ഏറ്റവും അടുത്തുള്ളത് കൊറോണ മരണ താണ്ഡവമാടുന്ന ഇറ്റലിയും സ്പെയിനും; രാജ്യത്ത് ആകെയുള്ളത് എല്ലാ സൗകര്യങ്ങളുമുള്ള ഒരൊറ്റ ആശുപത്രിയും; ആകെയുള്ള അഞ്ച് ലക്ഷം ആളുകളിൽ മലയാളികൾ ഉൾപ്പെടെ അയ്യായിരത്തിൽ അധികം ഇന്ത്യക്കാരും; ഇതുവരെ വൈറസ് ബാധിതരായത് 110 പേർ; ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ നിസ്സഹായരായി മാൾട്ടയിലെ ജനങ്ങൾ; എങ്ങനെയും നാട്ടിലെത്തണമെന്ന ആഗ്രഹവുമായി മലയാളികളും
മറുനാടൻ മലയാളി ബ്യൂറോ
വല്ലേറ്റ: യൂറോപ്പിൽ കൊവിഡ് 19 പടർന്ന് പിടിച്ച് ദുരിതം വിതയ്ക്കുന്ന ഇറ്റലിയോടും സ്പെയിനോടും ചേർന്ന് കിടക്കുന്ന ചെറു ദ്വീപായ മാൾട്ട അതീവ ഗുരുതരമായ അവസ്ഥയിൽ. കേരളത്തിലെ കൊല്ലം ജില്ലയുടെ അത്ര മാത്രം വലിപ്പമുള്ള ഈ ചെറുദ്വീപിൽ അഞ്ച് ലക്ഷത്തോളം ജനങ്ങളാണ് തിങ്ങിപ്പാർക്കുന്നത്, മലയാളികൾ ഉൾപ്പെടെ അയ്യായിരത്തിൽ അധികം ഇന്ത്യക്കാരാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. ഇന്നലെരാത്രി വരെ അവിടെ റിപ്പോർട്ട് ചെയ്തത് 110 കൊറോണ കേസുകളാണ്. സ്ഥിതി അതീവ ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. രാജ്യത്ത് എല്ലാസൗകര്യങ്ങളുമുള്ള ഒരു ആശുപത്രി മാത്രമാണ് ആകെ ഉള്ളത്. 150 ആളിൽ കൂടുതൽ അസുഖ ബാധിതരായി എത്തിയാൽ ഉൾക്കൊള്ളാനുള്ള സൗകര്യം ഇവിടെ ഇല്ല. ഇന്ന് എത്രപേർ രോഗ ബാധിതരായിട്ടുണ്ട് എന്ന വിവരം അറിയണമെങ്കിൽ പ്രാദേശിക സമയം 12 കഴിയണം.
ദിനം പ്രതി അസുഖ ബാധിതരുടെ എണ്ണം കൂടുന്നതിനിടെ ഇവിടെ അകപ്പെട്ടിട്ടുള്ള മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ഭീതിയിലാണ്. രോഗം നിയന്ത്രണാധീതമായി പടരുന്ന ഇറ്റലിയുടെ അതേ സിസ്റ്റമാണ് ഇവിടെയും പിന്തടരുന്നത് എന്നതാണ് ആളുകളെ കൂടുതൽ ഭയപ്പെടുത്തുന്നത്. ആഹാര പദാർത്ഥങ്ങൾ പോലും എത്തിക്കുന്നത് ഇറ്റലിയിൽ നിന്നാണ്. വിദ്യാർത്ഥികളും ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന ആളുകളുമാണ് ഇന്ത്യക്കാരായി ഇവിടെ ഉള്ളത്.
ഇറ്റലിയിലെ വിവരങ്ങൾ പുറത്ത് വന്നതോടെ ഭീതിയിലാണ് ഇവിടെുള്ള മലയാളികൾ. മാൾട്ടയുടെ തൊട്ടടുത്തുള്ള രണ്ട് രാജ്യങ്ങളാണ് ഇറ്റലിയും സ്പെയിനും. രണ്ടിടങ്ങളിലും കൊറോണ വൈറസ് പടർന്ന് പിടിച്ചിരിക്കുകയാണ്. ചികിത്സാ സൗകര്യങ്ങളോ ആശുപത്രിയോപോലും ഇല്ലാത്തത് വളരെ ഭീതിയോടെയാണ് ഇവിടെ ആളുകൾ ചൂണ്ടിക്കാണിക്കുന്നത്. ഒരു കപ്പലിൽ അകപ്പെട്ട അവസ്ഥയിലാണ് ഇവിടെയുള്ള അഞ്ച് ലക്ഷം ആളുകൾ.
ഇതിനിടയിലും മലയാളികൾ ഉൾപ്പെടെയുള്ള ആളുകളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യാ സർക്കാർ നടത്തുന്നുണ്ട് എന്നാണ് വിവരം. മാൾട്ടയിൽ നിന്നും കേരളത്തിലേക്ക് നേരിട്ട് ഫ്ലൈറ്റ് ചാർട്ട് ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതേസമയം,മാൾട്ട മലയാളി അസോസിയേഷൻ സംഘടനാ പ്രവർത്തനം നടത്തുകയാണ് എന്ന ആരോപണവും ഇവിടെ കുടുങ്ങി കിടക്കുന്നവർ ഉയർത്തുന്നു. മാൾട്ട മലയാളി അസോസിയേഷൻ തങ്ങളുടെ ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത് മാൾട്ടയിൽ നിന്നും കേരളത്തിലേക്കുള്ള ഫ്ലൈറ്റിൽ കയറാൻ മുൻഗണന ലഭിക്കുന്നതിനുള്ള യോഗ്യതകളിൽ ഒന്ന് അസോസിയേഷൻ അംഗത്വമാണ്. യാത്രക്കാരെ നിശ്ചയിക്കാനുള്ള അവകാശം സംഘടനക്ക് ഉണ്ടെന്നും ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, മാൾട്ട മലയാളി അസോസിയേഷൻ അംഗങ്ങൾ എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കും എന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.
