മുന്നറിയിപ്പുകൾ അവഗണിച്ചാൽ കാത്തിരിക്കുന്നതു വലിയ ദുരന്തം; കോൺക്രീറ്റ് കാടുകളായി മാറുന്ന കൊച്ചിയും തിരുവനന്തപുരവും ഭൂകമ്പങ്ങളെ ഭീതിയോടെ തന്നെ കാണണം; അശാസ്ത്രീയ നിർമ്മാണങ്ങളിൽ നിന്ന് മാറിയില്ലെങ്കിൽ നാശനഷ്ടം പ്രവചനാതീതമാകും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കേരളവും ഭൂകമ്പ ഭീതിയിൽ തന്നെയാണെന്ന് ഒരിക്കൽ കൂടി വ്യക്തമാകുന്നു. നേപ്പാളിലും അഫ്ഗാനിലും ഉണ്ടായ ഭൂചലനത്തിന്റെ ആഘാതം നേരിയ തോതിൽ കൊച്ചിയേയും കുലുക്കി. ഭൂകമ്പ സാധ്യതാ മേഖലകളായി കൊച്ചിയെ പരിഗണിച്ച് നിർമ്മാണ പ്രവർത്തനങ്ങളിലും മറ്റും മിതത്വം പുലർത്തേണ്ടതിന്റെ വസ്തുതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഇപ്പോഴുണ്ട്ാകുന്നതിലും വലിയ ചലനത്തിന് ഇന്ത്യൻ ഉപഭൂഖണ്ഡം സാക്ഷിയാകുമെന്നാണ് പ്രവചനങ്ങൾ. പക്ഷേ ഇതൊന്നും മനസ്സിലാക്കാതെ കെട്ടിട സമുച്ഛയങ്ങൾ കെട്ടി ഉയർത്തുകയാണ് മലയാളികൾ.
കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ രാജ്യത്തെ 38 നഗരങ്ങളുണ്ട് രാജ്യത്ത് ഭൂകമ്പ സാധ്യതാ മേഖലകളായി. ഇതിനുപുറമെ, 60 ശതമാനം പ്രദേശങ്ങളും ഭൂചലനത്തെ ചെറുക്കാനാവാത്തവിധം അതി ദുർബലമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. മുന്നറിയിപ്പ് കേന്ദ്ര സർക്കാർ നൽകാൻ കാരണവും പ്രതിരോധം തീർക്കാനാണ്. പക്ഷേ ആരു അത് മനസ്സിലാക്കാതെ നീങ്ങിയാൽ കാത്തിരിക്കുന്നത് വലിയ ദുരന്തമാകും. കാൺക്രീറ്റ് കാടുകളാണ് ഭൂകമ്പത്തിന് കാരണമാകുന്ന പ്രധാന ഘടകമെന്നാണ് വിലയിരുത്തൽ. വലിയ തോതിലെ നിർമ്മാണ പ്രവർത്തനങ്ങളിലെ അസസ്ഥതയാണ് ഭൂചലനമായി മാറുന്നത്.
അതുകൊണ്ട് തന്നെ കോൺക്രീറ്റ് പോലെ ഭൂകമ്പതരംഗങ്ങൾക്ക് മുന്നിൽ പൊട്ടിപോകുന്ന വസ്തുക്കളൊഴിവാക്കി സ്റ്റീൽ പോലെ ഇലാസ്തികത കൂടുതലുള്ളതും ഊർജ്ജത്തിനെ ആഗിരണം ചെയ്യാൻ കഴിവുള്ളതുമായ വസ്തുക്കളെ ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യകൾ നിലവിലുണ്ട്. ബെൽ ബിൽഡിങ് മുതലായ രീതികളിൽ ഭൂകമ്പ ഊർജ്ജത്തെ കെട്ടിടം ആടുന്നതിനായി ഉപയോഗിക്കാനും അങ്ങനെ കെട്ടിടം തകരാതെ കാത്തു സൂക്ഷിക്കാനും കഴിയുന്നു. ഇതൊന്നും ആരും ഉൾക്കൊള്ളുന്നില്ല. നേപ്പാളിൽ കഴിഞ്ഞ തവണയുണ്ടായ ഭൂകമ്പത്തിൽ ഏഴായിരത്തോളം പേരുടെ മരണ കാരണമായതും തകർന്ന് വീണ കെട്ടിടങ്ങളാണ്. അശാസ്ത്രീയ നിർമ്മാണത്തിലൂടെ കെട്ടി ഉയർത്തുന്ന സൗദങ്ങൾ തന്നെയാണ് ഭൂചലനത്തിലെ ജീവൻ നഷ്ടം കൂട്ടുന്നതും.
