന് ചരമ ഗീതം ഒരുക്കാനുള്ള കള്ളക്കളിക്ക് സർക്കാരും കൂട്ടോ?
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: മാലാപ്പറമ്പ് എ.യു.പി സ്കൂൾ വീണ്ടും അടച്ചു പൂട്ടൽ ഭീഷണിയിൽ. കോടതി വിധി ചൂണ്ടിക്കാട്ടിയാണ് വീണ്ടും മാലാപ്പറമ്പ് സ്കൂൾ പൂട്ടാൻ സർക്കാർ ഒരുങ്ങുന്നത്. എന്നാൽ ഇതിനെതിരെ എന്ത് വിലകൊടുത്തും നേരിടാനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും രക്ഷിതാക്കളും. സർക്കാർ അഭിഭാഷകരും സ്കൂൾ മാനേജ്മെന്റും തമ്മിലുള്ള ഒത്തുകളിയാണ് പിന്നിലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
136 വർഷത്തെ ചരിത്രവും പാരമ്പര്യവുമുള്ള നഗരത്തിലെ പ്രധാന സർക്കാർ സ്കൂൾ പൂട്ടാനുള്ള മാനേജ്മെന്റിന്റെ നടപടിക്ക് സർക്കൂർ ഒത്താശ ചെയ്യുകയാണ്. നിരവധി വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും ആവശ്യങ്ങൾ സർക്കാർ അഭിഭാഷകർ കോടതിയിൽ അറിയിച്ചില്ലെന്നു മാത്രമല്ല, കോടതി വിധിക്കെതിരെ അപ്പീൽ സമർപ്പിച്ച് സ്കൂൾ നിലനിർത്താനുള്ള നടപടിയും ഇതുവരെ സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. സ്കൂൾ എന്നെന്നേക്കുമായി പൊളിച്ചു നീക്കാനുള്ള മാനേജ്മെന്റിന്റെയും സർക്കാറിന്റെയും നീക്കത്തിനെതിരെ പ്രദീപ് കുമാർ എംഎൽഎ അടക്കമുള്ളവരുടെ നേതൃത്വത്തിൽ ശക്തമായ സമരം നടത്താനാണ് തീരുമാനം.
2014 ഏപ്രിൽ 11ന് അർധരാത്രിയിൽ ഇരുട്ടിന്റെ മറവിലായിരുന്നു മാലാപ്പറമ്പ് എ.യു.പി സ്കൂൾ ജെസിബി ഉപയോഗിച്ച് മാനേജറും ഭൂമാഫിയകളും ചേർന്ന് തകർത്ത് തരിപ്പണമാക്കിയത്. തുടർന്നുള്ള ദിവസങ്ങളിൽ സംഭവം വിവാദമായി കത്തിനിൽ്ക്കുകയും നാട്ടുകാരുടെ പ്രക്ഷോപത്തെ തുടർന്ന് രണ്ടു മാസത്തിനകം പുതിയ കെട്ടിടം നിർമ്മിക്കുകയുമായിരുന്നു. സ്ഥലം എംഎൽഎ പ്രദീപ് കുമാറിന്റെയും നാട്ടുകാരുടെയും സഹായത്തോടെയായിരുന്നു പിന്നീട് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 60 വിദ്യാർത്ഥികളെ സംഘടിപ്പിച്ചായിരുന്നു വീണ്ടും അധ്യായനം പുനഃരാരംഭിച്ചത്. തകർന്ന് മണ്ണിനോടു ചേർന്ന കെട്ടിടത്തിന്റെ സ്ഥാനത്ത് വീണ്ടും കെട്ടിടങ്ങൾ പൊങ്ങി. എന്നാൽ രണ്ടു വർഷത്തിനു ശേഷം സ്കൂൾ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന അവസ്ഥയിലാണിപ്പോൾ.
