മനസ്സിൽ ഇന്നും അന്ന് സ്റ്റേഷനിൽ വന്ന ആ അച്ചന്റെയും പെൺമക്കളുടെയും മുഖമാണ്; കളമശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ച കോഫി വെന്റിംങ്ങ് മെഷിന് ഒരു പെൺകുട്ടിയുടെ സ്ത്രീധന പീഡനക്കഥ കൂടി പറയാനുണ്ട്; ആ കഥ പറഞ്ഞ് നാല് മാസമായി സസ്പെൻഷനിൽ കഴിയുന്ന കൊച്ചിയിലെ സിവിൽ പൊലീസ് ഓഫീസർ രഘു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കിട്ടിയ അവസരത്തിലൊക്കെ ജനങ്ങൾക്ക് തന്നാൽ കഴിയുന്ന സഹായങ്ങൾ എത്തിച്ചു കൊടുക്കുന്നതിൽ എന്നും മിടുക്കനാണ് കൊച്ചിയിലെ സിവിൽ പൊലീസ് ഓഫീസർ പി എസ് രഘു. കളമശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തുന്നവർക്കായി കോഫി വെന്റിംങ് മെഷീൻ സ്ഥാപിച്ച രഘുവിനെ സസ്പെൻഡ് ചെയ്ത കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റയുടെ നടപടിയും ഇടക്കാലം കൊണ്ട് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ഇപ്പോഴും രഘു സസ്പെൻഷനിൽ തന്നെയാണ്. നാല് മാസം ആയിട്ടും അദ്ദേഹം ഇപ്പോഴും പുറത്തുതന്നെയാണ്. ഇക്കഴിഞ്ഞ മാർച്ച് ഒന്നിനാണ് പൊലീസ് സ്റ്റേഷനിൽ കോഫി വെന്റിംങ് മെഷീൻ സ്ഥാപിച്ചതിന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. ഇത്തരമൊരു മെഷീൻ സ്ഥാപിക്കാൻ ഇടയായ സാഹചര്യത്തെ കുറിച്ചാണ് രഘു ഇപ്പോൾ ഓർത്തെടുക്കുന്നത്. സ്ത്രീധന പീഡന വാർത്തകൾ മാധ്യമങ്ങളിൽ നിറയുമ്പോഴാണ് രഘു ഇതേക്കുറിച്ച് വ്യക്തമാക്കുന്നത്.
കളമശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ച കോഫി വെന്റിംങ്ങ് മെഷിന് ഒരു പെൺകുട്ടിയുടെ സ്ത്രീധന പീഡനക്കഥ കൂടി പറയാനുണ്ട എന്നു പറഞ്ഞു രഘു തന്നെ ആ കഥ പറയുന്നു. രഘുവിന്റെ വാക്കുകൾ ഇങ്ങനെ:
കളമശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ച കോഫി വെന്റിംങ്ങ് മെഷിന് ഒരു പെൺകുട്ടിയുടെ സ്ത്രീധന പീഡനക്കഥ കൂടി പറയാനുണ്ട്. ജനുവരി മാസത്തിലെ അവസാന ദിവസങ്ങളിൽ ഒരു ദിവസമാണ് സ്റ്റേഷനിലേക്ക് രാവിലെ ഒരച്ഛനും രണ്ട് പെൺമക്കളും കടന്ന് വന്നത്.. ഇടുക്കി സ്വദേശിയായ അദ്ദേഹത്തിന് എറണാകുളത്ത് സെക്യുരിറ്റി ജോലിയാണ്.. ആ മുഖം കണ്ടാലറിയാം അനുഭവിക്കുന്ന കഷ്ട്ടപാടുകൾ.
മൂത്ത മകളെ ഒരു വർഷം മുമ്പ് വിവാഹം കഴിച്ചയച്ചു,,, സ്ത്രീധനം പത്ത് പവനും പതിനായിരം രുപയും പക്ഷെ അതിൽ അഞ്ച് പവനും പതിനായിരം രൂപയും നൽകി, ബാക്കി അഞ്ച് പവന് അവധി പറഞ്ഞു.. സാമ്പത്തിക പ്രശ്നങ്ങൾ കാരണം ബാക്കി നൽകാൻ കഴിഞ്ഞില്ല. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു വർഷമായി മകൾ ഇപ്പഴും വിവാഹത്തിന് മുൻപ് എങ്ങനയാണോ ഇപ്പഴും അങ്ങനെ തന്നെ .. നിറഞ്ഞ കണ്ണുകളോടെ ആ അച്ഛൻ പറഞ്ഞു..
സ്ത്രീധന ബാക്കി കൊടുക്കാതെ ദാമ്പത്യ ജീവിതം വേണ്ടായെന്ന് ഭർതൃമാതാവ് മകനോട് ഉത്തരവിട്ടു.. സങ്കടങ്ങൾ ആരോടും പറയാതെ ആ പാവം പെൺകുട്ടി എല്ലാം ഉള്ളിലൊളിപ്പിച്ചു.. നിരന്തര മാനസിക പീഡനങ്ങൾ സഹിക്കാതെ വന്നപ്പോഴാണ് പെൺകുട്ടി പിതാവിനോട് തന്റെ നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിതത്തെക്കുറിച്ച് പറഞ്ഞത്, അപ്പഴാണ് പിതാവ് പൊലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചതും സ്റ്റേഷനിൽ വന്നതും രാവിലെ അവരെത്തിയെങ്കിലും സ്റ്റേഷനിൽ SHO അടിയന്തിരമായ എന്തോ കാര്യത്തിന് പുറത്ത് പോയിരിക്കുകയായിരുന്നു.