ഇന്ത്യൻ ഫലകത്തിന്റെ ഏറ്റവും സുരക്ഷിതമായ ഭാഗമെന്നു കരുതപ്പെടുന്ന ഒരു പ്രദേശത്താണ് കേരളമുള്ളത്. ശാസ്ത്രഭാഷ്യത്തിൽ ഈ പ്രദേശത്തെ 'ദക്ഷിണേന്ത്യൻ പരിച' എന്നു വിളിക്കുന്നു. അതുകൊണ്ട് കേരളത്തിൽ വൻ ചലനങ്ങൾ പ്രതീക്ഷിക്കുന്നില്ല. എങ്കിലും ലാത്തൂർ ഭൂകമ്പം ഉണ്ടായത് ഇത്തരമൊരു പ്രദേശത്തായിരുന്നതിനാൽ സാധ്യതകൾ തള്ളിക്കളയാനാവില്ല. കേരളം നവീകരിച്ച മെർക്കാലി മാപിനിയിൽ 7 വരെ രേഖപ്പെടുത്താവുന്ന പ്രദേശമായാണ് ഇന്ത്യൻ നിലവാര കാര്യാലയം കണക്കാക്കുന്നത്. എറണാകുളത്തെ വൈപ്പിൻ ദ്വീപ് വേമ്പനാട്ട് കായലിൽ നിന്ന് ഉയർന്നു വന്നത് 1341ൽ ഉണ്ടായ ഒരു ഭൂകമ്പത്തെ തുടർന്നാണ്. അതുകൊണ്ട് തന്നെ കേരളം വലിയ ഭൂകമ്പം ഉണ്ടാകാവുന്ന പ്രദേശം തന്നെയാണ്. കൊച്ചിയിലേയും മറ്റും വലിയ കെട്ടടങ്ങൾ ആറ് തീവ്രത രേഖപ്പെടുത്തിയ ചലനമുണ്ടാക്കിയാൽ പോലും വലിയ നാശ നഷ്ടമുണ്ടാക്കാൻ പോന്നതാണ്.
ലാത്തൂരിലെ ദുരന്തത്തിന്റെ ഓർമകൾ നിലനിന്നപ്പോൾ ഫ്ളാറ്റ് സംസ്കാരത്തിൽ നിന്ന് മലയാളി പിൻവാങ്ങിയതാണ്. എന്നാൽ ആ ദുരന്തം വിസ്മൃതിയിലാപ്പോൾ വീണ്ടും റിയൽ എസ്റ്റേറ്റ് വ്യവസായം കേരളത്തിൽ സജീവമായി. ആധുനിക ജീവിതത്തിന്റെ അനിവാര്യതയായി ഉയർന്ന നിലയിലെ ജീവതം മാറി. അതിനിയും തുടർന്നാൽ വലിയ വില നൽകേണ്ടി വരുമെന്ന് തന്നെയാണ് ശാസ്ത്ര ഭാഷ്യം. നേപ്പളിലെ ഭൂചനത്തിന്റെ ദുരന്തം ഓർമ്മകളിൽ സൂക്ഷിച്ച് വേണം മുന്നോട്ട് പോകാൻ. ഉത്തരേന്ത്യയിലെ കെട്ടിടങ്ങളെല്ലാം ഭൂകമ്പ സാധ്യതകൾ മനസ്സിലാക്കി നിർമ്മിക്കപ്പെട്ടതാണ്. അതുകൊണ്ടാണ് വലിയ ചലനങ്ങളെ ഡൽഹി പോലുള്ള വലിയ നഗരങ്ങൾ പ്രതിരോധിക്കുന്നത്. എന്നാൽ കേരളത്തിൽ അശാസ്ത്രീയമാണ് ഫ്ളാറ്റ് നിർമ്മാണം. അതുകൊണ്ട് തന്നെ ദുരന്തമായി ഇവ ഏത് സമയത്തും മാറും.