60 വിദ്യാർത്ഥികളെ സംഘടിപ്പിച്ച് വീണ്ടും അധ്യായനം തുടങ്ങി മുന്നേറുന്നതിനിടെയാണ് ഇടിത്തീപോലെ സ്കൂൾ പൂട്ടാനുള്ള അനുമതിയുമായി ഹൈക്കോടതിയുടെ വിധി എത്തിയിരിക്കുന്നത്. പുതിയ അധ്യയന വർഷം ഒന്ന്, അഞ്ച് ക്ലാസുകളിലേക്ക് പ്രവേശനം നേടാൻ 25 വിദ്യാർത്ഥികൾകൂടി കാത്തിരിക്കുന്നതിനിടെയാണ് കേരള വിദ്യാഭ്യാസ നിയമത്തിലെ (കെ.ഇ.ആർ) ചട്ടത്തിന്റെ മാത്രം പിൻബലത്തിൽ സ്കൂൾ മാനേജർ േൈഹകോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ചിരിക്കുന്നത്. ഈ സ്കൂളിനെ ആശ്രയിക്കുന്നവരിലധികവും സാധാരണക്കാരാണ്. എ.ഡബ്ല്യൂ.എച്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന അനാഥാലയത്തിലെ പതിനാല് കുട്ടികളും ഭിന്ന ശേഷിയുള്ള നാലു കുട്ടികളുൾപ്പടെ നിർധനരായ നിരവധി കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന മാലാപ്പറമ്പ് സ്കൂൾ നിലനിർത്താനുള്ള പോരാട്ടത്തിൽ എം ടി വാസുദേവൻ നായർ അടക്കമുള്ള പ്രമുഖർ മുൻപന്തിയിൽ നിൽക്കുകയുണ്ടായി. എംഎൽഎ, ജനപ്രതിനിധികൾ, റസിഡന്റ് അസോസിയേഷൻ, വ്യവസായികൾ, രാഷ്ട്രീയ വിദ്യാർത്ഥി യുവജന സംഘടനകൾ നാട്ടുകാരോടൊപ്പം സ്കൂൾ നിലനിർത്തുന്നതിനുള്ള പോരാട്ടത്തിൽ ഒറ്റക്കെട്ടായി ഉണ്ട്. കഴിഞ്ഞ ദിവസം കോടതി വിധിയുടെ ബലത്തോടെ മാനേജർ സ്കൂൾ പൂട്ടാൻ ശ്രമിച്ചതോടെ നാട്ടുകാരും സമരസമിതിയും ക്ഷുഭിതരായി ഇതിനെ എതിർക്കുകയുണ്ടായി. സമരസമിതി രംഗത്തെത്തി സ്കൂൾ പൂട്ടി താക്കോലുമായി പോവുകയും ചെയ്തു. ഇതോടെ മാലാപ്പറമ്പ് സ്കൂൾ വീ്ണ്ടും സമര വേദിയാകാൻ ഒരുങ്ങിയിരിക്കുകയാണ്. ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് തൊട്ടടുത്ത സ്കൂൾ ആശ്രയിക്കാമെന്നാണ് സ്കൂൾ മാനേജറുടെ വാദ. എന്നാൽ തിരക്കേറിയ മാലാപ്പറമ്പ് ജംഗ്ഷൻ മറികടന്ന് പോകേണ്ട ക്രിസ്തു രാജ സ്കൂളും മൂന്ന് കിലോ മീറ്റർ അകലെയുള്ള പാറോപ്പടി ചോലപ്പുറം സ്കൂളുമാണുള്ളത്. ഈ സ്കൂളുകളെ ആശ്രയിക്കുക എന്നത് ചെറിയ കുട്ടികൾക്ക് ഏറെ ദുരിതമായിരിക്കും.
ഗവൺമെന്റ് അഭിഭാഷകർ മാനേജ്മെന്റുമായി ഒത്തുകളിച്ചുവെന്നും മാനേജ്മെന്റിന്റെ വാദങ്ങളെ പ്രതിരോധിച്ച് കോടതിയെ ബോധ്യപ്പെടുത്തിയില്ലെന്നുമാണ് ഈ വിധിയിലൂടെ വ്യക്തമാകുന്നതെന്ന് എ പ്രദീപ് കുമാർ എംഎൽഎ മറുനാടൻ മലയാളിയോടു പറഞ്ഞു. നേരത്തെയും സർക്കാറിന്റെ അനുമതിയോടെയാണ് സ്കൂൾ പൂട്ടാനൊരുങ്ങിയതെന്നും ഇപ്പോഴത്തെ വിധിക്കെതിരെ അപ്പീൽ നൽകാമായിരുന്നിട്ടു പോലും അപ്പീൽ നൽകേണ്ടെന്ന നിലപാടിലാണ് സർക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ നിൽക്കുന്ന 25 സെന്റ് ഭൂമി ഇവർക്ക് ലഭിക്കുന്നതോടെ ലഭിക്കുന്ന കോടികളിൽ മാത്രമാണ് മാനേജ്മെന്റിന്റെ കണ്ണുള്ളത്. ഭൂമാഫിയയുമായി കൂടി ഭൂമി മറിച്ചു നൽകാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തി വരുന്നത്. സ്കൂൾ തിരിച്ചു കിട്ടും വരെ സമരം ശക്തമാക്കി മുന്നോട്ടു പോകുമെന്നും വേണ്ടിവന്നാൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളൊന്നും വേണ്ടെന്നുവച്ച് പൂർണമായി സമരമുഖത്തിറങ്ങുമെന്നും പ്രദീപ്കുമാർ എംഎൽഎ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