ഉച്ചകഴിഞ്ഞാണ് അദ്ദേഹം എത്തിയത്, കളമശ്ശേരി ഏറെ തിരക്കുള്ള ഹെവി സ്റ്റേഷനാണ്, അവർ Ci സാറിനെ കണ്ട് പരാതി പറഞ്ഞു,
മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യാൻ അദ്ദേഹം നിർദ്ദേശിച്ചു, അപ്പോൾ ഏകദേശം രണ്ടര മണിയായി.. അവരുടെ മുഖത്തെ ദൈന്യത കണ്ട് എനിക്കും വല്ലാത്ത വിഷമം തോന്നിയിരുന്നു.. ഞാനവരോട് എന്തെങ്കിലും കഴിച്ചിട്ടാണോ വന്നതെന്ന് ചോദിച്ചു,' പോൽറ്റേഷനിലേക്ക് വരുന്ന ടെൻഷൻ കാരണം കാലത്തും കഴിച്ചില്ല സാറെ 'നാട്ടുമ്പുറത്തുകാരന്റെ നിഷ്കളങ്കതയോടെ അദ്ദേഹം പറഞ്ഞപ്പോൾ മനസ് നുറങ്ങി...
ഞാൻ പുറത്ത് ബേക്കറിയിൽ പോയി പപ്പ്സും ഫ്രൂട്ടിയും വാങ്ങി കൊണ്ടുവന്ന് കൊടുത്തു... അവരത് കഴിക്കുമ്പോൾ എന്റെ വയറും മനസ്സും നിറയുന്നത് പോലെ തോന്നി .. WSCPO ഹേമ സർ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്ട്ര് ചെയ്ത് അവർ മടങ്ങുമ്പോൾ ഏകദേശം നാലര മണി.. മടങ്ങാൻ നേരം അവർ എന്നോട് യാത്ര പറയാൻ അടുത്തുവന്നു, മൂവരെയും ആശ്വസിപ്പിച്ചു, PSC ടെസ്റ്റ് എഴുതി സർക്കാർ ജോലിക്ക് ശ്രമിക്കണമെന്നും പറഞ്ഞു, ബിരുദധാരിയായ ഇളയ പെൺകുട്ടി അതിന്റെ നടപടി ക്രമങ്ങളെക്കുറിച്ച് ചോദിച്ചതിന് മറുപടിയും കൊടുത്തു..
എറണാകുളത്ത് പുതുതായി ആരംഭിക്കുന്ന പോത്തീസ് ടെക്സ്റ്റയിൽസിൽ നാളെ ഇന്റർവ്യൂ ഉണ്ടെന്ന് അവർ ആവേശത്തോടെ പറഞ്ഞു.. അവിടെ ജോലി കിട്ടിയാലും സർക്കാർ ജോലിക്കുള്ള ശ്രമം തുടരണമെന്ന് ഞാൻ പറഞ്ഞു.. യാത്ര പറഞ്ഞവർ മടങ്ങുമ്പോൾ അവരുടെ മനസിൽ പ്രതിക്ഷയുടെ തിരി തെളിഞ്ഞ പോലെ തോന്നി...അവർ മടങ്ങിയിട്ടും,, ആർത്തിയോടെ ഞാൻ വാങ്ങി നൽകിയ ഭക്ഷണം കഴിക്കുന്ന അവരുടെ ദയനീയ മുഖമായിരുന്നു മനസിൽ എന്റെ മനസ് ചിന്തിച്ചു ഇവിടെ വരുന്നവർക്ക് ഒരു ചായയെങ്കിലും കൊടുക്കാൻ കഴിഞ്ഞാൽ.
പൊലീസ് സ്റ്റേഷനിൽ വരുന്നവരിലധികവും നിരാലമ്പരും മനസ്സിൽ സങ്കടങ്ങളും വിഷമതകളും നിറച്ച് അല്പമെങ്കിലും ഭയത്തോടുമാണ് വരിക
തു കൊണ്ട് തന്നെ പലർക്കും ഭക്ഷണം പോലും കഴിക്കാൻ കഴിയില്ല. എന്റെ ചിന്തകൾക്ക് ആ അച്ഛന്റെയും പെൺമക്കളുടെയും മുഖം ജീവൻ നല്കി, വിശപ്പറിഞ്ഞ് വളർന്ന എനിക്ക് അവരെ മനസിലാക്കാൻ അധികം ബുദ്ധിമുട്ടില്ല.. എന്റെ ജീവനുള്ള ചിന്തകൾ ഞാൻ സുഹൃത്തും അഢഠ ഡിസ്ട്രിബ്രുട്ടറുമായ തൃശ്ശൂരുള്ള രാധാകൃഷ്ണേട്ടനോട് പറഞ്ഞു, അദ്ദേഹം കമ്പനിയുമായി സംസാരിച്ചു.