ഇന്ത്യയിൽ ജമ്മുകശ്മീരിലെ ശ്രീനഗറും അസമിലെ ഗുവാഹാട്ടിയുമാണ് ഭൂകമ്പസാധ്യതയിൽ മുന്നിൽ നിൽക്കുന്ന മേഖലകൾ. അതിഗുരുതരവിഭാഗത്തിൽപ്പെടുത്താവുന്ന അഞ്ചാംപട്ടികയിലാണ് ഈ നഗരങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡൽഹി നാലാം വിഭാഗത്തിലും മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവ മൂന്നാംവിഭാഗത്തിലും പെടുന്നു. ഉത്തരേന്ത്യയിലും രാജ്യത്തിന്റെ കിഴക്കൻ മേഖലകളിലുമാണ് ഭൂചലനസാധ്യതയുള്ള മിക്ക നഗരങ്ങളും. എന്നാൽ ചുരുക്കം മേഖലകളിലൊഴികെ ഭൂചലനം പ്രതിരോധിക്കാനുള്ള സംവിധാനങ്ങളില്ലെന്നത് ആശങ്കയുളവാക്കുന്നു.
ഡൽഹി മെട്രൊപോലെ വിരലിലെണ്ണാവുന്ന വൻകിട സംരംഭങ്ങളിൽമാത്രമേ ഭൂചലനത്തെ ചെറുക്കാനുള്ള സംവിധാനങ്ങളുള്ളൂ. അതുകൊണ്ടുതന്നെ മറ്റ് നഗരങ്ങളിൽ ഭൂചലനമുണ്ടായാൽ അത് വൻദുരന്തത്തിൽ കലാശിക്കുമെന്നാണ് ദേശീയ ദുരന്ത നിവാരണ മാനേജ്മെന്റ് അഥോറിറ്റി നൽകുന്ന മുന്നറിയിപ്പ്. കേരളമാകട്ടെ ഇക്കാര്യത്തിൽ ഏറെ പിന്നിലാണ്. ആകാശം മുട്ടെ ഉയരുന്ന ഫ്ളാറ്റുകളുടെ സാന്നിധ്യം കൊച്ചിയിലും തിരുവനന്തപുരത്തും ഭൂകമ്പമുണ്ടായൽ ദുരന്തം ഇരട്ടിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
80 വർഷത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് ഏപ്രിൽ 25ന് രാജ്യത്തിനകത്തും പുറത്തും നാശംവിതച്ചത്. എന്നാൽ, നേപ്പാൾ ഉൾപ്പെടുന്ന മധ്യഹിമാലയൻ മേഖലയിൽ വൻ വിനാശകാരിയായ ഭൂകമ്പ സാധ്യത ഇനിയുമുണ്ട്. റിക്ടർ സ്കെയിലിൽ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് നേപ്പാളിൽ കഴിഞ്ഞ മാസം ഉണ്ടായത്്. 'പത്തുകോടി ടൺ ടിഎൻടി'ക്ക് തുല്യമായത്ര ഊർജം ഈ ഭൂകമ്പവേളയിൽ മോചിപ്പിക്കപ്പെട്ടു. ഭൗശാസ്ത്രപരമായി വളരെ നിർണായകമായ ഇടമാണ് ഹിമാലയൻ മേഖല. ഇന്ത്യൻ, യൂറേഷ്യൻ ഭൂഫലകങ്ങൾ സംഗമിക്കുന്നത് അവിടെയാണ്. ഭൂഫലക സംഗമസ്ഥാനമായതിനാലാണ്, ആ മേഖലയിൽ തുടർച്ചയായി ഭൂകമ്പങ്ങളുണ്ടാകുന്നത്.
