ഒരു വശത്ത് ഇസ്ലാമിക മൗലിക വാദികൾ പിടി മുറുക്കുന്നു; മറുവശത്ത് ക്രൂരമായ കൊലപാതങ്ങളും; കള്ളക്കടത്ത് മുതൽ കൈവെട്ട് വരെ അരങ്ങേറുന്നത് അതിസ്വാഭാവികമായി; എണ്ണം പോലും എടുക്കാനാവാത്ത അധികം ഇതര സംസ്ഥാന തൊഴിലാളികളുടെ കടന്നു കയറ്റം കൂടിയപ്പോൾ സാധാരണക്കാരന്റെ ജീവിതം പ്രതിസന്ധിയിൽ; പെരുമ്പാവൂരും ആലുവയും മൂവാറ്റുപുഴയും കേരളീയ സമൂഹത്തിന്റെ പേടി സ്വപ്നമായി മാറുന്നുവോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ വർദ്ധിച്ചുവരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ കൂടുതൽ നിരീക്ഷണങ്ങൾക്ക് വിധേയരാക്കണമെന്ന് പൊലീസ് ഇന്റലിജന്റ്സ് റിപ്പോർട്ട് എല്ലാ അർത്ഥിലും ബന്ധപ്പെട്ടവർ കാര്യമായെടുത്തില്ല. മറ്റു സംസ്ഥാനങ്ങളിൽ ക്രിമിനൽകേസുകളിലും തട്ടിപ്പുകേസുകളിലും ഉൾപ്പെട്ട പ്രതികൾ തൊഴിലാളികൾ എന്ന വ്യാജേന കേരളത്തിലേക്ക് കടക്കുന്നത് വർദ്ധിച്ച സാഹചര്യത്തിലാണ് ഇന്റലിജന്റ്സ് റിപ്പോർട്ട് സമർപ്പിച്ചത്. 2015ൽ നൽകിയ ഈ റിപ്പോർട്ടിന് പുല്ലുവില നൽകിയതാണ് പെരുമ്പാവൂരിൽ വീണ്ടും യുവതിയുടെ കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ആലുവയും പെരുമ്പാവൂരും മൂവാറ്റുപുഴയും തൊടുപുഴയും കേരളത്തിന് ഭീതി പരത്തുന്ന നഗരങ്ങളായി മാറുകയാണ്.
ആലുവയിൽ കഴിഞ്ഞ പോത്തിന്റെ പിൻഭാഗം വെട്ടിയെടുത്ത് അക്രമികൾ കടന്ന ദുരന്തവും മലയാളി കണ്ടു. ആലുവയെ പ്രത്യേക റിപ്പബ്ലിക്കായി ചിലർ മാറ്റാൻ ശ്രമിക്കുന്നുവെന്ന തിരിച്ചറിവിൽ മുഖ്യമന്ത്രി പിണറായി വിജയനും എത്തിയിരുന്നു. എന്നാൽ ഈ മേഖലയിലേക്ക് എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികൾ ആരെന്നോ അവരുടെ ലക്ഷ്യമെന്തെന്നോ ആർക്കും അറിയില്ല. മുസ്ലീങ്ങൾക്കിടയിൽ തീവ്ര വിഭാഗക്കാരും ഇതിൽ ഉണ്ടെന്ന് പൊലീസിനും അറിയാം. അങ്ങനെ എല്ലാ അർത്ഥത്തിലും അരക്ഷിത സാഹചര്യമാണ് ആലുവയിലും പെരുമ്പാവൂരുമുള്ളത്. കേരളത്തിൽ ഏറ്റവും അധികം ഇതരസംസ്ഥാന തൊഴിലാളികളുള്ളത് പെരുമ്പാവൂരിലാണെന്നാണ് കണക്ക്. ഇതിൽ ക്രിമിനലുകളും നുഴഞ്ഞു കയറിയതോടെ ഈ മേഖലയാകെ ആശങ്കയിലാണ്.
