പുറത്തു പറയുന്നതിന് നേർ വിപരീതമായി വ്യക്തി ജീവിതത്തിലെ സ്ത്രീകളോട് പ്രവർത്തിക്കുക എന്നത് എത്ര വലിയ ദയനീയ പരാജയമാണ്; അടുപ്പിൽ തൂറി വെച്ചും തമ്പ്രാക്കന്മാർക്ക് വെടുപ്പിനെക്കുറിച്ച് എഴുതാം പ്രസംഗിക്കാം എന്ന ആൺ അധികാര മൂലധനമാണ് ശൈലജ ടീച്ചറെക്കുറിച്ച് ടൈപ്പു ചെയ്യുമ്പോൾ യാതൊരു അൽപ്പത്തവും അർഹതയില്ലായ്മയും നിങ്ങൾക്ക് തോന്നാതിരുന്നതിന് പിന്നിൽ; സൈബർ സഖാവിന്റെ നവോത്ഥാന മുഖത്തെ ചോദ്യം ചെയ്ത് സ്വന്തം ഭാര്യ; ദീപക് ശങ്കരനാരായണന് ഇരട്ടമുഖമോ? ചർച്ച തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബിജെപിക്ക് വോട്ടു ചെയ്തവരെ മുഴുവൻ വെടിവച്ചു കൊല്ലണമെന്ന വിവാദത്തിൽ കുടുങ്ങിയ സൈബർ സഖാവ് ദീപക് ശങ്കരനാരായണനെ വെട്ടിലാക്കി സ്വന്തം ഭാര്യ. ഒരു ചാനൽ അഭിമുഖത്തിൽ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ താൻ തുന്നൽ ടീച്ചറാണെന്ന ആരോപണത്തിന് മറുപടി പറഞ്ഞിരുന്നു. തുന്നൽ ടീച്ചറെന്താ ടീച്ചറല്ലേ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിനെ പുകഴ്ത്തിയാണ് ദീപക് ശങ്കരനാരായണൻ പ്രതികരിച്ചത്. ഈ നിലപാടുകളെയാണ് ഭാര്യ ചോദ്യം ചെയ്യുന്നത്. ദീപക് ശങ്കരനാരായണന്റെ ഇരട്ടത്താപ്പുകളാണ് ചോദ്യം ചെയ്യുന്നത്,
താൻ തുന്നൽ ടീച്ചറാണെന്ന് പ്രചരിപ്പിക്കുന്നവരെ താൻ തുന്നലല്ല കെമിസ്ട്രിയാണ് പഠിപ്പിച്ചത് എന്നല്ല ഷൈലജടീച്ചർ തിരുത്തുന്നത്. അങ്ങനെ ഒരു സൂചന സാന്ദർഭികമായിപ്പോലും കൊടുക്കുന്നുമില്ല. 'തുന്നൽ ടീച്ചറെന്താ ടീച്ചറല്ലേ?' എന്നാണ് അവരുടെ ഉത്തരം. മറ്റേത് വെറും ഒരു വസ്തുതാപരമായ തിരുത്തലേ ആവുമായിരുന്നുള്ളൂ. ഇതാണ് രാഷ്ട്രീയമായ തിരുത്തൽ. തൊഴിലിന്റെ മേലുള്ള ജാതീയപുഛത്തിന്റെ ന്യൂറൽ നെറ്റ്വർക്കിലാണ് ഒറ്റവാചകംകൊണ്ടുള്ള സർജറി.ഷൈലജ ടീച്ചറുടേത് വെറുമൊരു ഓപ്പറേഷണൽ സക്സസ് അല്ല എന്ന് മനസ്സിലാക്കാൻ ആ ഒറ്റവാചകം മതി.ചക്കവീണുചത്ത മുയലല്ല അത്. മണ്ണറിഞ്ഞ് വിത്തറിഞ്ഞ് അളവറിഞ്ഞ് വിയർപ്പെറിഞ്ഞ് വിതച്ചത് ആത്മവിശ്വാസത്തോടെ കൊയ്തെടുക്കുന്നതാണ്-ഇതായിരുന്നു ദീപകിന്റെ പോസ്റ്റ്. സൈബർ സഖാക്കൾ ആവേശത്തോടെ ഏറ്റെടുത്ത പോസ്റ്റ്. 21നായിരുന്നു ഇത് ഇട്ടത്. പിന്നാലെയാണ് ഭാര്യയും ചോദ്യവുമായി എത്തിയത്.
