ഒരേ ലിംഗത്തിൽ പെട്ടവർ വിവാഹം കഴിക്കാനും ഇണചേരാനും അനുവദിക്കുന്ന വിധി കുടുംബ ബന്ധത്തെ തകർക്കുമെന്നും അരാജകത്വം സൃഷ്ടിക്കുമെന്നും ജമാഅത്തെ ഇസ്ലാമി; വിധി ശരി വെയക്കുന്നെന്നും എന്നാൽ പിന്തുണക്കില്ലെന്നും ആർഎസഎസ്; എതിർത്തുകൊണ്ട് ക്രിസ്ത്യൻ മൗലികവാദ സംഘടകൾ; സ്വവർഗലൈംഗികതക്ക് നിയമപ്രാബല്യം വന്നതോടെ തിളക്കുന്നത് പരസ്പരം കടിച്ചകീറാൻ നിന്ന് മതമൗലികവാദികളുടെ ചോര; പൊളിച്ചടുക്കി സോഷ്യൽ മീഡിയയും
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: പരസ്പരം കടിച്ചു കീറാനൊരുങ്ങി നിൽക്കുന്ന സംഘടനകളാണ് ഇന്ത്യയിലെ വിവിധ മതമൗലിക വാദ സംഘടകൾ.എന്നാൽ അപൂർവങ്ങളിൽ അപൂർവമായെന്നോണം അവർ ഒരു വിഷയത്തിൽ ആശയപരമായി ഐക്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് സ്വവർഗ ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയുള്ള സുപ്രീം കോടതിവിധയെ എതിർക്കുന്നിടത്താണ്. ഐ.പി.സി വകുപ്പ് 377ന്റെ റദ്ദാക്കലിനെതിരെ രൂക്ഷ വിമർശനവുമായി ഈ സംഘടനകൾ ഉയർത്തുന്നത്.
ഐ.പി.സി വകുപ്പ് 377 റദ്ദു ചെയ്ത നടപടിയെ പിന്തുണക്കാതെയായിരുന്നു കഴിഞ്ഞ ദിവസം ആർഎസ്എസ് നേതൃത്വം രംഗത്തെത്തിയത്. വിധി ശരി വെയക്കുന്നെന്നും എന്നാൽ പിന്തുണക്കില്ലെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി. ദേശീയ നേതൃത്വം മുതൽ കേരളത്തിലെ പരിവർ സംഘടനയായ ഹിന്ദു ഐക്യവേദി ഉൾപ്പെടുന്ന സംഘടനയുടെ അധ്യക്ഷ വരെ രൂക്ഷ ഭാഷയിലാണ് വിധിയെ വിമർശിച്ചത്.ബ്രിട്ടീഷ്കാർ നടപ്പിലാക്കിയ ഐ.പി.സി സെക്ഷൻ 377 നമ്മുടെ സംസ്കാരത്തെ കൂടി പരിഗണിച്ചാണ് നടപ്പിലാക്കിതെന്നായിരുന്നു കെ.പി ശശി കലയുടെ വാദം. സ്വവർഗ ലൈംഗികത സ്വഭാവ വൈകൃതമാണെന്നും അതിനെ സ്വാതന്ത്ര്യമായി തെറ്റിധരിക്കുകയാണെന്നുമായിരുന്നു ശശികലയുടെ മറുപടി നൽകിയത്.
