ഈ കത്തുമായി വരുന്ന ആൾ വശം സിപിഎം തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ നല്‍കണമെന്ന് അഭ്യർത്ഥിക്കുന്നു! ലൈസൻസിന് അപേക്ഷ നൽകിയ വ്യക്തിക്ക് വാണിയംകുളം പഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനായ സിപിഎം ലോക്കൽ സെക്രട്ടറി നൽകിയ കത്ത് ഇങ്ങനെ; കത്തിന്റെ കോപ്പികൾ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ട് പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ്; പിരിവിന്റെ കാര്യത്തിൽ സഖാക്കളെ തോൽപ്പിക്കാൻ ആർക്കെങ്കിലും സാധിക്കുമോ?
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ പാലക്കാട് സിപിഎം ഫണ്ട് വിവാദത്തിൽ. ഗ്രാമപഞ്ചായത്തിൽ സ്ഥാപന ലൈസൻസ് ലൈസൻസ് പുതുക്കാനെത്തിയ വ്യക്തിയോട് സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ നൽകാൻ വാണിയംകുളം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കൗൺസിൽ ചെയർമാൻ ആവശ്യപ്പെട്ടതോടെയാണ് ഫണ്ട് വിവാദം പൊട്ടിമുളച്ചത്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വാണിയംകുളം പഞ്ചായത്ത് ധനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനും സിപിഎമ്മിന്റെ ലോക്കൽ കമ്മറ്റി സെക്രട്ടറി കൂടിയായ കൃഷ്ണകുമാർ നൽകിയ കത്ത് പുറത്തുവന്നത് പാലക്കാട് സിപിഎമ്മിനും ക്ഷീണമായി. തിരഞ്ഞെടുപ്പ് ഫണ്ടിന്റെ പേരിൽ വാണിയംകുളം ഗ്രാമപഞ്ചായത്തും സിപിഎമ്മും ഒരേപോലെ പ്രതിക്കൂട്ടിൽ ആവുകയും ചെയ്തു. പഞ്ചായത്ത് ധനകാര്യ സെക്രട്ടറി നൽകിയ കത്ത് എന്ന രീതിയിൽ സിപിഎമ്മിന് ഈ വിവാദത്തെ കാണാമായിരുന്നു. പക്ഷെ കൃഷ്ണകുമാർ സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറികൂടിയായതാണ് പാർട്ടിക്ക് വിനയായത്.
ഈ കത്തുമായി വരുന്ന ആൾ വശം സിപിഎം തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ നല്‍കണമെന്ന് അഭ്യർത്ഥിക്കുന്നു. താങ്കളുടെ സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഗ്രാമപഞ്ചായത്ത് ചെയ്തു തന്ന സഹകരണങ്ങൾ ഈ അവസരത്തിൽ ഓർമ്മപ്പെടുത്തുന്നു. തുടർന്നും ഇത്തരം പ്രവർത്തനങ്ങളിൽ ഇടപെടാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു. കത്തിൽ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കൃഷ്ണകുമാർ വ്യക്തമാക്കുന്നു. വാണിയംകുളം ഗ്രാമപഞ്ചായത്തിന്റെ ലെറ്റർ ഹെഡിൽ കൃഷ്ണകുമാറിന്റെ ഒപ്പും സീലും ഉൾപ്പെടെയുള്ള കത്താണ് പുറത്തായത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടു തലേന്ന് പുറത്തുവന്ന കത്ത് സിപിഎമ്മിന്റെ ലോക്സഭാ ഒരുക്കങ്ങൾ ദോഷമായി ബാധിക്കുകയും ചെയ്തു.