ദീപക് ശങ്കരനാരായണൻ എന്ന രാഷ്ട്രീയ വിവേകിയായ മനുഷ്യനോട് ചില ചോദ്യങ്ങൾ ചോദിക്കുകയാണ് എന്ന ആമുഖത്തോടെയാണു ഭാര്യ ബിലു പത്മിനി നാരായണൻ ഫേസ്ബുക്കിൽ പ്രതികരിച്ചത്. കേരളത്തിലെ ആരോഗ്യമന്ത്രിയുടെ അദ്ധ്യാപന വിഷയത്തിലെ മറുപടിയുടെ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ് മാനിക്കുന്ന താങ്കൾ കഴിഞ്ഞ എത്രയോ വർഷങ്ങളായി തന്റെ ഭാര്യയുടെ അദ്ധ്യാപന വിഷയമായ മലയാളത്തെ മുൻനിർത്തി പരിഹസിക്കുകയും പച്ചത്തെറി പറയുകയും ചെയ്തിട്ടില്ലെ എന്ന ബിലു പ്രതികരിച്ചു. മറുപടിയായി പറഞ്ഞ കാര്യങ്ങൾ നിഷേധിച്ചാൽ പരസ്യമായി മുന്നിലേക്ക് വരാൻ തയാറാണെന്നും അവർ പറയുന്നു. ഇതോടെ, വിഷയത്തിൽ ദീപക്കിനെതിരേ സോഷ്യൽമീഡിയയിൽ പ്രതിഷേധം ശക്തമാകുകയാണ്. ദീപക്കിന്റെ നവോത്ഥാനത്തെ ഭാര്യ പൊളിച്ചെന്നാണ് ഉയരുന്ന വാദം.
ബിലു പത്മിനി നാരായണന്റെ പോസ്റ്റിന്റെ പൂർണരൂപം (അശ്ലീലപദങ്ങൾ ഒഴിവാക്കുന്നു)-
ദീപക് ശങ്കരനാരായണൻ എന്ന രാഷ്ട്രീയ വിവേകിയായ ഈ മനുഷ്യനോട് ചില ചോദ്യങ്ങൾ ചോദിക്കുകയാണ്.
1 -കേരളത്തിലെ ആരോഗ്യ മന്ത്രിയുടെ അദ്ധ്യാപന വിഷയത്തിലെ മറുപടിയുടെ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ് മാനിക്കുന്ന താങ്കൾ കഴിഞ്ഞ എത്രയോ വർഷങ്ങളായി തന്റെ ഭാര്യയുടെ അദ്ധ്യാപന വിഷയമായ മലയാളത്തെ മുൻ നിർത്തി പരിഹസിക്കുകയും ്ലൃയമഹ മയൗലെ ചെയ്യുകയും ചെയ്യുന്നില്ലേ?
2 - പച്ച മലയാളം ചെരയ്ക്കാൻ പോകുന്നവൾ , $%& ക്കുത്തിയ മലയാളം കൊണ്ടു നടന്നോളും ഇത്തരം വാചകങ്ങൾ എത്രയോ തവണ പറഞ്ഞിട്ടില്ലേ?
3. - ശൈലജ ടീച്ചറുടെ മറുപടി തൊഴിൽ വിഷയങ്ങളുടെ മേഖലകളുടെ നീതിയിലും അതു ചെയ്യുന്നവരുടെ അഭിമാനത്തിലും ഊന്നിയ ഒന്നാണ്. അതിനെ മാനിക്കുന്ന താങ്കൾക്ക് കാലടി സംസ്കൃതയൂണിവേഴ്സിറ്റിയിൽ അഞ്ചുവർഷം താൽക്കാലിക അദ്ധ്യാപികയും 13 വർഷമായി സർക്കാർ ഹയർ സെക്കണ്ടറിയിലും മൂന്നു വർഷമായി മലയാളം മിഷൻ കർണാടക സ്റ്റേറ്റ് കോ ഓർഡിനേറ്ററും ആയി ജോലി ചെയ്യുന്ന ഭാര്യയുടെ മലയാള വിഷയം അംഗീകരിക്കാൻ സാധിക്കാത്തത് നിങ്ങളുടെ സൈബർ ഭാഷയിൽ പറഞ്ഞാൽ തികഞ്ഞ ഊളത്തരമല്ലേ?