മാൾട്ട മലയാളി അസോസിയേഷന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..
Malta Malayalee Association and Healthmark jointly trying to arrange a direct flight to Kerala and back, to help the people in need. If h governments agrees and documentations done ,there is already a chartered flight ready to go. The Ministry of external affairs working on it. Those who wish to go to Kerala or come to Malta(with a valid VISA), please sent us email on
sent email with the following details.
FULL NAME
CONTACT PHONE NUMBER
COMPANY NAME
REASON TO GO TO KERALA
or
REASON TO COME TO MALTA
Please Note- preferences given to pregnant women, kids,elderly people and MMA members. The organizers have the right of selection of passengers and there will be flight ticket charges(approximately euro 500). Flight confirmation depends on h Maltese and Indian government decisions and changes in the plans might be made.
wats up message your enquirers to - +356 77116631, +356 77548694, +356 77111108
മാൾട്ട മലയാളി അസോസിയേഷനും ഹെൽത്ത്മാർക്കും സംയുക്തമായി ആവശ്യമുള്ള ആളുകളെ സഹായിക്കുന്നതിനായി കേരളത്തിലേക്കും തിരിച്ചുമുള്ള നേരിട്ടുള്ള ഫ്ലൈറ്റ് ക്രമീകരിക്കാൻ ശ്രമിക്കുന്നു. രണ്ട് സർക്കാരുകളും സമ്മതിക്കുകയും ഡോക്യുമെന്റേഷനുകൾ നടത്തുകയും ചെയ്താൽ, ചാർട്ടേഡ് ഫ്ലൈറ്റ് പോകാൻ തയ്യാറാണ്. വിദേശകാര്യ മന്ത്രാലയം അതിൽ പ്രവർത്തിക്കുന്നു. കേരളത്തിലേക്ക് പോകാനോ മാൾട്ടയിലേക്ക് വരാനോ ആഗ്രഹിക്കുന്നവർ (സാധുവായ വിസയുമായി), ഞങ്ങൾക്ക് ഇമെയിൽ അയയ്ക്കുക
ഇനിപ്പറയുന്ന വിശദാംശങ്ങളോടെ ഇമെയിൽ അയച്ചു.
പൂർണ്ണമായ പേര്
ഫോൺ നമ്പർ ബന്ധപ്പെടുക
കമ്പനി പേര്
കേരളത്തിലേക്ക് പോകാനുള്ള കാരണം
അഥവാ
മാൾട്ടയിലേക്ക് വരാനുള്ള കാരണം
ദയവായി ശ്രദ്ധിക്കുക- ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, എംഎംഎ അംഗങ്ങൾ എന്നിവർക്ക് മുൻഗണനകൾ. യാത്രക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം സംഘാടകർക്ക് ഉണ്ട്, കൂടാതെ ഫ്ലൈറ്റ് ടിക്കറ്റ് ചാർജുകളും (ഏകദേശം 500 യൂറോ) ഉണ്ടായിരിക്കും. ഫ്ലൈറ്റ് സ്ഥിരീകരണം മാൾട്ടീസ്, ഇന്ത്യൻ സർക്കാർ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു, കൂടാതെ പദ്ധതികളിൽ മാറ്റങ്ങൾ വരുത്താം.
+356 77116631, +356 77548694, +356 77111108 എന്ന വിലാസത്തിലേക്ക് നിങ്ങളുടെ സന്ദേശമയയ്ക്കുക
ലോകത്തുകൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 18,887 ആയി. നിലവിൽ 295,291 പേരാണ് കൊറോണ വൈറസ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 13,269 പേരുടെ സ്ഥിതി ഗുരുതരമാണെന്നാണ് വിവരം. ഇറ്റലി, സ്പെയിൻ, അമേരിക്ക എന്നി രാജ്യങ്ങളിൽ ദിവസം ചെല്ലുന്തോറും കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം വലിയ തോതിലാണ് ഉയരുന്നത്. ഇറ്റലിയിൽ ഇന്നലെ 743 പേരും സ്പെയിനിൽ 680 പേരും അമേരിക്കയിൽ 222 പേരുമാണ് മരിച്ചത്.
ഫ്രാൻസിൽ 240 പേരും ഇറാനിൽ 122 പേരും ബ്രിട്ടണിൽ 87 പേരും കഴിഞ്ഞ 24 മണിക്കൂറിനിടെ മരണമടഞ്ഞു. ഇറ്റലിയിൽ ഇതോടെ ആകെ മരണം 6,820 ആയി. ചൈനയിൽ 3,277 പേരും സ്പെയിനിൽ 2,991 ഉം ഇറാനിൽ 1,934 ഉം ഫ്രാൻസിൽ 1,100 പേരും അമേരിക്കയിൽ 775 പേരുമാണ് ഇതുവരെ മരണമടഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