കത്തിന്റെ ഒറിജിനൽ ലഭിക്കുകയും വ്യക്തിയെ മനസിലാക്കുകയും ചെയ്തതോടെ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ് തിരഞ്ഞെടുപ്പിന്റെ തൊട്ടു തലേന്ന് പാലക്കാട് വാർത്താസമ്മേളനം വിളിച്ചു ചേർക്കുകയും കത്ത് പരസ്യപ്പെടുത്തുകയും ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് സിപിഎമ്മിനെതിരെ, അതും തിരഞ്ഞെടുപ്പ് ഫണ്ടിന്റെ പേരിലുള്ള അഴിമതി പുറത്തുവിടാൻ വാർത്താസമ്മേളനം വിളിച്ചതോടെ കത്ത് ഒരു രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തു. തുരുതുരെ ഫോൺ കോളുകൾ ആണ് ഈ കത്തിന്റെ പേരിൽ കൃഷ്ണകുമാറിന് ലഭിച്ചത്. അതുകൊണ്ട് തന്നെ കൃഷ്ണകുമാർ മറുപടി പറഞ്ഞു മടുക്കുകയും ചെയ്തു. ഈ കാര്യം കൃഷ്ണകുമാർ മറുനാടനോട് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൃഷ്ണകുമാർ ആദ്യം ഒരു ലക്ഷം രൂപ പാർട്ടിഫണ്ടിലേക്ക് ആവശ്യപ്പെട്ടപ്പോൾ കാര്യം കുഴയുമെന്നു മനസിലാക്കിയാണ് ലൈസൻസിനു അപേക്ഷ നൽകിയ വ്യക്തി പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റിനെ സമീപിച്ചത്. ആളെ മനസിലാക്കിയ പാലക്കാട് ബിജെപി പ്രസിഡന്റ് വാർത്താ സമ്മേളനം അതും തിരഞ്ഞെടുപ്പിന് തൊട്ടുതലേന്നു വിളിച്ചു ചേർക്കാൻ തീരുമാനിക്കുകയായിരുന്നു.
'' എനിക്ക് രേഖകൾ നൽകിയ ആൾ ആരെന്നു എനിക്കറിയാം. കത്തിന്റെ ഫോട്ടോസ്റ്റാറ്റ് ആണ് പുറത്തുവിട്ടത്. ഒറിജിനൽ രേഖകൾ എന്റെ കൈവശമുണ്ട്. പഞ്ചായത്തിൽ കൃഷ്ണകുമാർ ഉപയോഗിക്കുന്ന ലെറ്റർ ഹെഡ് ആണിത്. പഞ്ചായത്തിന്റെ ഒറിജിനൽ ലെറ്റർ ഹെഡ് ആണിത്- ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് കൃഷ്ണദാസ് മറുനാടനോട് പറഞ്ഞു. ആദ്യം കൃഷ്ണകുമാർ ഒരു ലക്ഷത്തിന്റെ ഒരു രശീതി നൽകി. അത് പക്ഷെ തിരഞ്ഞെടുപ്പ് ഫണ്ട് എന്ന് പറഞ്ഞിട്ടുള്ള നൽകിയത്. 2018-ലെ പ്രവർത്തന ഫണ്ട് എന്ന് പറഞ്ഞാണ് ലൈസൻസിന് അപേക്ഷിച്ച ആൾക്ക് രസീതി നൽകിയത്. അതുകൊണ്ട് തന്നെ ലൈസൻസിന് അപേക്ഷ നൽകിയ ആൾ കൃഷ്ണകുമാറിന് പണം നൽകിയില്ല. ഇതോടെ പഞ്ചായത്തിന്റെ സ്റ്റാന്റിങ് കൗൺസിൽ ചെയർമാൻ എന്ന ലെറ്റർ ഹെഡിൽ ഗ്രാമപഞ്ചായത്തിന്റെ സീലും കൃഷ്ണകുമാറിന്റെ ഔദ്യോഗിക സീലും വെച്ചിട്ടുള്ള കത്ത് നൽകുകയായിരുന്നു. ആ കത്ത് നൽകിയിട്ടും ഒരാഴ്ച നൽകിയിട്ടും പണം ലഭിക്കാതെ വന്നപ്പോൾ കൃഷ്ണകുമാർ യഥാർത്ഥ സ്വഭാവം പുറത്തെടുത്തു.