മതമൗലിക സിദ്ധാന്തങ്ങൾ ഉയർത്തുന്ന സംഘപരിവാർ പ്രസ്താവിക്കാൻ ശ്രമിച്ചത് പ്രകൃതിക്കെതിരായ വിധിയെന്നാണ്. ഈ പ്രസ്താവനയിൽ നിന്നും വലിയ മാറ്റമില്ലാതെ രംഗത്തെത്തിയിരിക്കുകയാണ് ജമാ അത്തെ ഇസ്ലാമിയും, എസ്.ഡി.പി.ഐയുമെല്ലാം. ഇവർ വിഭിന്ന ചേരികളിലാണെങ്കിലും മതത്തിനും സംസ്കാരത്തിനും എതിരായ ചെയ്തിയാണെന്ന് ചൂണ്ടാക്കാട്ടിയാണ് ഇവർ സുപ്രീംകോടതി വിധിയിൽ വിമർശനം ഉയർത്തുന്നത്. കഴിഞ്ഞ ദിവസം വിധി പ്രസ്താവനക്കെതിരെ പരസ്യ നിലപാടുമായി ജമാ അത്തെ ഇസ്ലാമി രംഗത്തെത്തുകയും ചെയ്തു.
സ്വർഗരതി അംഗീകരിച്ചുകൊണ്ടുള്ള വിധി ധാർമ്മികത അരാജകത്വത്തിലേക്ക് രാജ്യത്തെ നയിക്കുനമെന്ന് ജമാ അത്തെ ഇസ്ലാമി ചൂണ്ടിക്കാട്ടുന്നു. വിധി നിരാശാജനകമാണെന്നും ജമാ അത്തെ ഇസ്ലാമി ജനറൽ സെക്രട്ടറി മുഹമ്മദ് സലിം വ്യക്തമാക്കിയത്. ഒരേ ലിംഗത്തിൽ പെട്ടവർ വിവാഹം കഴിക്കാനും ഇണചേരാനും അനുവദിക്കുന്ന വിധി കുടുംബ ബന്ധത്തെ തകർക്കും. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇത്തരം കുറ്റകൃത്യങ്ങൾ അനുവധിക്കാൻ സാധിക്കില്ലെന്നും ജമാ അത്തെ ഇസ്ലാമി വ്യക്തമാക്കുന്നു. രാഷ്ട്രീയമായ അരാജകത്വമാണ് വിധിയെന്നും രാജ്യത്തെ രക്ഷിക്കാൻ സർക്കാരും രാഷ്ട്രീയക്കാരും വിധിക്കെതിരെ രംഗത്തെത്തണമെന്നായിരുന്നു ജമാ അത്തെ ഇസ്ലാമി പ്രതികരണം രേഖപ്പെടുത്തിയത്.
ഐ.പി.സി 377ാം വകുപ്പിന്റെ ചരിത്രപരമായ തിരുത്തലിൽ ഇന്ത്യയിലെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി നിൽക്കുമ്പോഴാണ് ന്യൂനപക്ഷമായോ പാർശ്വവൽകൃത സമൂഹമായോ കൂട്ടാതെ ആട്ടിയകറ്റിയിരുന്ന ഒരു വിഭാഗത്തിനെതിരെ മതന്യൂനപക്ഷങ്ങൾ വാളെടുത്ത് രംഗത്തെത്തിയത്. ചരിത്ര വിധിക്ക് പിന്നാലെ ക്രിസ്തൃൻ ഫണ്ടമന്റെലിസ്റ്റുകളും വിവാദ പരാമർശവുമായി രംഗത്തെത്തി. രാജ്യത്ത് മതവിദ്വേഷം വിളമ്പുന്നതിൽ ഇരു ധ്രുവങ്ങളിൽ നിന്നിരുന്ന സംഘപരിവാറും എസ്.ഡി.പി.ഐയും വിഷയത്തിൽ സഹോദര തുല്യരായതാണ് അതിശയകരമാണെന്ന് കാട്ടി സോഷ്യൽ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്.
