വൈറസിന്റെ സമൂഹ വ്യാപനം തടയാനുള്ള പരിശ്രമങ്ങൾക്കിടെ ആശങ്ക വളർത്തി മരണസംഖ്യ വർധിക്കുന്നു; സൂറത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 69കാരൻ കൂടി മരിച്ചതോടെ രാജ്യത്താകെ കൊവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി; ഇന്ന് മാത്രം മരിച്ചത് മൂന്നു പേർ; മരിച്ചവരെല്ലാം ഒന്നിലധികം രോഗങ്ങൾക്ക് ചികിത്സ തേടിയിരുന്നവർ; മാരക വൈറസിനെ തുരത്താൻ നിയന്ത്രണങ്ങൾ കർശനമാക്കി ഭരണകൂടങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം തടയാനുള്ള ഊർജ്ജിത ശ്രമങ്ങളുമായി സർക്കാരുകൾ മുന്നോട്ട് പോകുമ്പോൾ രാജ്യത്ത കൊവിഡ്19 ബാധിച്ചുള്ള മരണസംഖ്യ ഉയരുന്നു. സൂറത്തിൽ വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന 69 കാരൻ കൂടി മരിച്ചതോടെ ഇന്ന മാത്രം മരണസംഖ്യ മൂന്നായി. ഇതുൾപ്പെടെ രാജ്യത്തുകൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. അതിനിടെ, ഗുജറാത്തിൽ തന്നെ വഡോദരയിൽ കോവിഡ് രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന 65കാരിക്കും മരണം സംഭവിച്ചിട്ടുണ്ട്. ഇവരുടെ കോവിഡ് പരിശോധന ഫലം പുറത്തുവന്നിട്ടില്ല.
രാജ്യത്തുകൊറോണ വൈറസ് ബാധിച്ച് മറ്റൊരു മരണം കൂടി. ഗുജറാത്ത് സൂറത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 69കാരനാണ് മരിച്ചത്. ഇതോടെ മണിക്കൂറുകൾക്കകം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് ഏഴു പേരാണ് മരിച്ചത്. ഒന്നിലധികം രോഗങ്ങളെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ആളാണ് മരിച്ചത്. സൂറത്തിൽ മരിച്ച 65കാരിയും ഒന്നിലധികം രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. എന്നാൽ ഇവർ വൈറസ് ബാധിതയായിരുന്നോ എന്നറിയാൻ പരിശോധനാ ഫലം ലഭിക്കണം.
നേരത്തെ ചികിത്സയിലായിരുന്ന 63കാരനായ മുംബൈ സ്വദേശിയും ബിഹാർ സ്വദേശിയുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. ബിഹാർ പട്ന എയിംസിൽ കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന 38 കാരനാണ് മരിച്ചത്. വൃക്ക തകരാറിനെ തുടർന്നാണ് മരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇന്നലെയാണ് ഇദ്ദേഹം മരിച്ചത്. കൊൽക്കത്തയിൽ നിന്ന് രണ്ടുദിവസം മുൻപാണ് ഇദ്ദേഹം ബിഹാറിൽ എത്തിയതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. മഹാരാഷ്ട്ര സ്വദേശിയായ 63കാരനാണ് ഇന്നലെ രാത്രി കോവിഡ് ബാധിച്ച് മരിച്ച അഞ്ചാമൻ.
ഇദ്ദേഹത്തിന് മുൻപെ തന്നെ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഹം എന്നി രോഗങ്ങൾ ഇദ്ദേഹത്തെ അലട്ടിയിരുന്നു. അതിനിടെയാണ് 63കാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ മാത്രം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 341 ആയി ഉയർന്നു.
ഇവരിൽ 41 പേർ വിദേശികളാണ്. രോഗബാധിതരുടെ എണ്ണം രണ്ടാഴ്ചക്കിടെ ഇരട്ടിയായാണ് വർധിച്ചത്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും ഏറ്റവും കൂടുതൽ കോവിഡ് ബാധ സ്ഥിരീകരിച്ചത്. രാജസ്ഥാനിൽ ഒരാഴ്ചത്തെ പൂർണ്ണ സമ്പർക്ക വിലക്ക് പ്രഖ്യാപിച്ചു.ഇതോടെ രാജ്യത്ത് 324 പേർക്ക് കൊറോണ സ്ഥീരികരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 41 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥീരികരിച്ച് ഐസൊലേഷനിലുള്ളത്. 24 കേസുകൾ ഡിസ്ചാർജ് ചെയ്തത് റിപ്പോർട്ട് ചെയ്യപ്പെടുന്നു.