4- എഴുതുന്ന രാഷ്ട്രീയത്തിന് അത്രയും ഒപ്പം ജീവിക്കാൻ നമുക്ക് സാധിച്ചെന്നു വരില്ല. പക്ഷേ പുറത്തു പറയുന്നതിന് നേർ വിപരീതമായി വ്യക്തി ജീവിതത്തിലെ സ്ത്രീകളോട് പ്രവർത്തിക്കുക എന്നത് എത്ര വലിയ ദയനീയ പരാജയമാണ്, പാപ്പരത്തമാണ്.
5 - അടുപ്പിൽ തൂറി വെച്ചും തമ്പ്രാക്കന്മാർക്ക് വെടുപ്പിനെക്കുറിച്ച് എഴുതാം പ്രസംഗിക്കാം എന്ന ആൺ അധികാര മൂലധനമാണ് ശൈലജ ടീച്ചറെക്കുറിച്ച് ടൈപ്പു ചെയ്യുമ്പോൾ യാതൊരു അൽപ്പത്തവും അർഹതയില്ലായ്മയും നിങ്ങൾക്ക് തോന്നാതിരുന്നതിന് പിന്നിൽ. തുല്യ നീതിക്കു വേണ്ടി നിലകൊള്ളുന്ന അടുത്ത തലമുറ ആശ്വാസത്തോടെ അത് വായിക്കുമ്പോൾ പങ്കിടുമ്പോൾ അതിൽ നടക്കുന്ന ഒരു സാംസ്കാരിക വഞ്ചനയുണ്ട്. അടുത്ത തലമുറയോട് നിങ്ങളെപ്പോലുള്ളവർ കാണിക്കുന്ന രാഷ്ട്രീയ ബൗദ്ധിക സത്യസന്ധതയില്ലായ്മയാണ് അത്.
5. നിങ്ങളിതു നിഷേധിക്കുന്നുവെങ്കിൽ ഭാര്യയായിത്തന്നെ അവൾ പരസ്യമായി മുന്നിലേക്കു വരാൻ തയ്യാറാണ്..
6- നിഷേധിക്കുന്നില്ല എങ്കിൽ മേൽപ്പറഞ്ഞ പോസ്റ്റ് എഴുതാനുള്ള ധാർമ്മിക അവകാശം ഇല്ലാത്ത രാഷ്ട്രീയമായി അൽപ്പം പോലും വളരാൻ കഴിയാത്ത അത്തരമൊരു വളർച്ച ബുദ്ധിജീവികൾക്ക് ആവശ്യമേയില്ല എന്നു കരുതുന്ന ഒരാൾ എന്ന സമ്മതമായി അതിനെ മലയാള സൈബർ ലോകവും എടുക്കണം.
ഇതും രാഷ്ട്രീയമായ ഒരു തിരുത്തലായി എടുക്കണമെന്ന് . തൊഴിലിന്റെ പേരിൽ വർഷങ്ങളായി ഒരാളോട് കാണിക്കുന്ന - വീട്ടകങ്ങളിൽ മറ്റൊരു പാടു പുരുഷന്മാർ കാണിച്ചു കൊണ്ടിരിക്കുന്ന അറിഞ്ഞിട്ടും നിങ്ങളിൽ പലരും കണ്ടില്ലെന്നു നടിക്കുന്ന പുച്ഛത്തിന്റെ ന്യൂറൽ നെറ്റ് വർക്കിലേക്കുള്ള ഇത്തിരി നീണ്ട സർജറി!
ദീപക് ശങ്കരനാരായണന്റെ പോസ്റ്റ് ചുവടെ
താൻ തുന്നൽ ടീച്ചറാണെ ന്ന് പ്രചരിപ്പിക്കുന്നവരെ താൻ തുന്നലല്ല കെമിസ്ട്രിയാണ് പഠിപ്പിച്ചത് എന്നല്ല ഷൈലജടീച്ചർ തിരുത്തുന്നത്. അങ്ങനെ ഒരു സൂചന സാന്ദർഭികമായിപ്പോലും കൊടുക്കുന്നുമില്ല.
'തുന്നൽ ടീച്ചറെന്താ ടീച്ചറല്ലേ?' എന്നാണ് അവരുടെ ഉത്തരം.മറ്റേത് വെറും ഒരു വസ്തുതാപരമായ തിരുത്തലേ ആവുമായിരുന്നുള്ളൂ. ഇതാണ് രാഷ്ട്രീയമായ തിരുത്തൽ. തൊഴിലിന്റെ മേലുള്ള ജാതീയപുഛത്തിന്റെ ന്യൂറൽ നെറ്റ്വർക്കിലാണ് ഒറ്റവാചകംകൊണ്ടുള്ള സർജറി.ഷൈലജടീച്ചറുടേത് വെറുമൊരു ഓപ്പറേഷണൽ സക്സസ് അല്ല എന്ന് മനസ്സിലാക്കാൻ ആ ഒറ്റ വാചകം മതി.