പൂവൻ കോഴിയുടെ പുറത്തേറിയ ദേവി
മതമൗലിക വാദ സംഘടനകൾ എല്ലാക്കാലത്തും ട്രാൻസ്ജെൻഡർ, ഗേ, ലെസ്ബിയൻ, ബൈ സെക്ഷ്യൽ അടങ്ങുന്ന വിഭാഗത്തെ തിരസ്കരിച്ചിട്ടേയുള്ളു. ഇവർ സമൂഹത്തിൽ നിന്നും മാറ്റി നിർത്തേണ്ടവരാണെന്ന് ഇവർ ഉറച്ചു വിശ്വാസിക്കുന്നു. എല്ലാ ആചാരങ്ങളും സംസ്കാരങ്ങളും രജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. സംഘപരിവാർ സംഘടനകളെ ചൊടിപ്പിക്കുന്നത് ഒരു പക്ഷേ ഇവരുടെ ആചാര രീതികളാകാം. പൂവൻ കോഴിയുടെ പുറത്തേറിയ ദേവിയാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ ദൈവീക സങ്കൽപ്പം. ഇതിനെ സംഘപരിവാർ അടങ്ങുന്ന സംഘടനകൾ ഇന്നും അംഗീകരിച്ചിട്ടില്ല. ഇവർക്ക് അവരുടെ വിശ്വാസ പ്രകാരമുള്ള ആചാരങ്ങൾ നടത്തേണ്ടി വരുന്നത് ഒളിഞ്ഞും മറഞ്ഞുമാണ്. തലസ്ഥാന നഗരിയിൽ പോലും ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ വലിയ രീതിയലുള്ള കൂട്ടായ്മകളുണ്ട്. ഈ കൂട്ടായ്മകളിൽ കൂടി ലഭിക്കുന്ന തുകകൾ ഇവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി അവർ സ്വയം കണ്ടെത്തുകയാണ്.
എൽ ജി.ബി.ടി സമൂഹം എക്കാലവും അവഗണ നേരിടേണ്ടവരാണെന്നാണ് മതമൗലിക വാദികൾ ആദർശം പലുർത്തി പോന്നത്. അതിനായി സുപ്രീംകോടതി വിധിയ്ക്കെതിരെ മുൻപും എതിർപ്പുകൾ മുന്നോട്ട് വന്നിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377 വകുപ്പിൽ പ്രകൃതി വരുദ്ധപീഡനം, ലൈീംഗീക പീഡനം തുടങ്ങി ഒരു കാലം വരെ ശിക്ഷയുടെ കാഠിന്യമേറിയ വകുപ്പായിരുന്നു. എന്നാൽ പോക്സോ വകുപ്പ് നിയമപ്രാബല്യത്തിൽ വന്നതോടെ 377ൽ ഇളവ് നൽകുകയായിരുന്നു.
മതമൗലിക വാദികളുടെ എതർപ്പിനെതിരെ ആക്ടിവ്സറ്റുകളടങ്ങനുന്ന സമൂഹം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജമാ അത്ത് ഇസ്ലാമയേയും ആർ.എസ്.എസിനേയും കൃസ്ത്യൻ ഫണ്ടമെന്റലിസ്റ്റുകളേയും തേച്ച് ഒട്ടിക്കുന്ന പ്രതിഷേധങ്ങളാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ഇത്തരത്തിൽ സജീവമാകുകയാണ് രേഖരാജ് ഇട്ട പോസ്റ്റ്.