അടുത്തടുത്ത നഗരങ്ങളാണ് ആലുവയും പെരുമ്പാവൂരും മൂവാറ്റുപുഴയും തൊടുപുഴയും. കള്ളക്കടത്തും മാഫിയാ പ്രവർത്തനത്തിനുമൊപ്പം പെൺവാണിഭ സംഘങ്ങളും ഈ മേഖലയിൽ സജീവമാണ്. എസ് ഡി പി ഐ പോലുള്ള തീവ്ര മുസ്ലിം വിഭാഗങ്ങൾക്കും ഈ മേഖലയിൽ വേരോട്ടമുണ്ട്. ഇതിനൊപ്പമാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ കടന്നു വരവ്. തീവ്ര സ്വഭാവക്കാർക്ക് ഇവർക്കിടയിലും പ്രവർത്തിക്കാനാകുന്നു. നക്സലുകളും തീവ്രവാദികളും പോലും ഈ മേഖലയെ ഒളിത്താവളമാക്കുന്നുവെന്ന സംശയം സജീവമാണ്. പക്ഷേ ഇത് കണ്ടെത്താനും ചെറുക്കാനും സംവിധാനമില്ല. പൊലീസിന് പോലും എത്തിനോക്കാനാവാത്ത ചില കേന്ദ്രങ്ങൾ ഇവിടങ്ങളിലുണ്ട്.
ഇതരസംസ്ഥാനത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുന്ന കരാറുകാർക്കും കമ്പനി ഉടമകൾക്കും കേരളത്തിലും പുറത്തും മറ്റെന്തെങ്കിലും ക്രിമിനൽ ബന്ധങ്ങൾ ഉണ്ടോ യെന്ന് നിരീക്ഷിക്കണമെന്നും ഇന്റലിജന്റ്സ് റിപ്പോർട്ടിൽ പറയുന്നുണ്ട്. കൃത്യനിർവഹണത്തിനു ശേഷം തെളിവുപോലും അവശേഷിപ്പിക്കാതെ സ്ഥലം വിടുന്ന ഇവരെ പൊലീസിനു മഷിയിട്ടു നോക്കിയാൽപോലും കിട്ടാത്ത അവസ്ഥ. പെരുമ്പാവൂരിൽ നിമിഷ കാട്ടിയ ധീരതതയാണ് ബിജുവിനെ പിടികൂടാൻ കാരണമായത്. കുത്തേറ്റിട്ടും പ്രതിയെ വിടാതെ അവൾ തടഞ്ഞു. ഇതു കാരണം ഓടിക്കൂടിയ നാട്ടുകാർക്ക് ക്രിമിനലിനെ തിരിച്ചറിയാനായി. അല്ലെങ്കിൽ നിമിഷയുടെ കൊലപാതകിയെ തേടിയും പൊലീസിന് അലയേണ്ടി വരുമായിരുന്നു.
യാതൊരു ദയയോ മാനുഷിക മൂല്യങ്ങളോ കാട്ടാത്ത ഇക്കൂട്ടർ നാമമാത്ര പണത്തിനും മദ്യത്തിനും വേണ്ടിയാണ് പലപ്പോഴും ഇതരസംസ്ഥാന തൊഴിലാളികൾ കൊലപാതകങ്ങൾ നടത്തുന്നത്. ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തിലെ കേളമംഗലം ഷാപ്പിലെ ജീവനക്കാരനെ കൊലപ്പെടുത്തിയശേഷം മീൻ സൂക്ഷിക്കുന്ന ഫ്രീസറിലാക്കിയാണ് ഇതരസംസ്ഥാന തൊഴിലാളി രക്ഷപ്പെട്ടത്. കോട്ടയം ജില്ലയിൽ പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സെന്ററിൽ അച്ഛനെയും അമ്മയെയും മകനെയും കടമുറിയിൽ കൊന്നിട്ടത് യു പി സ്വദേശി ജയസിംഗായിരുന്നു. നേരത്തെ തൊടുപുഴയിൽ വർക്ക്ഷോപ്പ് ജീവനക്കാരന്റെ മലദ്വാരത്തിലൂടെ കാറ്റ് നിറച്ച് മൃഗീയകൊലപാതകം നടത്തിയ കേസിലെ ഒന്നാം പ്രതി ആസാം സ്വദേശിയായിരുന്നു. കിടങ്ങറയക്ക് സമീപമുള്ള റബർ തടുക്ക് നിർമ്മാണ ഫാക്ടറിയിൽ തൊഴിലാളിയെ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികൾ ബീഹാറിൽനിന്നുള്ളവരായിരുന്നു.