ചക്കവീണുചത്ത മുയലല്ല അത്. മണ്ണറിഞ്ഞ് വിത്തറിഞ്ഞ് അളവറിഞ്ഞ് വിയർപ്പെറിഞ്ഞ് വിതച്ചത് ആത്മവിശ്വാസത്തോടെ കൊയ്തെടുക്കുന്നതാണ്.
ദിപക് ശങ്കരനാരായണൻ
സിപിഎം സൈബർ പോളിറ്റ് ബ്യൂറോ'' അംഗമാണ് ദീപക് ശങ്കരനാരായണന് എന്നാണ് പൊതുവേ സോഷ്യൽ മീഡിയയിലെ ചർച്ചകൾ. ബിജെപിക്ക് വോട്ടുചയ്ത 42 കോടി ഇന്ത്യക്കാരേയും വെടിവെച്ചുകൊല്ലണമെന്നും അങ്ങനെയെങ്കിലും ഇവിടെ നീതി പുലരട്ടെ എന്ന് പോസ്റ്റിട്ട ദീപക് ശങ്കരനാരായണനെതിരെ പൊലീസ് കേസെടുത്തിരുന്നത് വലിയ ചർച്ചയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സിപിഎമ്മിന്റെ സൈബർ പോരാളിക്കെതിരെ കേസെടുത്തത്. അഞ്ച് കൊല്ലം വരെ തടവ് കിട്ടാവുന്ന ഐപിസിയിലെ 153 എബി വകുപ്പുകൾ പ്രകാരമായിരുന്നു ആ കേസ്. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു.
ബിജെപിക്ക് വോട്ടുചയ്ത 42 കോടി ഇന്ത്യക്കാരേയും വെടിവെച്ചുകൊല്ലണമെന്നും അങ്ങനെയെങ്കിലും ഇവിടെ നീതി പുലരട്ടെ എന്ന് പോസ്റ്റാണ് വിവാദത്തിന് കാരണം. പത്തു ക്രിമിനലുകൾ നടത്തിയ ഒരു ക്രൂരകൃത്യമല്ല അത്. ഇന്ത്യൻ ജനതയുടെ 31 ശതമാനത്തിന്റെ സമ്മതിയിൽ ആ പത്തുപേർ നടത്തിയ കൊലയാണത്. നീതി നിർവഹണത്തിന് തടസ്സം നിൽക്കുന്ന പക്ഷം ഹിന്ദു ഭീകരവാദത്തിന് വോട്ടുചെയ്ത ആ 31 ശതമാനത്തിനെ സെക്കൻഡ് വേൾഡ് വാർ കാഷ്വാലിറ്റിയുടെ ഏഴിരട്ടിയെ, വെടിവച്ച് കൊന്നിട്ടായാലും നീതി പുലരണം. ജനാധിപത്യം ഒറ്റ മനുഷ്യന്റേതാണ്. അതിൽ അപ്പുറത്തുള്ളവരുടെ എണ്ണം വിഷയമല്ല. ഇന്ത്യൻ ജനാധിപത്യത്തിന് വിത്തുപാകിയ, അതിനെ തന്റെ മരണംവരെ കാക്ക കൊണടുപോകാതെ നോക്കിയ, മറ്റൊരു കാശ്മീരി പണ്ഡിറ്റിനു വേണ്ടി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന് വേണ്ടി, അത്രയെങ്കിലും ചെയ്യണം.. - ഇതായിരുന്നു ദീപകിന്റെ പോസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് ചർച്ച സജീവമായി. സിപിഎം സൈബർ പോരാളികൾ ഒന്നടങ്കം ദീപകിനെ അനുകൂലിച്ചു. ധനമന്ത്രി തോമസ് ഐസക്കും കൂടെയുണ്ടായിരുന്നു.