ഇന്ത്യൻ ഫലകം വടക്ക് ദിശയിലേക്ക് തള്ളിനീങ്ങുകയാണ്. അതിന്റെ ഫലമായി യൂറേഷ്യൻ ഫലകത്തിന് അടിയിലേക്ക് അത് കടന്നുകൊണ്ടിരിക്കുന്നതായി ഭൗമശാസ്ത്രജ്ഞർ പറയുന്നു. മേഖലയിൽ ഭൂകമ്പങ്ങൾ തുടർക്കഥയാകുന്നതിന് കാരണം, ഭൂഫലകങ്ങളുടെ ഈ പരസ്പര ബലപ്രയോഗമാണ്. ഭൂഫലകങ്ങളുടെ ഈ പരസ്പര സമ്മർദ്ദം മൂലം ഭൂമിക്കടിയിൽ വൻതോതിൽ ഊർജം സംഭരിക്കപ്പെടുകയാണ്. ഇതുമൂലം ഭൂകമ്പങ്ങളുടെ ഒരു പരമ്പര തന്നെ, അതും റിക്ടർ സ്കെയിലിൽ തീവ്രത 8 ൽ കൂടുതൽ രേഖപ്പെടുത്താവുന്നവ, ഉണ്ടാകമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടൂന്നു.
ഇപ്പോൾ ഊർജം മോചിപ്പിക്കപ്പെടുന്നതിന്റെ തോത് നോക്കിയാൽ, ഇപ്പോഴത്തെ ഭൂകമ്പത്തിൽ അവിടെ സംഭരിക്കപ്പെട്ടതിൽ നാലോ അഞ്ചോ ശതമാനം ഊർജം മാത്രമേ സ്വതന്ത്രമാക്കപ്പെട്ടിട്ടുള്ളൂ. ഏപ്രിലിലെ ഭൂകമ്പത്തിൽ ചെറിയ ആണവസ്ഫോടനങ്ങളിലുണ്ടാകുന്നത്ര ഊർജം (ഏതാണ്ട് 10 കോടി ടൺ ടിഎൻടി) മോചിപ്പിക്കപ്പെട്ടു. ഇടത്തരം തോതിൽ മാത്രമേ ഇപ്പോഴത്തെ ഭൂകമ്പത്തിൽ ഊർജം സ്വതന്ത്രമാക്കപ്പെട്ടിട്ടുള്ളൂ. ഹിന്ദുക്കൂഷ് മുതൽ അരുണാചൽ പ്രദേശ് വരെ നീളുന്ന, 2500 കിലോമീറ്റർ ദൈർഘ്യമുള്ള മേഖലയാണിത്. അതുകൊണ്ട് തന്നെ റിക്ടർ സ്കെയിലിൽ 9 വരെ തീവ്രതയുള്ള ഭൂകമ്പങ്ങൾ ഇവിടെ ഉണ്ടാകാം.
ഭൂകമ്പവേളയിൽ സ്വതന്ത്രമാകുന്ന ഊർജത്തിന്റെ തോതനുസരിച്ചാണ് നാശനഷ്ടങ്ങളുണ്ടാകുന്നത്. ഊർജം മോചിപ്പിക്കപ്പെടുന്നതിന്റെ തോത് വച്ച് നോക്കിയാൽ, ഈ മേഖലയിൽ 9 തീവ്രതയുള്ള ഒരു ഭൂകമ്പം ഉണ്ടാകുന്നത് ഒഴിവാക്കാൻ നാൽപ്പതോ അമ്പതോ 7.9 തീവ്രതയുള്ള നൽപ്പതോ അമ്പതോ ഭൂകമ്പങ്ങളുണ്ടാകണമെന്നാണ് വിലയിരുത്തൽ. റിക്ടർ സ്കെയിലിൽ 8 തീവ്രത രേഖപ്പെടുന്ന ഭൂകമ്പത്തിന്റെ ഏതാണ്ട് 32 മടങ്ങ് വിനാശകാരിയായിരിക്കും തീവ്രത 9 രേഖപ്പെടുത്തുന്ന ഭൂകമ്പം. ഇത്തരമൊരു ചലനമുണ്ടായാൽ കൊച്ചിയും തിരുവനന്തപുരവുമെല്ലാം നല്ല രീതിയിൽ കുലുങ്ങും. വൻകിട കെട്ടിടങ്ങൾ ഉണ്ടാക്കാൻ പോകുന്ന ദുരന്തവും വലുതാകും. ഇത് തിരിച്ചറിഞ്ഞുള്ള പ്രവർത്തനം ബോധപൂർവ്വം നടത്തിയാൽ മാത്രമേ ഭൂകമ്പ നാശനഷ്ടത്തിന്റെ തോത് കുറയ്ക്കാൻ കഴിയൂ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്