ട്രഷറിയിലെ പണം തട്ടിപ്പിൽ പുറത്തുവരുന്നത് സംസ്ഥാനത്തെ ഇ-ഗവേണൻസ് സംവിധാനത്തിലെ പിഴവുകൾ; രണ്ട് കോടി രൂപ ബിജുലാൽ അടിച്ചു മാറ്റിയത് എൻ.ഐ.സി സോഫ്റ്റ്വെയറിലെ പിഴവുകൾ മുതലെടുത്തു; പരിഷ്ക്കരണത്തിന്റെ പേരിൽ കോടികൾ മുടക്കുമ്പോഴും ഗുണമില്ലാത്ത അവസ്ഥ; പിഡബ്ല്യൂസിയും കെപിഎം ജി തുടങ്ങിയ കൺസൾട്ടൻസികളും ഒളിച്ചു കടത്തപ്പെട്ടത് നിക്സി റേറ്റ് കോൺട്രാക്ടിന്റെ മറവിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വഞ്ചിയൂരിലെ ട്രഷറിയിൽ നിന്നും രണ്ട് കോടി രൂപ സീനിയർ അക്കൗണ്ടന്റ് ബിജുലാൽ അടിച്ചു മാറ്റിയ സംഭവത്തോടെ കേരളത്തിലെ ഇ ഗവേണൻസ് സംവിധാനത്തിന്റെ പോരായ്മകളെ കുറിച്ചും ചർച്ചകൾ തുടരുന്നുണ്ട്. ലക്ഷങ്ങൾ ആശ്രയിക്കുന്ന ട്രഷറിയിൽ നടന്ന തട്ടിപ്പു കണ്ടെത്താൻ തന്നെ ദിവസങ്ങൾ എടുത്തു എന്നിടത്താണ് പുതിയ ചോദ്യങ്ങൾ ഉയരുന്നതും. അതേസമയം സംസ്ഥാനത്തിന് ഇ-ഗവേണൻസ് സംബന്ധിച്ച എന്ത് ആവശ്യമുണ്ടെങ്കിലും അപ്പോൾ അവതരിക്കുന്നത് നാഷനൽ ഇൻഫോർമാറ്റിക്സ് സെന്ററാണ്. പണിതിട്ടും പണിതിട്ടും കുറവുകൾ തീരാത്ത ഇ-ഗവേൺസ് സമ്പ്രദായം അവസാനിപ്പിച്ചില്ലെങ്കിൽ കോടികളുടെ നഷ്ടമായിരിക്കും ഖജനാവിന് ഉണ്ടാകുകയും ചെയ്യുക. ട്രഷറി തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് വൈകീട്ട മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം നിർണായക തീരുമാനങ്ങൾ എടുത്തേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മംഗളം ദിനപത്രത്തിൽ എസ് നാരായണനാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയിരിക്കുന്നത്.
വിവാദ ദല്ലാളന്മാരുടെ ഇടപെടലിനും മുഖ്യമന്ത്രി അന്ത്യം കുറിച്ചേക്കുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കരാർ പൂർത്തിയാക്കി 'സൗജന്യം' കാത്തിരിക്കുന്ന ഐടി വകുപ്പിനു മുന്നിലേക്ക് നിക്സി (NICSI)റേറ്റ് കോൺട്രാക്ട് എന്ന ട്രോജൻ കുതിരയെ എൻ ഐ സി അവതരിപ്പിക്കും. പിൻവാതിൽ നിയമനം, കൺസൾട്ടൻസി രാജ്, തുടങ്ങി പലതും ഒളിച്ചു കടത്താനാണിത്. നിക്സി റേറ്റ് കോൺട്രാക്ട് കസ്റ്റമൈസ് ചെയ്യാൻ രണ്ടു പേരെ നിയമിക്കണം എന്നാണ് എൻ ഐ സി യുടെ ആവശ്യം. ഈ രണ്ട് പേർ എന്നത് പിന്നീട് നൂറുകണക്കിനാകും.പി ഡബ്ല്യൂ സി ,കെ പി എം ജി തുടങ്ങിയ കൺസൾട്ടൻസികളും നിക്സി റേറ്റ് കോൺട്രാക്ടിന്റെ മറവിൽ ഒളിച്ചു കടത്തപ്പെടും.ഇതോടെ ഇ-ഗവേണൻസ് സംബന്ധമായ സർവ നിയന്ത്രണങ്ങളും എൻ ഐ സി യി ലെ തമ്പുരാക്കന്മാർ ഏറ്റെടുക്കുന്നു. സ്വപ്ന പദ്ധതികളുടെ ഭാരമേറെയുള്ള ഐടി വകുപ്പ് പിന്നെ ആ വഴിക്ക് തിരിഞ്ഞു നോക്കില്ല. ഡവലപ്പർമാർക്കുള്ള അപേക്ഷ ക്ഷണിച്ച് അതിന്റെ അടിസ്ഥാനത്തിൽ എത്തുന്ന ഉദ്യോഗാർത്ഥികളെ എൻ ഐ സി ഉദ്യോസ്ഥർ നേരിട്ടാണ് അഭിമുഖം നടത്തി തിരഞ്ഞെടുക്കുന്നത് . തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏതോ കമ്പനികളുടെ പേരിൽ ഓഫർ ലെറ്ററുകൾ വരുന്നു. ബോഡി ഷോപ്പിങ് എന്ന് ഐ ടി മേഖലയിൽ ഓമനപ്പേരിട്ട് വിളിക്കുന്ന ഒരു തരം 'മനുഷ്യക്കടത്ത്' തന്നെയാണിത്.ഈ കമ്പനികളെ കുറിച്ചോ അവയുടെ പ്രവർത്തനത്തെക്കുറിച്ചോ ഒരന്വേഷണവും ഉണ്ടാകാറില്ല.