പുതുവൽസരം ആഘോഷിക്കാൻ നാട്ടുകാരായ തൊഴിലാളികളുമായി ചേർന്നശേഷമാണ് മലയാളിയെ കൊന്നത്.ഇടുക്കിയിലെ രാജാക്കാട്ട് ഭർത്താവ് പുറത്തേക്കുപോയ അവസരം മുതലാക്കി അടുക്കളയിൽ പാചകം ചെയ്യുകയായിരുന്ന വീട്ടമ്മയെ ബലാൽസംഗം ചെയ്തു കൊന്നത് ഇതരസംസ്ഥാന തൊഴിലാളിയായിരുന്നു. ജിഷയുടെ കൊലപാതകത്തോടെയാണ് ഇതരസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കേണ്ടതിനെ കുറിച്ച് കേരളം ചർച്ച ചെയ്തത്. ആലുവ, പെരുമ്പാവൂർ മേഖലകളിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞുവെന്ന് സർക്കാരും വിശദീകരിച്ചു. എന്നിട്ടും ഈ പ്രദേശത്തിന് ശാന്തിയില്ല. മത തീവ്രവാദികളും ഇതരസംസ്ഥാന തൊഴിലാളികളും ആലുവയിലും പെരുമ്പാവൂരിലും നിറഞ്ഞാടുകയാണ്.
ഇതരസംസ്ഥാന തൊഴിലാളികളെ നിരീക്ഷിച്ച് പതിവായി കേരള പൊലീസ് ഇന്റലിജന്റ്സ് വിഭാഗം റിപ്പോർട്ട് നൽകാറുണ്ടെങ്കിലും അതൊന്നും ആരും കാര്യമായെടുക്കാറില്ല. സംസ്ഥാനങ്ങൾ മാവോയിസ്റ്റ് പരിശോധന ശക്തമാക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിർദ്ദേശം കൂടി പാലിച്ചും ചില ഇടപെടൽ നടത്തി. എന്നാൽ ഇതൊന്നും വേണ്ട രീതിയിൽ പൊലീസ് തന്നെ നടപ്പാക്കിയില്ല. സ്വന്തം നിലയിൽ ഒറ്റയ്ക്കും പ്രത്യേകം വീടെടുത്തും താമസിക്കുന്നവർ, കൃത്യമായി തൊഴിലിനുപോകാത്തവർ, സ്ഥിരമായി മദ്യപിക്കുന്നവർ തുടങ്ങി പ്രത്യേക തരക്കാരാണ് പല കേസുകളിലും പ്രതികളാകുന്നത്. എന്നാൽ കരാറുകാർ നൽകുന്ന വീടുകളിൽ താമസിക്കുന്നവർ, തൊഴിലാളി ക്യാമ്പുകളിൽ താമസിക്കുന്നവർ, നാട്ടുകാരുമായി സൗഹൃദമുള്ളവർ, പൊതുജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെടുന്നവർ തുടങ്ങിയവർ ക്രിമിനൽ സ്വഭാവമുള്ളവരായിരിക്കില്ലെന്നും ഇന്റലിജന്റ്സ് നിരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു.
