ശ്യാം എസ് പ്രബോധിനിയുടെ സ്വപ്നം നെഞ്ചിലേറ്റി ഡോൾഫിൻ രതീഷ് നീന്തിക്കടന്നത് ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക്; കൈകാലുകൾ ബന്ധിച്ച് നീന്തിയത് അഞ്ച് മണിക്കൂറിൽ പത്ത് കിലോമീറ്റർ ദൂരം; ഇംഗ്ലീഷ് ചാനൽ നീന്തിക്കടക്കുക അടുത്ത സ്വപ്നം; ഗിന്നസ് റെക്കോർഡ് താരം ഡോൾഫിൻ രതീഷ് മറുനാടനോട്
എം എസ് ശംഭു
കൊല്ലം : ടി.എസ് കനാലിന്റെ ഓളങ്ങളിലൂടെ കൈകാലുകൾ ചങ്ങളാൽ ബന്ധിച്ച് സാഹസിക പ്രകടനം നടത്തിയ ചെറുപ്പക്കാരൻ! കരുനാഗപ്പള്ളിയേയും ആലപ്പാടിനേയും ലോകത്തിന്റെ നെറുകയിലെത്തിച്ച നാട്ടിൻ പുറത്തുകാരൻ ശ്യാം എസ് പ്രബോധിനി 2003ലാണ് തന്റെ പരിശീലന ദൗത്യത്തിനിടയിൽ കായലിന്റെ ഓളങ്ങളിലേക്ക് മറഞ്ഞത്.
സാഹസികനും ധീരനുമായ ആ ചെറുപ്പക്കരനെ ഇന്നും കൊല്ലം കരുനാഗപ്പള്ളി സ്വദേശികൾ ഓർമയിലേറ്റുന്നു. 2003 ഒക്ടോബറിലായിരുന്നു അപമൃത്യുപോലെ ശ്യാം എസ് പ്രബോധിനി മറഞ്ഞത്. കരയിൽ കാത്തിരുന്ന ഫോട്ടോഗ്രഫർ നിശബ്ദമായി നിന്ന നിമിഷം. ലിങ്കാ ബുക്ക് ഓഫ് റെക്കോഡ് നേടിയ നീന്തൽ താരം ശ്യാമിന് ഒരേ ഒരാഗ്രഹം ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കുക എന്നതായിരുന്നു.
2003ൽ ശ്യാം വിടപറഞ്ഞങ്കിലും സഹോദരന്റെ ആഗ്രഹം തന്നിലൂടെ നിറവേറ്റിയ ചാരിതാർത്ഥ്യമാണ് കരുനാഗപ്പള്ളി ആലപ്പാട് കോവശ്ശേരിൽ രാധകൃഷ്ണൻ കുസുമജ ദമ്പതികളുടെ മകൻ ഡോൾഫിൻ രതീഷ് (38)എന്ന രതീഷിനുള്ളത്. പണിക്കർ കടവ് പാലത്തിൽ നിന്ന് കൈകാലുകൾ ബന്ധിച്ച് അഴിയിക്കൽ വരെ നീളുന്ന 10 കിലോറ്റീർ നീന്തി കടന്നപ്പോൾ ഒരുമലയാളി സാഹസികൻ ഗിന്നസ് വേൾഡ് റെക്കോർഡിൽ തന്റെ പേര് എഴുതിവച്ചു. റെക്കോർഡിലേക്ക് നീന്തി കയറിയ ഡോൾഫിൻ രതീഷിന് ഈ റെക്കോർഡ് തന്റെ ഉറ്റബന്ധുകൂടിയായ ശ്യാം എസ് പ്രബോധിനിക്കുള്ള സമർപ്പണമാണെന്ന് മാത്രമെ പറയാനുള്ളു.
ശ്യാം നീന്തിക്കടന്ന അതേ കായലിലുടെയാണ് ഡോൾഫിൻ രതീഷും തന്റെ ദൗത്യം നേടിയെടുത്തത്. ഭാര്യ നിജ എല്ലാ സപ്പോർട്ടും നൽകി. ഏഴ് വയസുകാരൻ യഥുകൃഷ്ണനും , നാല് വയസുകാരൻ നീരജും അച്ഛന്റെ സാഹസിക പ്രകടനം കാണാൻ രാവിലെ മുതൽ കായൽ കരയിൽ ആകാംഷയോടെ നിന്നു. പണിക്കർ കടവ് പാലത്തിൽ നിന്ന് കൈകാൽ ബന്ധിച്ചുള്ള സാഹസിക പ്രകടനത്തിന് സംഘാടകത്വം വഹിച്ചത് കരുനാഗപ്പള്ളിയിലെ ഗ്രാമീണ കമ്യൂണിറ്റി റേഡിയോയായ എന്റെ റേഡിയോ 91.2, സ്നേഹസേന ക്ലബ് എന്നിവയുടെ കൂട്ടായ്മയിലൂടെയാരുന്നു. രാവിലെ 8: 45 തുടങ്ങിയ ദൗത്യത്തിൽ നിന്ന് ലക്ഷ്യ സ്ഥാനം കൈവരിക്കാൻ അഞ്ച് മണിക്കൂറും പത്ത് മിനിട്ടും എടുത്തു.