സംഭവം വിവാദമാക്കിയതോടെ ദീപക് ശങ്കരനാരായണൻ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വളച്ചൊടിക്കുകയായിരുന്നുവെന്നും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ദീപക് ശങ്കരനാരയണൻ വിശദീകരിച്ചു. തോമസ് ഐസക്ക് അടക്കമുള്ള പ്രമുഖർക്കൊപ്പം ഹാഷ്ടാഗ് ക്യാംപയിനും സജീവമായി. ഇതോടെ സിപിഎമ്മിന്റെ സൈബർ മുഖമായിരുന്നു ദീപക് ശങ്കരനാരായണനെന്നും വ്യക്തമായി. എന്നും നവോത്ഥാന മൂല്യങ്ങളാണ് ദീപക് സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- പിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?
- സാനിറ്റെസേഷൻ നടത്തുന്നതിനുള്ള അനുമതിയുടെ മറവിൽ പരസ്യചിത്രം നിർമ്മിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കി; സിനിമാതാരം അനുശ്രീയ്ക്കെതിരെ പരാതിയുമായി ഗുരുവായൂർ ദേവസ്വം
- തൃശൂരിൽ നിന്ന് മടങ്ങും വഴി പ്രവർത്തകരുടെ സ്നേഹപൂർവമായ നിർബന്ധം; വെള്ളയുടുപ്പിനും കറുത്ത ഗൗണിനുമായി ഓട്ടമായി; വസ്ത്രം മാറി സ്മാർട്ടായി കോടതിയിൽ എത്തി പൊരിഞ്ഞ വാദം; കണ്ണൂരിൽ ഡിവൈഎഫ്ഐക്കാർ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ സംഭവവും ഓർമ്മപ്പെടുത്തൽ; ഗണേശ് കുമാറിന്റെ കാർ ആക്രമിച്ചെന്ന കേസിൽ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തർക്കും ജാമ്യം കിട്ടിയപ്പോൾ ചാണ്ടി ഉമ്മനും ഹാപ്പി
- വാർധ്യകത്തിൽ ജീൻസും മോഡേൺ ലുക്കും ആയാൽ നിങ്ങൾക്കെന്താ നാട്ടുകാരെ; രജനി ചാണ്ടിയെ കണ്ടു മലയാളിക്ക് കുരു പൊട്ടിയപ്പോൾ ലോകമെങ്ങും ആവേശമാക്കാൻ ബിബിസി; വൈറൽ ആയ ഫോട്ടോകൾ പ്രായത്തെ തോൽപ്പിക്കുന്ന കാഴ്ചയായി മാറുമ്പോൾ
- ആദ്യ വിദേശ സന്ദർശനം യു കെയിലേക്ക്; ആദ്യദിനം തന്നെ മുസ്ലിം രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കും; ജോ ബൈഡൻ പ്രസിഡണ്ടാവാൻ തയ്യാറെടുപ്പ് തുടരുമ്പോൾ വമ്പൻ പരോഡോടെ വൈറ്റ്ഹൗസിൽ നിന്നിറങ്ങാനുള്ള ട്രംപിന്റെ മോഹത്തിന് തിരിച്ചടി
- മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു; അരനൂറ്റാണ്ടിനു ശേഷം സൗദി അറേബ്യൻ മരുഭൂമിയിൽ അന്തരീക്ഷം മൈനസ് രണ്ട് താപനിലയിലേക്ക് താഴ്ന്നു; പലയിടങ്ങളിലും മഞ്ഞുവീഴ്ച്ച; ലോകത്തിന്റെ അതി വിചിത്രമായ കാലാവസ്ഥ മാറ്റം ഇങ്ങനെയൊക്കെ
- നടിയുടെ പരസ്യചിത്രീകരണം: ഗുരുവായൂർ ദേവസ്വം ബോർഡ് അടിയന്തര ഭരണസമിതി യോഗം ചേർന്നു;ചെയർമാനെതിരെ യോഗത്തിൽ രൂക്ഷ വിമർശനം;ചെയർമാനറിയാതെ ക്ഷേത്രത്തിൽ ഷൂട്ടിങ് നടന്നത് അവിശ്വസനീയമെന്നും വിലയിരുത്തൽ; വിവാദം പുതിയ തലങ്ങളിലേക്ക്
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- കേരളത്തിന്റെ അധികാരം പിടിക്കാൻ കോൺഗ്രസ് നിയോഗിച്ചത് ഉമ്മൻ ചാണ്ടിയെ; പാർട്ടിയിലും മുന്നണിയിലും പൊതുസമൂഹത്തിലും ഏറെ സ്വീകാര്യൻ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും രൂപം കൊടുക്കും; കെട്ടുറപ്പോടെ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ കോൺഗ്രസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്