സിപിഎമ്മിന്റെ ലോക്കൽ കമ്മറ്റി സെക്രട്ടറി എന്ന നിലയിൽ ലോക്കൽ കമ്മറ്റിയുടെ ഒറിജിനൽ ലെറ്റർ ഹെഡിൽ ഭീഷണി കത്ത് നൽകി. ഭവിഷ്യത്ത് നേരിടേണ്ടി വരും എന്നാണ് ആ കത്തിൽ കൃഷ്ണകുമാർ വ്യക്തമാക്കിയത്. സ്ഥാപനം അടച്ചു പൂട്ടേണ്ടി വരും എന്നും കൃഷ്ണകുമാർ അതിൽ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം അഭ്യർത്ഥനയാണ് നൽകിയത്. പിന്നീട് ഭീഷണിയും. ഇതോടെയാണ് ആ വ്യക്തി എല്ലാ ഒറിജിനൽ രേഖകളും എനിക്ക് നൽകിയത്. അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ട്. അതിനാൽ കൃഷ്ണകുമാർ ഭീഷണിപ്പെടുത്തിയ വ്യക്തി പുറത്തുവരാൻ ഭയപ്പെടുകയാണ്-കൃഷ്ണദാസ് പറഞ്ഞു. പഞ്ചായത്തിന്റെ സീൽ, പഞ്ചായത്ത് ലെറ്റർ ഹെഡ്, കൃഷ്ണകുമാറിന്റെ ഒപ്പ്, ലോക്കൽ കമ്മറ്റിയുടെ ലെറ്റർ ഹെഡ് എല്ലാം ഒറിജിനൽ ആണ്. കൃഷ്ണകുമാർ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷിക്കട്ടെ-കൃഷ്ണദാസ് പറയുന്നു.
എന്നാൽ എല്ലാം വ്യാജമാണ് എന്നാണ് വാണിയംകുളം പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാനും സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായ കൃഷ്ണകുമാർ മറുനാടനോട് പ്രതികരിച്ചത്. തലയിൽ ആൾ താമസമുള്ള ആരെങ്കിലും അത്തരം കത്തെഴുതുമോ? ഇങ്ങിനെ ഒരാളെ എനിക്കറിയില്ല. ഇത്തരം ഒരു സ്ഥാപനം ഉണ്ടോ എന്നും എനിക്കറിയില്ല. അതിലെ കയ്യക്ഷരം ഒപ്പ്, എന്റേതല്ല. ലവലേശം പോലും സാമ്യമില്ല. ഒറിജിനലിലെ വെല്ലുന്ന ലെറ്റർ ഹെഡ് ആണിത്. ഇതിനോട് സാമ്യമുള്ള ലെറ്റർ ഹെഡ് ആണ് ഒറിജിനൽ ലെറ്റർ ഹെഡ്. അതിനാൽ ഞാൻ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷിക്കട്ടെ-കൃഷ്ണകുമാർ പറയുന്നു.
എന്നാൽ കൃഷ്ണകുമാർ നൽകിയ പരാതി കൃഷ്ണകുമാറിന് തന്നെ പാരയാകും എന്നാണ് പാലക്കാട് നിന്ന് വരുന്ന വിവരങ്ങൾ. കാരണം പരാതി നൽകിയ ആൾ ബിജെപി സഹായത്തോടെ ഒളിവിൽ കഴിയുന്നു. കൃഷ്ണകുമാർ എഴുതി നൽകിയ ഒറിജിനൽ ബിജെപി ജില്ലാ പ്രസിഡന്റിന്റെ കയ്യിലുമുണ്ട്. എന്തായാലും പി.കെ.ശശിക്ക് എതിരായി സിപിഎമ്മിൽ നിന്നും വന്ന സ്ത്രീപീഡന പരാതിക്ക് ശേഷം പാലക്കാട് സിപിഎം വിവാദങ്ങളിൽ തന്നെയാണ് തുടരുന്നത്. പക്ഷെ സിപിഎമ്മിന് നിഷേധിക്കാവുന്നതിലും വലിയ തെളിവുകളായി ഒറിജിനൽ തന്നെ ഫണ്ട് വിവാദത്തിൽ രാഷ്ട്രീയ എതിരാളികളുടെ കൈവശമുണ്ട്. അതുകൊണ്ട് തന്നെഈ രാഷ്ട്രീയ വിവാദത്തിലും സിപിഎം വിയർക്കേണ്ടി വരും.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