ഓളവും അടിയൊഴുക്കും വെല്ലുവിളിയായി! പതറാതെ മുന്നോട്ട്
ഉഡുപ്പി സ്വദേശി ഗോപാൽ ഖാർപ്പിയുടെ 3.8 കിലോമീറ്റർ റെക്കാഡ് ഭേദിക്കുക എന്നുള്ളതായിരുന്നു രതീഷിന് മുന്നിലുള്ള വെല്ലുവിളി. മൂന്ന് മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനം കൈവരിച്ച പരിശീലന സമയത്തേക്കാൾ വെല്ലുവിളിയായിരുന്നു ഇന്നലെ സംഭവിച്ചത്. വേലിയേറ്റം മൂലം അടിയൊഴുക്ക് കൂടി. നാല് മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്തിന് അടുത്ത് എത്താൻ സാധിച്ചു എങ്കിലും പിന്നീടുള്ള നിമിഷങ്ങൾ അതിദുർഘടമായിരുന്നു.
ചുഴിയും വേലിയേറ്റവും വകവയ്ക്കാതെ കൈകാലുകൾ ബന്ധിതനായി രതീഷ് നീന്തി. ഇതേ ദൗത്യം സ്വപ്നമായി വിടപറഞ്ഞ ശ്യാം എസ് പ്രബോധിനിക്ക് നൽകിയ വാക്കുകൾ കൂടിയായിരിക്കണം. പ്രകൃതി പോലും പ്രതികൂലമായി നിന്നിട്ടും ലക്ഷ്യസ്ഥാനം രതീഷ് അനായാസേന നിന്തിക്കടന്നു. പത്ത് കിലോമീറ്റർ പരിധിയിലെ സാഹസിക നീന്തലിൽ ആയിരങ്ങളാണ് കായൽകരയിൽ ആർപ്പുവിളിയും ആരവങ്ങളോടും കൂടി തടിച്ച് കൂടിയത്. കോവിഡ് സാഹചര്യങ്ങൾ മറികടന്നും വീട്ടമ്മമാരരടക്കം ടി.എസ് കനാലിന്റെ കരയിലേക്ക് ഓടിയെത്തി.
പണിക്കർ കടവും, തുറയിൽ കടവും, വള്ളിക്കാവും പിന്നീട്ട് ടി.എസ് കനാലിനെ തോൽപിച്ചുള്ള സാഹസിക നീന്തൽ. ഭയം അലട്ടിയിരുന്നില്ലെന്നും ഇംഗ്ലീഷ് ചാനൽ നീന്തികടക്കുകയാണ് തന്റെ സ്വപ്നമെന്നും ഡോൾഫിൻ രതീഷ് മറുനാടനോട് പ്രതികരിക്കുന്നു.ഇരുപത് സെന്റിമീറ്റർ നീളമുള്ള വിലങ്ങിൽ കൈകളും 30 സെന്റിമീറ്റർ നീളമുള്ള വിലങ്ങിൽ കാലുകളും ബന്ധിച്ചാണ് നീന്തിയത്. നീന്തലിൽ കുഴഞ്ഞു പോയ സമയത്ത് സപ്പോർട്ടിന് ആളുകൾ ഉണ്ടെങ്കിൽ പോലും രതീഷ് പിന്മാറാതെ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു.
ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ നാട്ടുകാർ രതീഷിന് തോളിലേറ്റിയാണ് സ്വീകരിച്ചത്. ഗിന്നസ് റെക്കോർഡ് നേടിയ ആദ്യ കരുനാഗപ്പള്ളിക്കാരൻ. നാട്ടുകാർക്ക് ഇതിൽ പരം അഭിമാനം മറ്റെന്താണ്. മൂന്ന് തവണ ലിംക ബുക്ക് ഒഫ് റെക്കാഡും ഒരു തവണ അറേബ്യൻ ബുക്ക് ഒഫ് റെക്കാഡും രതീഷ് സ്വന്തമാക്കി.
വർഷങ്ങളായി തുടരുന്ന നിതാന്തമായ പരിശ്രമങ്ങളും ഈ വിജയത്തിന് പിന്നിലുണ്ടെന്ന് രതീഷ് പറയുന്നു. കൊല്ലം ബിച്ചിലെ താത്കാലിക ലൈഫ് ഗാർഡായി സേവനം അനുഷ്ടിച്ച് വരികയാണ് രതീഷ്. സ്ഥിരപ്പെടുത്താനായി സർക്കാരിന് എല്ലാ പേപ്പറുകളും നിവേദനങ്ങളും അയച്ചിട്ടുമുണ്ട്. രാജേഷും രജീഷുമാണ് സഹോദരങ്ങൾ.സഹോദരൻ രജീഷ് പൊലീസ് ഉദ്യോഗസ്ഥനാണ്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