ലോക്ക്ഡൗൺ ഇളവു പ്രഖ്യാപിച്ചപ്പോൾ കുടിയേറ്റ തൊഴിലാളികൾക്ക് യാത്ര ചെയ്യാൻ ബസ് ഇറക്കിയപ്പോൾ ഫീസ് ചുമത്താൻ ഒരുങ്ങി കർണാടക സർക്കാർ; കെഎസ്ആർടിസിക്ക് ഒരു കോടിയുടെ ചെക്ക് കൈമാറി ചെലവ് കെപിസിസി വഹിക്കുമെന്ന് ഡി.കെ ശിവകുമാർ; രാഷ്ട്രീയ തിരിച്ചടി മണത്ത മുഖ്യമന്ത്രി യെദ്യൂരപ്പ തൊഴിലാളികൾക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു; കേരളത്തിലെ കോൺഗ്രസുകാരും കണ്ടു പഠിക്കേട്ട പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനമെന്ന് പുകഴ്ത്തി ഡികെയ്ക്ക് കൈയടിച്ചു സോഷ്യൽ മീഡിയ
മറുനാടൻ മലയാളി ബ്യൂറോ
ബെംഗളൂരു: ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തി രാജ്യത്തിന്റെ പലയിടങ്ങളിലായി ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇത് മടക്കയാത്രയുടെ നാളുകളാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിൽ ഇല്ലാതെ വന്നതോടെ കേരളത്തിൽ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികളും യാത്ര തുടങ്ങിക്കഴിഞ്ഞു. ഇന്ത്യൻ റെയിൽവേ അയക്കുന്ന ട്രെയിനിൽ അവർ നാട്ടിലേക്ക് മടങ്ങുമ്പോൾ കേരളത്തിന് പ്രത്യേകിച്ചൊന്നും കൊടുക്കാനില്ല. എന്നാൽ, കർണാടക സർക്കാർ ഇക്കാര്യത്തിൽ ഒരു മാതൃക കാണിച്ചു. ഡികെ ശിവകുമാർ നേതൃത്വം കൊടുക്കുന്ന കെപിസിസിയുടെ ഇടപെടൽ കൊണ്ട് കർണാടക സർക്കാർ കുടിയേറ്റ തൊഴിലാളികളുടെ യാത്ര ഫീസ് സൗജന്യമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്.
ജന്മനാട്ടിലേക്ക് മടങ്ങി പോവുന്ന കുടിയേറ്റ തൊഴിലാളികളുടെ യാത്ര ചെലവ് സൗജന്യമാക്കാത്ത സാഹചര്യത്തിൽ തൊഴിലാളികളുടെ യാത്ര ചെലവു വഹിക്കാൻ സന്നദ്ധത അറിയിച്ച് കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ രംഗത്തെത്തിയിരുന്നു. ദരിദ്രരായ സർക്കാരാണോ ദരിദ്രരായ ആ മനുഷ്യരെ സഹായിക്കേണ്ടതെന്നും കേന്ദ്രസർക്കാരാണ് ഈ തുക നൽകേണ്ടതെന്ന വാദമായിരുന്നു ഡിക ശിവകുമാർ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയോടും ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദിയോടും പറഞ്ഞത്.
ഇതിന് പിന്നാലെയാണ് കർണാടക സർക്കാർ നിരക്ക് ഈടാക്കുന്നതിനാൽ വീടുകളിൽ എത്താൻ ബുദ്ധിമുട്ടുന്ന അന്തർ സംസ്ഥാന തൊഴിലാളികളെ സഹായിക്കാമും അവരുടെ യാത്ര സൗകര്യം ഉറപ്പുവരുത്തുന്നതിനുമായി കെപിസിസിയിൽ നിന്ന് കെഎസ്ആർടിസിക്ക് ഒരു കോടി ചെക്ക് നൽകുന്നത്. അവർക്ക് കൂടുതൽ ആവശ്യമുണ്ടെങ്കിൽ സർക്കാർ ഞങ്ങളെ അറിയിക്കണമെന്നും കെപിസിസിയും അത് നിറവേറ്റുമെന്നും ഡി.കെ ശിവകുമാർ ട്വിറ്ററിൽ കുറിച്ചു.
കേന്ദ്ര സർക്കാർ ദുബായിലേക്കും ചൈനയിലേക്കും വിമാനം അയച്ചു. എന്നാൽ വരുമാനമൊന്നുമില്ലാത്ത ജനങ്ങൾക്ക് ഒരു സൗകര്യവും നൽകുന്നില്ല. അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്ന ഇവർക്ക് ബസ് യാത്ര കൂലിയായി ആയിരങ്ങളാവും. ഇതു നിറവേറ്റാൻ മോദി സർക്കാറിനാവുന്നില്ല. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന അവരുടെ യാത്രക്കുള്ള ഭക്ഷണത്തിനു പോലും പണം ഈടാക്കുകയാണ്. മടങ്ങി പോകുന്ന തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ യാത്രക്കൂലി നൽകാൻ തീരുമാനിച്ചാൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.
