വിദ്യാഭ്യാസ വായ്പാ ഇളവ് ലഭിക്കണമെങ്കിൽ മൂന്ന് വർഷമായി അറിയാമെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തണം; തലതിരിഞ്ഞ വ്യവസ്ഥയിൽ നട്ടംതിരിഞ്ഞ് വിദ്യാർത്ഥികൾ; ഇടതു സർക്കാർ അനുവദിച്ച 900 കോടി രൂപയുടെ വിദ്യാഭ്യാസ വായ്പ്പാ ഇളവ് സഹായം പ്രഹസനമായി മാറുമോ?
അരുൺ ജയകുമാർ
തിരുവനന്തപുരം: ഒട്ടേറെ വിവാദങ്ങൾക്ക് നടുവിൽനിൽക്കുന്ന സമയത്ത് പിണറായി വിജയൻ സർക്കാർ പ്രഖ്യാപിച്ച പദ്ധതികളിൽ ഏറ്റവും കൈയടി ലഭിച്ചതും വിവാദങ്ങൾക്കിടയിലും പ്രശംസ ലഭിച്ചതുമാണ് വിദ്യഭ്യാസ വായ്പകൾ ഏറ്റെടുത്തുകൊണ്ട് 900 കോടി രൂപ സർക്കാർ വായ്പ തിരിച്ചടവിനായി വിനിയോഗിക്കുമെന്നത്. എന്നാൽ വായ്പ്പാ തിരിച്ചടവ് സംബന്ധിച്ച് ഇപ്പോൾ പുറത്ത് വരുന്നത് ഇളവ് ലഭിക്കണമെങ്കിൽ വലിയ നൂലാമാലകൾ തന്നെ കടക്കേണ്ടതുണ്ടെന്നാണ്. ലോൺ ഇളവ് ലഭിക്കണമെങ്കിൽ മൂന്ന് വർഷമായി അറിയാമെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ ലോൺ ഇളവ് സംബന്ധിച്ച ബാക്കി കാര്യങ്ങൾ വിദ്യാർത്ഥികൾക്ക് മുന്നോട്ട് പോകാനാവുകയുള്ളു.
ഫലത്തിൽ വായ്പ്പ ലഭിക്കുന്നതിനായി സമർപ്പിക്കേണ്ട രേഖകളിലും കൂടുതൽ ബുദ്ധിമുട്ടുകളാണ് ഇപ്പോൾ വായ്പ്പാ തിരിച്ചടവിനുള്ള ഇളവിനായി അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ടത്. വില്ലേജ് ഓഫീസുകളിൽ ന്യായമായ ആവശ്യത്തിന് എത്തുമ്പോൾ തന്നെ ഉണ്ടാകുന്ന കാലതാമസം തന്നെ വലുതാണ്. അതിനിടയിലാണ് ഏറെ ആശ്വാസമാകുമെന്ന് കരുതിയ ഒരു പദ്ധതി ഇപ്പോൾ വായ്പാ തിരിച്ചടവുകാർക്ക് ആശങ്ക ശ്രിഷ്ടിച്ചിരിക്കുന്നത്.
വിദ്യഭ്യാസ ലോൺ തിരിച്ചടയ്ക്കാൻ കഴിയാതെ സംസ്ഥാനത്ത് നിരവധി പേർ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് തീരുമാനത്തിന് വലിയ പിന്തുണ ലഭിച്ചതും. വിദ്യഭ്യാസ വായ്പ തിരിച്ചടവിന് അആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ സമർപ്പിക്കേണ്ട രേഖകൾക്കൊപ്പമാണ് സ്ഥലത്തെ വില്ലേജ് ഓഫീസർ അപേക്ളകനെ മൂന്ന് വർഷമായി അറിയുന്നതാണ് എന്ന് സാക്ഷ്യപ്പെടുത്തി നൽകേണ്ടത്. ഈ രേഖകൾ ബാങ്കിൽസമർപ്പിച്ചാൽ മാത്രമേ വായ്പ ഇളവിന് യോഗ്യത ലഭിക്കുന്നതിനുള്ള തുടർ നടപടികളുണ്ടാവുകയുള്ളു.
ഒരു സ്ഥലത്തെ വില്ലേജ് ഓഫീസർ ചാർജെടുത്താൽ അയാൾ മൂന്ന് വർഷം അവിടെ തുടരണമെന്നില്ല. അങ്ങനെ വരുമ്പോൾ ഒരിക്കലും വില്ലേജ് ഓഫീസർക്ക് മൂന്ന് വർഷം പരിചയമുണ്ടാകാൻ കഴിയുകയില്ല. സാധാരണ ഗതിയിൽ പഠിച്ച സ്കൂളിലെ അദ്ധ്യാപകരോ പരിചയമുള്ള ഗസറ്റ് ഓഫീസറോ അറ്റസ്റ്റ് ചെയ്ത് നൽകണമെന്ന് പറയുന്നിടത്താണ് ഇവിടെ വില്ലേജ് ഓഫീസറുടെ സാക്ഷ്യപ്പെടുത്തൽ തന്നെ വേണമെന്ന് പറയുന്നത്.