പോസ്റ്റിന്റെ പൂർണരൂപം:-
ജമാ അത്ത് എ ഇസ്ലാമി നിലപാട് ! ഒരു സംവാദത്തിന് പോലും സാധ്യമല്ലാത്ത ഈ നിലപാട് ഈ സംഘടന നടത്തുന്ന കേരളത്തിലെയെങ്കിലും ,ജനാധിപത്യ ഇടപെടലുകളെ പ്രതിരോധത്തിലാക്കും എന്ന് ഞാൻ കരുതുന്നു. കാരണം ഇത് ഒരു പ്രധാന വിഭാഗത്തെ (ൂൗലലൃ) സൈദ്ധാന്തികമായി അപരവത്ക്കരിക്കുന്നു. അവരുടെ ജനാധിപത്യ അവകാശങ്ങളെ വില കുറച്ചു കാണുന്നു. അപരവത്ക്കരണത്തിനും ഇരയാക്കലിനുമെതിരെ, ഹൈന്ദവഫാസിസത്തിനെതിരെ നിലപാട് എടുക്കുന്ന ജമാത്തിന് കുറച്ച് സമയമെടുത്ത് സംവാദ സാധ്യത നിലനിർത്തി ഒരു പൊസിഷൻ എടുക്കാൻ എന്തുകൊണ്ടാണ് കഴിയാത്തത്? കുടുംബം തകരും ലൈംഗിക അരാജകത്വം പുലരും തുടങ്ങിയ ദുർബലമായ വാദങ്ങൾ മുൻനിർത്തി ഒരു നിലപാട് വളരെ വേഗത്തിൽ അവരുടേതായി വരുന്നത് എന്തുകൊണ്ടാണ്? പ്രാന്തവൽക്കൃതരുടെ ഒപ്പം എന്ന് പ്രഖ്യാപിക്കുകയും അത്തരം സമരങ്ങളിൽ ഇടപെടുകയും ചെയ്യുന്ന ഇവരുടെ വിദ്യാർത്ഥി സംഘടനകൾ ,യുവജന സംഘടന, രാഷ്ടീയ പാർട്ടി എന്നിവയുടെ നിലപാടും ഇത് തന്നെയാണോ? വെൽഫെയർ പാർട്ടി ? ഇവയുടെ കേരള ഘടകം? ഇത് തികച്ചും രാഷ്ടീയ താൽപ്പര്യത്താൽ ഉള്ള ചോദ്യമാണ്.ആരെങ്കിലും വിശദീകരിക്കുമെന്ന് കരുതുന്നു.
ഭൂരിഭാഗം പേരും ഹെട്രോ സെക്ഷ്വൽ എന്ന് സ്വയം ഐഡന്റി ഫൈ ചെയ്യുന്ന ലോകത്ത് ഇന്ത്യയിലെ മുഴുവൻ സ്വവർഗ്ഗാനുരാഗികളും വിവാഹിതരായാലും ഈ ഹെട്രോസെക്ഷ്വൽ കുടുംബങ്ങൾക്കോ, കാമനകൾക്കോ അവയുടെ ആവിഷ്ക്കാരങ്ങൾക്കോ ഒരു പരിക്കും അടുത്ത കാലത്തെങ്ങും പറ്റില്ല എന്ന് എല്ലാ ' കുടുംബം തകരൽ ' വാദികളെയും സമാശ്വസിപ്പിക്കാൻ വേണ്ടി മാത്രം പറയുന്നു. ആകെ സംഭവിക്കുന്നത് കുറഞ്ഞത് സ്റ്റേറ്റ് മെഷീനറികൾ എങ്കിലും സ്വവർഗ്ഗാനുരാഗികളെ പീഡിപ്പിക്കാതിരിക്കും ചുരുങ്ങിയ പക്ഷം നിയമപരിരക്ഷ അവർക്ക് അവകാശപ്പെടാം! കുടുംബത്തിനകത്തെ പീഡനം ഇനിയും തുടരാനാണല്ലോ സാധ്യത!
ചആ : എന്തുകൊണ്ട് ഞടട / സഭ യോട് ഈ ചോദ്യം ചോദിക്കുന്നില്ല എന്നാരും ആശങ്കപ്പെടണ്ട ! അവരുമായി എനിക്കൊരു രാഷ്ട്രീയ വിനിമയവും നാളിതുവരെ വേണ്ടി വന്നിട്ടില്ല. ജമാ അത്തേ ഇസ്ളാമിയുമായി ഒരു ദശാബ്ദത്തോളമായി പലതരത്തിൽ സഹകരിക്കുകയും സംവദിക്കുകയും ചെയ്തിട്ടുള്ളതിന്റെ വെളിച്ചത്തിൽ ആണ് ഈ പോസ്റ്റ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