സർക്കാരിന്റെ പക്കൽ നിന്ന് ആറു മാസത്തെ മുൻകൂർ തുക എൻ ഐ സി വാങ്ങിയിട്ടുണ്ടെങ്കിലും ഇങ്ങനെ നിയമിതരാകുന്ന ഡവലപ്പർമാർക്ക് കൃത്യമായി ശമ്പളം നൽകാറില്ല . ശമ്പളം മാസങ്ങളോളം വൈകുന്നതും പതിവാണ്. കൊറോണക്കാലത്ത് ഈ ഡവലപ്പർമാരിൽ പലരും പട്ടിണിയിലായിരുന്നു എന്നാണറിയുന്നത്. ഇതൊക്കെ കൊണ്ടു തന്നെ ഇ-ഗവേണൻസ് സോഫ്റ്റ് വെയറിന്റെ വികസനം ഒരിക്കലും പൂർത്തിയാകാതെ അനന്തമായി തുടർന്നുകൊണ്ടിരിക്കും. പൂർണമായും സൗജന്യമെന്ന പേരിൽ എത്തിയ എൻ ഐ സി ഇതനകം തന്നെ കോടികൾ സർക്കാരിൽ നിന്ന് വിഴുങ്ങിയിരിക്കും. ഇത്തരത്തിൽ ഇ-ഓഫിസിനും സ്പാർക്കിനും ട്രഷറിക്കും വേണ്ടി ഒട്ടേറെ ഡവലപ്പർമാരാണ് പണിയെടുക്കുന്നത്.
ഈ ഡവലപ്പർമാർ വികസിപ്പിച്ച ട്രഷറി ബാങ്കിങ് സോഫ്റ്റ് വെയറിലെ പിഴവ് മുതലെടുത്താണ് വഞ്ചിയൂർ അഡീഷനൽ സബ്ട്രഷറിയിൽ നിന്നും അവിടുത്തെ ഉദ്യോഗസ്ഥൻ 2 കോടി രൂപ അടിച്ചു മാറ്റിയത്. ഈ സോഫ്റ്റ് വെയറിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ NICയോ ഡവലപ്പർമാരോ തയാറാകുന്നില്ല. ഐ ടി വകുപ്പാകട്ടെ നിലാവത്ത് അഴിച്ചുവിട്ട കോഴിയുടെ അവസ്ഥയിലുമാണ്. അതു മാത്രമല്ല, ഏതൊക്കെയോ വിധത്തിൽ ഈ സോഫ്റ്റ് വെയറിന് ഐ എസ് ഓ സർട്ടിഫിക്കേഷനും സംഘടിപ്പിച്ചെടുത്തിരുന്നു. അതായത് സർക്കാർ ഖജനാവിൽ നിന്ന് 2 കോടി രൂപ പുഷ്പം പോലെ കബളിപ്പിച്ചെടുക്കാൻ തക്ക പഴുതുകളുള്ള സോഫ്റ്റ് വെയറിനാണ് ഐ എസ് ഓ സർട്ടിഫിക്കേഷൻ! ആനന്ദലബ്ധിക്കിനി എന്തു വേണം
ഇ -ഗവേണൻസ് പൂർണ അർത്ഥത്തിൽ നിലവിൽ വന്നാൽ സംസ്ഥാന ഭരണനിർവഹണ സംവിധാനത്തിന്റെ നിയന്ത്രണത്തിൽ വരുന്ന മാറ്റങ്ങൾ നോക്കാം. ഒരു കാരണവശാലും ഇ - ഓഫിസിന്റെ നിയന്ത്രണം വിട്ടുകൊടുക്കാൻ എൻ ഐ സി ഒരുക്കമല്ല. കേന്ദ്രത്തിന് ഇതുവഴി സംസ്ഥാന ഭരണത്തിനു മേൽ നിയന്ത്രണം ഉണ്ടാവുകയാണ് ചെയ്യുന്നത്. സംസ്ഥാനത്തിന്റെ ഫയൽ സംവിധാനം മുഴുവൻ കേന്ദ്ര സർക്കാരിന് ആക്സെസിബിൾ ആകുന്നു എന്നത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് തന്നെ തുരങ്കം വയ്ക്കുന്ന പ്രവണതയാണ്. അതിനു പുറമേയാണ് ഈ സംവിധാനം വികസിപ്പിക്കുന്നതിന്റെ പേരിലുള്ള അഴിമതിയും കെടുകാര്യസ്ഥതയും.
അതേ സമയം ഐടി വകുപ്പും നിക്സിയും ഇടപെടാത്ത സംസ്ഥാനത്തെ ഇ - ഗവേണൻസ് സംവിധാനങ്ങളെല്ലാം നേരേ ചൊവ്വേ നടക്കുന്നുണ്ട്. എട്ടു വർഷമായി പ്രവർത്തിക്കുന്ന കേരള പൊലീസിന്റെ ഇ - ഗവേണൻസ് സംവിധാനമാണ് ഒരുദാഹരണം. കേരളത്തിലെ സർവകലാശാലകളിൽ നിലവിലുള്ള ഇ - ഗവേണൻസ് സംവിധാനങ്ങളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