ആദ്യഘട്ടത്തിൽ ജില്ലാ ലേബർ ഓഫീസർമാരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കമ്പനികളും കരാറുകാരും കേരളത്തിലേക്ക് ഇതരസംസ്ഥാന തൊഴിലാളികളെ കൊണ്ടുവന്നിരുന്നത്. എന്നാൽ കർശന നിബന്ധനകൾ പാലിക്കണമെന്നുള്ളതുകൊണ്ട് പിന്നീട് തൊഴിലാളികളെ കൊണ്ടുവരുമ്പോൾ ലേബർ ഓഫീസുകളിൽ അറിയിക്കാതെയായി. അതോടെയാണ് ലേബർ ക്യാമ്പുകളിൽ നിന്നുമാറി തൊഴിലാളികൾ വീടുകൾ എടുത്ത് താമസിക്കാൻ തുടങ്ങിയത്. ഇത് വീട് വാടകയ്ക്കു കൊടുക്കുന്നവർക്കും സഹായകമായി. ഇത്തരത്തിൽ കേരളത്തിൽ സൗകര്യങ്ങൾ വർധിച്ചതോടെയാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് തുടങ്ങിയത്. ഇത് നിയന്ത്രിക്കാൻ ലേബർ ഓഫീസർമാർക്കോ, പൊലീസിനോ കഴിഞ്ഞില്ല.
മാത്രമല്ല, കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്താൻ തീരുമാനിക്കുക കൂടി ചെയ്തതോടെ ഇവർക്ക് കേരളം സ്വർഗതുല്യസ്ഥലമായി മാറി. കോട്ടയം പാറമ്പുഴ കൂട്ടക്കൊലപാതകത്തിൽ ഉത്തർപ്രദേശുകാരനായ തൊഴിലാളിയായിരുന്നു. ആലപ്പുഴയിലെ കള്ളുഷാപ്പ് തൊഴിലാളിയുടെ കൊലപാതകത്തിനുപിന്നിലും ഇതരസംസ്ഥാന തൊഴിലാളിയാണ്. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് നേരത്തെ ഇന്റലിജന്റ്സ് വിഭാഗം അടിയന്തര റിപ്പോർട്ട് നൽകിയത്. പെരുമ്പാവൂരിലെ ജിഷാ കൊലക്കേസിലും ജെസ്നയുടെ തിരോധാനത്തിലുമെല്ലാം ഇതരസംസ്ഥാന തൊഴിലാളികളുടെ ഇടപെടൽ പൊലീസ് സംശയിക്കുന്നുണ്ട്.
അഞ്ചുവർഷത്തിനിടയിൽ ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളായ നൂറിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2010-11 കാലഘട്ടത്തിൽ മലപ്പുറത്തുനിന്ന് കാണാതായ ചില പെൺകുട്ടികളെ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളിൽനിന്ന് കണ്ടെത്തിയിരുന്നു. കേരളത്തിൽവന്ന് പെൺകുട്ടികളെ പ്രണയിച്ച് കടത്തിക്കൊണ്ടുപോകാനുള്ള പദ്ധതിയെയാണ് ഇതിലുടെ പൊലീസ് തടഞ്ഞത്. സമീപകാലത്ത് ഇതരസംസ്ഥാനത്തൊഴിലാളികൾ കൊലപ്പെടുത്തിയതായി കരുതുന്നത് പതിനൊന്നുപേരെയാണ്.
കേരളത്തിൽ അനൗദ്യോഗിക കണക്കനുസരിച്ച് 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഇവരുടെ അതിപ്രസരം മൂലം ട്രേഡ് യൂണിയനുകൾവരെ സംസ്ഥാനത്ത് രൂപീകരിച്ചു കഴിഞ്ഞു. എങ്കിലും പൊലീസിന് ഇവരുടെ പൂർണവിവരം ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനായി പൊലീസ് ഇതര രാഷ്ട്രീയ പാർട്ടികളുടെ സഹായം അഭ്യർത്ഥിക്കുകയാണ്. ഇപ്പോൾ തീരമേഖലയിൽ മയക്കുമരുന്നു വ്യാപനത്തിന്റെ മുഖ്യ കണ്ണികൾ ഇവരാണ്. വീടുകൾ വാടകയ്ക്ക് എടുത്ത് കൂട്ടത്തോടെ താമസിക്കുന്ന ഇവരെ പരസ്പരം തിരിച്ചറിയുക പ്രയാസം.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്