തുടർന്ന് അദ്ദേഹം സ്റ്റേഷനിൽ എത്തി ഇശ സാറുമായും സംസാരിച്ചു, Ci സാർ കമ്പനിക്ക് മെഷീൻ ആവശ്യപ്പെട്ട് കത്ത് നൽകി. രാധാകൃഷ്ണേട്ടന്റെ ഫോൺ വന്നു, കമ്പനി മെഷീൻ മറ്റെന്നാൾ 'എത്തിക്കും , പവർ പ്ലഗ് വേണം, മെഷീൻ വയ്ക്കാൻ മേശയും,, ഞാൻ റൈറ്റർ അനിൽ സാറിനെ അറിയിച്ചു. അദ്ദേഹവും ഞാനും ചേർന്ന് ഇശ സാറിനെ കണ്ട് സന്തോഷ വാർത്ത പറഞ്ഞു. കേരള പൊലീസിന്റെ ജനമൈത്രി കാര്യങ്ങളുടെ ചുമതലക്കാരി DGP Dr. B സന്ധ്യമാഡത്തിനാണ് , ഫോർട്ട് കൊച്ചിയിൽ വച്ച് മെക്സിക്കൻ ലേഡിയെ സഹായിച്ചതിന് മാഡം എന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു, അന്നു മുതൽ മാഡവുമായി ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട്. ഇടക്ക് എന്നെ തിരുവനന്തപുരത്തെ ഓഫീസിലേക്കും വിളിപ്പിക്കാറുമുണ്ട്.
എന്റെ വിവാഹ വാർഷികത്തിന് ആശംസകൾ അറിയിക്കുകയും എന്നെങ്കിലും വീട്ടിൽ വരാമെന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു. ഈ കാര്യം മാഡത്തിനെ അറിയിക്കുകയും മാഡം അഭിനന്ദനമറിയിക്കുകയും ചെയ്തു. കൂടാതെ 'പരാതിക്കാരാ ആദ്യം ചായ കുടിക്കൂ ' എന്ന തലക്കെട്ടിൽ കേരള പൊലീസിന്റെ ഔദ്യോഗിക പേജിൽ നല്ലൊരു ആർട്ടിക്കിളും വന്നു. ഫെബ്രു: 17 ന് ആ സംഭരഭം തുടങ്ങുകയും ചെയ്തു.. ഇന്നും അത് തുടർന്ന് പോകുന്നു, ചെലവ് സ്റ്റേഷനിലെ ഇപ്പഴത്തെ റൈറ്റർ മൃത്യജ്ജയൻ സാറിന്റെ നേത്യത്വത്തിൽ പൊലീസുകാർ തന്നെയാണ് വഹിക്കുന്നത്.
കൃത്യം രണ്ടാഴ്ച്ചകഴിഞ്ഞ് മാർച്ച് ഒന്നിന് ഇതേ കാര്യത്തിന് ഡിപ്പാർട്ട്മെന്റ് എന്നെ സസ്പെന്റ് ചെയ്തു. ഇപ്പോ നാല് മാസം ആകാറായി .അതേക്കുറിച്ച് ജീവിച്ചിരുപ്പുണ്ടെങ്കിൽ ' പൊലീസിൽ നിന്ന് പിരിഞ്ഞ ശേഷം എഴുതാം. മനസ്സിൽ ഇന്നും അന്ന് സ്റ്റേഷനിൽ വന്ന ആ അച്ചന്റെയും പെൺമക്കളുടെയും മുഖമാണ്... ഒരു വർഷത്തിലധികമായി ദാമ്പത്യം നിഷേധിക്കപ്പെട്ട ആ പെൺകുട്ടിയുടെ നിരാശ നിറഞ്ഞ ദുഃഖം നിഴലിച്ച മുഖമാണ്...
നിറഞ്ഞ മനസ്സോടെ
രഘു പി എസ്
സിവിൽ പൊലീസ് ഓഫീസർ
അണ്ടർ സസ്പെൻഷൻ
കൊച്ചി സിറ്റി
Stories you may Like
- അരമണിക്കൂറല്ല, ഒരു മണിക്കൂർ വേണമെങ്കിലും ഞാൻ നിൽക്കാൻ റെഡി: ഭീമൻ രഘു മറുനാടനോട്
- ഒരു മണ്ടന്‍ മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവൻ മണ്ടനല്ല!
- ചലച്ചിത്ര അവാർഡ് വേദിയിൽ മറ്റൊരു ചർച്ചയായി ഭീമൻ രഘുവും
- 'മൂന്നാം പിണറായി സർക്കാർ വരും, ബിജെപി രക്ഷപ്പെടില്ല': ഭീമൻ രഘു
- 'ഭീമൻ രഘു തന്റെ നാടകത്തിലേക്ക് വലിച്ചു കേറ്റിയത് ചെറുതല്ലാത്ത ഒരാളെ'
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