വായ്പ എടുത്തയാളാണ് ബാങ്കിൽഅപേക്ഷ സമർപ്പിക്കേണ്ടത്. വായ്പാ തിരിച്ചടവിലെ ഇളവിനുള്ള അപേക്ഷയിൽ അപേക്ഷകൻ പറയുന്ന കാര്യങ്ങൾ ശരിയാണെന്നാണ് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തേണ്ടത്. ഇതിന് ശേഷം ഗ്രേഡ് ഒന്നിൽ ഉൾപ്പെടുന്ന ഒരു ഗസറ്റ് ഓഫീസർ കൗണ്ടർ സൈൻ ചെയ്തതും ഒരുമിച്ച് വേണം അപേക്ഷകൻ ബാങ്കിൽ സമർപ്പിക്കുമ്പോൾ നൽകേണ്ടത്. വിദ്യാഭ്യാസ വായ്പ എടുത്ത് പഠിച്ച എല്ലാവരും ജോലിയിൽ പ്രവേശിച്ചിരിക്കണമെന്നില്ല. അങ്ങനെയുള്ളിടങ്ങളിൽ ഓഫീസർമാർ സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിക്കുകയാണെന്ന് അപേക്ഷകർ പറയുന്നു.
വായ്പയെടുത്ത് പഠിച്ചിട്ട് ജോലി കിട്ടാതെ ജപ്തി നടപടി നേരിടുന്നവരെ സഹായിക്കാനാണ് സംസ്ഥാന സർക്കാർ തിരിച്ചടവ് ഇളവ് പദ്ധതി പ്രഖാപിച്ചത്. ഇവർ സമരം നടത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി വിളിച്ച ചർച്ചയിലാണ് പദ്ധതിക്ക് ധാരണയായത്. 2016 - 17, 2017 - 18 ബജറ്റുകളിൽ പദ്ധതിക്ക് തുകയും നീക്കിവെച്ചു.എന്നാൽ നടപടിക്രമങ്ങൾ വിവരിച്ച് 2017 മെയ് 16നാണ് ജി.ഒ.(പി) 65/2017 നമ്പരായി സർക്കാർ ഉത്തരവിറക്കിയത്. ഇതനുസരിച്ച് സർട്ടിഫിക്കറ്റിന് ചെല്ലുമ്പോഴാണ് ചില വില്ലേജ് ഓഫീസർമാർ അങ്ങനെ സാക്ഷ്യപ്പെടുത്തൽ സാധ്യമല്ലെന്ന് വ്യക്തമാക്കുന്നത്.
ഒൻപതു ലക്ഷം രൂപവരെ വിദ്യാഭ്യാസവായ്പയെടുത്തവർക്ക് പ്രയോജനം കിട്ടുന്ന രീതിയിലാണ് ഇളവുകൾ. അപേക്ഷകരുടെ വാർഷിക വരുമാനം ആറുലക്ഷം രൂപയിൽ താഴെയായിരിക്കണമെന്നും നിഷ്കർഷിച്ചിരുന്നു്. വായ്പയെടുത്ത് പഠനം പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞവരെ രണ്ടായി തിരിച്ചാണ് ഇളവുകൾ അനുവദിക്കുക. വായ്പയുടെ നിശ്ചിത ഭാഗം വിവിധ ഇടവേളകളിൽ സർക്കാർ അടയ്ക്കും. ബാക്കി തുക വായ്പ്പ എടുത്തവർ തന്നെ അടയ്ക്കണം. 2016 ഏപ്രിൽ ഒന്നിന് മുമ്പ് വായ്പയെടുത്തിട്ട് തിരിച്ചടവ് മുടങ്ങിയവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.
സർക്കാർ ഇങ്ങനെയൊരു പദ്ധതിക്കായി പണം അനുവദിച്ചെങ്കിലും തങ്ങൾക്ക് ഇതുവരെ ഇത് സംബന്ധിച്ച് ഒരു അറിയിപ്പുകളും ലഭിച്ചിട്ടില്ലെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോട് പറഞ്ഞത്. വില്ലേജ് ഓഫീസർമാർ പറയുന്നതാകട്ടെ ഇങ്ങനെയൊരു ആവശ്യവുമായി സമീപിക്കുമ്പൾ തങ്ങൾക്ക് ചെയ്യാൻ കഴിയുക എത്ര കാലമാണോ തങ്ങൾ വില്ലേജ് ഓഫീസറായി ചാർജ് ഏറ്റെടുത്തിറ്റ് എത്രകാലമായോ അത്രയും മാത്രമേ നൽകാൻ കഴിയുകയുള്ളുവെന്നുമാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കെഎസ്ആർടിസിയിൽ ഗണേശിന്റെ പരിഷ്ക്കാരങ്ങൾ ഫലം കണ്ടു തുടങ്ങിയോ? ഏപ്രിൽ മാസത്തിലെ കളക്ഷനിൽ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം; വരുമാനം 8.57 കോടി രൂപയായി ഉയർന്നു; പ്രധാന റൂട്ടുകളിലും ദീർഘദൂര റൂട്ടുകളിലും മുൻകൂട്ടി അഡീഷണൽ സർവീസുകൾ ക്രമീകരിച്ചത് നേട്ടമായെന്ന് കെഎസ്ആർടിസി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഇന്ത്യൻ പൗരൻ സരബ്ജിത് സിങ്ങിന്റെ ഘാതകൻ ലാഹോറിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു; അധോലോക കുറ്റവാളി അമീർ സർഫറാസിനെ വെടിവെച്ചു കൊന്നത് രണ്ട് പേർ ചേർന്ന്; ഇന്ത്യയുടെ ശത്രുക്കൾ വിദേശത്തു അജ്ഞാതരാൽ കൊല്ലപ്പെടുന്നത് തുടരുന്നു
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