പണം നൽകാനാണ് തീരുമാനമെങ്കിൽ പ്രക്ഷോഭം നടത്താൻ നിർബന്ധിതനാവുമെന്നാണ് കഴിഞ്ഞ ദിവസം ശിവകുമാർ പറഞ്ഞത്. ഇതിനു പിന്നാലെ കോൺഗ്രസ് നേതാക്കളായ പ്രിയങ്ക് ഖാർഗെ, സലീം അഹ്മദ് എന്നിവരോടൊപ്പം ഡി.കെ ശിവകുമാർ ബസ് സ്റ്റാൻഡിൽ ചെന്ന് തൊഴിലാളികളെ നേരിട് കാണുകയും ചെയ്തിരുന്നു. തുടർന്നാണ് സഹായവുമായി രംഗത്തെത്തിയത്. അതേസമയ ശിവകുമാറിന്റെ ഇടപെടലോടെ ലോക്ഡൗണിനെ തുടർന്ന് ബംഗളൂരുവിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികൾക്ക് സ്വന്തം ജില്ലയിലേക്ക് മടങ്ങാൻ സൗജന്യ യാത്ര ഒരുക്കി കർണാടക സർക്കാർ രംഗത്തെത്ിത. ഇന്ന് മുതൽ ചൊവ്വാഴ്ച വരെയാണ് സൗജന്യ യാത്രാ സൗകര്യം ലഭ്യമാകുക. ബംഗളൂരു മജിസ്റ്റിക്കിലെ ബി.എം ടി.സി ബസ്റ്റാന്റിൽ നിന്നാണ് ബസുകൾ പുറപ്പെടുന്നത്.
ശനിയാഴ്ച ഒറ്റചാർജ് ഈടാക്കി 120 ബസുകൾ ഉപയോഗിച്ച് 3600 പേരെ സ്വന്തം ജില്ലകളിൽ കെ.എസ്.ആർ.ടി.സി എത്തിച്ചിരുന്നു. ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങി പോകുവാൻ അനുവദിച്ചിരുന്നു. ഇതിന് വേണ്ടി സ്പെഷ്യൽ ബസ്സുകളും ട്രെയിനും ഏൽപ്പാടാക്കിയിരുന്നു. എന്നാൽ ബസ്സുകളുടെ സേവനം ഉറപ്പ് വരുത്തുന്നതിൽ വീഴ്ച വരുത്തി എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
നൂറുകണക്കിന് തൊഴിലാളികൾ സ്വകാര്യ വാഹനങ്ങളിൽ ബസ് ടെർമിനലുകളിൽ എത്തി. എന്നാൽ സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആവശ്യത്തിന് ബസ്സുകൾ ഏർപ്പാടാക്കിയില്ല. ഭക്ഷണവും വെള്ളവുമില്ലാതെ നൂറു കണക്കിന് പേരാണ് ടെർമിനലുകളിൽ വലഞ്ഞുപോയതെന്ന് കോൺഗ്രസ് നേതാവ് രവി ഗൗഡ പറഞ്ഞു. സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം തൊഴിലാളികളാണ് ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയതെന്നാണ് സംസ്ഥാന ലേബർ കമ്മീഷന്റെ കണക്ക്. അതിൽ തന്നെ 80000 കുടിയേറ്റ തൊഴിലാളികളാണ് ബെംഗലൂരുവിൽ മാത്രം ഉണ്ടായിരുന്നത്. എന്തായാലും ഡികെയുടെ ഇടപെടൽ കൊണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് ഉപകാരമായി മറി. ഡി കെ ശിവകുമാർ പിന്തുടർന്ന് പ്രതിപക്ഷ മാതൃക കേരളത്തിലെ കോൺഗ്രസുകാരും കണ്ടു പഠിക്കട്ടെ എന്നാണ് സോഷ്യൽ മീഡിയഅഭിപ്രായപ്പെടുന്നത്.
അതേസമയം, കൊവിഡ് മാഹാമാരി കാലത്ത് പ്രധാനമന്ത്രി പ്രത്യേകം രൂപീകരിച്ച പി.എം കെയർ നിധിയെ സർക്കാർ ഓഡിറ്റിന് വിധേയമാക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. എല്ലാവരുടെ കയ്യിൽ നിന്നും 100 രൂപ വീതം വാങ്ങണമെന്നാണ് സർക്കാർ ഉത്തരവെന്ന് ബദോഹിയിലെ ജില്ലാ മജിസ്ട്രേറ്റ് വിവിധ സർക്കാർ ഉദ്യോഗസ്ഥർക്ക് അയച്ച സർക്കാർ ഉത്തരവിനെ ഉദാഹരിച്ചാണ് പി.എം കെയർ നിധിക്കെതിരെ പ്രിയങ്ക ആരോപണമുന്നയിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