കോവിഡ് 19ന്റെ സമൂഹ വ്യാപനം തടയാൻ ജനങ്ങളിൽ അവബോധം ഉണ്ടാക്കാനായി രാജ്യം ജനത കർഫ്യു ആചരിക്കുകയാണ്. രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ ആളുകൾ പുറത്തിറങ്ങരുത് എന്നാണ് നിർദ്ദേശം. ലോക്കൽ ട്രെയിനുകൾ, ബസ്, മെട്രോ തുടങ്ങി പൊതു ഗതാഗത സംവിധാനങ്ങൾ പൂർണമായും തടസ്സപ്പെട്ടു. കടകമ്പോളങ്ങൾ അടച്ചിട്ടിരിക്കുകയാണ്.കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യം നാളെ ചർച്ച ചെയ്യും. പ്രതിപക്ഷം സമ്മേളനം ചുരുക്കണമെന്ന് ആവശ്യപ്പെടും.ധനബിൽ നാളെ ലോക്സഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടും ഉണ്ട്. ജനതാ കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഡൽഹിയിലെ സാധാരണക്കാരും. നഗരത്തിലെ വസ്ത്രങ്ങൾ വൃത്തിയാക്കുന്ന ധോബി വാലകൾ ഇന്ന് തങ്ങളുടെ ജോലി നിർത്തിവെച്ച് കൊവിഡ് 19 ന്റെ പ്രതിരോധ പരിപാടികളുടെ ഭാഗമാകുകയാണ്.
ട്രെയിൻ സർവീസുകൾ റദ്ദാക്കി
മാർച്ച് 25 വരെയുള്ള രാജ്യത്തെ ട്രെയിൻ സർവീസുകളും റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്. കൊറോണവൈറസ് വ്യാപകമാകുന്ന സാഹചര്യത്തിലാണിത്.ഞായറാഴ്ച അർദ്ധരാത്രി മുതൽ പുറപ്പെടുന്ന ട്രെയിനുകളാണ് റദ്ദാക്കുക.ഇത് സംബന്ധിച്ച് റെയിൽവെ തലത്തിൽ ഉന്നത ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസിലൂടെ ചർച്ചനടത്തിവരുകയാണ്.ഇതിനകം തന്നെ മാർച്ച് 31 വരെയുള്ള നിരവധി ട്രെയിനുകൾ സർവീസ് റദ്ദാക്കിയിരുന്നു.അമ്പതിനുമുകളിൽ പ്രായമുള്ള കേന്ദ്രസർക്കാർ ജീവനക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാതെതന്നെ അവധിയിൽ പ്രവേശിക്കാമെന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയം. കൊറോണപ്പകർച്ചയുടെ സാഹചര്യത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് തീരുമാനം.
പ്രമേഹം, ശ്വാസകോശസംബന്ധവും വൃക്കസംബന്ധവുമായ അസുഖങ്ങൾ, ജീവനുഭീഷണിയുള്ള മറ്റുരോഗങ്ങൾ തുടങ്ങിയവയുള്ള ജീവനക്കാർക്ക് ഏപ്രിൽ നാലുവരെ അവധിയെടുക്കാം.മുൻകരുതൽ നടപടികളുടെ ഭാഗമായി വീടുകളിൽ കഴിയാൻ ആഗ്രഹിക്കുന്ന എല്ലാ ജീവനക്കാർക്കും അവധി ലഭിക്കുന്ന തരത്തിൽ നടപടികളിൽ അയവുവരുത്താൻ തീരുമാനമായതായി മന്ത്രാലയം അറിയിച്ചു.
ജനതാ കർഫ്യു ഏറ്റെടുത്ത് രാജ്യത്തെ ജനങ്ങൾ
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിനായി നാല് ലക്ഷത്തിലധികം പേർ പ്രതിജ്ഞയെടുത്തു.മൈ ഗവൺമെന്റ് എന്ന വെബ്സൈറ്റിലൂടെയാണ് ആളുകൾക്ക് ജനതാ കർഫ്യൂ പ്രതിജ്ഞ എടുക്കാനാവുക. ഇതിലൂടെ ആളുകൾക്ക് തങ്ങൾ സ്വമേധയാ നിരീക്ഷണത്തിലാണെന്ന് പ്രതിജ്ഞയെടുക്കാം. ഒരു സർട്ടിഫിക്കറ്റും ഇതുവഴി ലഭിക്കും.നാല് ലക്ഷത്തിലധികം പേർ ഇതിനകം പ്രതിജ്ഞ എടുത്തിട്ടുണ്ട്. പ്രതിജ്ഞ എടുത്തവരുടെ എണ്ണം ഇനിയും വർധിക്കും. പ്രതിജ്ഞ എടുക്കുന്നവരുടെ പ്രായം, ലിഗം, സംസ്ഥാനം എന്നിങ്ങനെ വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.
25 മുതൽ 45 വയസ് വരെ പ്രായപരിധിയിലുള്ളവരാണ് 71 ശതമാനവും. 71.6 ശതമാനവും പുരുഷന്മാരാണ്. ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മഹാരാഷ്ടയാണ് പ്രതിജ്ഞ എടുത്തവരുടെ പട്ടികയിൽ മുന്നിൽ. പ്രതിജ്ഞ എടുത്ത ആളുകളിൽ 30.5 ശതമാനവും മഹരാഷ്ട്രയിൽ നിന്നുള്ളവരാണ്. 9.8 ശതമാനമുള്ള തമിഴ്നാടാണ് രണ്ടാമത്.
അതേസമയം, ജനതാ കർഫ്യൂവിനോട് രാജ്യത്താകമാനം മികച്ച രീതിയിലാണ് ആളുകൾ പ്രതികരിച്ചിട്ടുള്ളത്. കേരളത്തിലടക്കം കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞു കിടക്കുകയാണ്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ ജനതാ കർഫ്യൂ രാത്രി ഒമ്പതോടെയാണ് അവസാനിക്കുക.
31 വരെ രാജസ്ഥാനിൽ കർഫ്യു
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമ്പൂർണ അടച്ചിടലിനൊരുങ്ങി രാജസ്ഥാൻ. മാർച്ച് 31 വരെ പൊതുഗതാഗത സംവിധാനങ്ങൾ നിർത്തിവെക്കുമെന്നും കടകളും ഷോപ്പിങ് മാളുകളും അടച്ചിടുമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോത് പ്രസ്താവനയിൽ അറിയിച്ചു. അവശ്യ സർവീസുകൾ മാത്രമാവും പ്രവർത്തിക്കുക. പാലും പച്ചക്കറികളും വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളും മാത്രം തുറന്ന് പ്രവർത്തിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും. ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്നവർക്ക് ഗോതമ്പ് വിതരണംചെയ്യും.
വൈറസ് വ്യാപനം നേരിടാൻ എല്ലാവരും വീടുകളിൽതന്നെ കഴിയണമെന്ന് ഗെഹ്ലോത് അഭ്യർത്ഥിച്ചു. അല്ലാത്തപക്ഷം വൈറസ് ബാധ നിയന്ത്രണാതീതമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സമ്പൂർണ അടച്ചിടലിന് ഒരുങ്ങുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് രാജസ്ഥാൻ.
പഞ്ചാബും അടച്ചു
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം സമ്പൂർണമായി അടച്ചിടാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചു. മാർച്ച് 31 വരെ അടച്ചിടാനാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഉത്തരവിട്ടത്.
ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ സേവന കടകൾ തുറന്ന് പ്രവർത്തിക്കും. അവശ്യ സർക്കാർ സർവീസുകൾക്ക് നിയന്ത്രണമുണ്ടാകില്ലെന്നും പഞ്ചാബ് സർക്കാർ അറിയിച്ചു. നിലവിൽ 13 പേർക്കാണ് പഞ്ചാബിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോർട്ട് ചെയ്തു.
നേരത്തെ രാജസ്ഥാനും സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിരുന്നു. അഹമ്മദാബാദ്, സൂറത്ത്, രാജ്കോട്ട്, വഡോദര എന്നീ നാല് ജില്ലകളിൽ മാർച്ച് 25 വരെ ഗുജറാത്ത് സർക്കാർ അടച്ചിടൽ പ്രഖ്യാപിച്ചു. വൈറസ് പ്രതിരോധത്തിന് മഹാരാഷ്ട്രയിലും ചില ജില്ലകൾ അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്.
Stories you may Like
- ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഭീകരതയിൽ നിന്നും ഇന്ത്യൻ ജനാധിപത്യം രക്ഷപ്പെടുമോ? ഡോ ശൂരനാട് രാജശേഖരൻ എഴുതുന്നു
- രാഹുലിന്റെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളി
- സ്ത്രീശാക്തീകരണത്തിന് ഊന്നൽ നൽകി സാരി വാക്കത്തോൺ
- സൂറത്ത് റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് ഒരാൾ മരിച്ചു
- രാഹുൽ ഗാന്ധി തിങ്കളാഴ്ച അപ്പീൽ നൽകും; സൂറത്ത് കോടതിയിൽ ഹാജരാകും
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്