കാൻസറിന് ബദൽ ചികിത്സ നിർദ്ദേശിക്കുന്ന മോഹനൻ വൈദ്യരെ കളിയാക്കുന്നവർ വായിച്ചറിയുക; കീമോതെറാപ്പി നടത്തിയാൽ കാൻസർ പടരാനും വീണ്ടും വരാനും കാരണമാകുമെന്ന് ന്യൂയോർക്കിൽ ഗവേഷകരുടെ കണ്ടുപിടിത്തം
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: കാൻസർ വന്നാൽ സാധാരണ ചെയ്യാറുള്ള ചികിത്സകളിലൊന്നാണ് കീമോ തെറാപ്പി. എന്നാൽ ഇതിന് പകരം ബദൽ ചികിത്സ വേണമെന്ന് നിർദ്ദേശിക്കുന്ന മലയാളി ചികിത്സകൻ മോഹനൻ വൈദ്യരെ പോലെ നിരവധി പേരുണ്ട്. മനുഷ്യ ശരീരത്തിലെ അസുഖങ്ങൾ കണ്ടെത്താനും ഭേദമാക്കുവാനും യന്ത്രങ്ങൾക്കാവില്ല കഴിക്കുന്ന മരുന്നുകളിൽ ഭൂരിഭാഗവും മാരകമായ വിഷാംശമാണെന്നും പ്രചരിപ്പിക്കുന്ന വ്യക്തിയാണ് മോഹനൻ വൈദ്യർ. ഏറെ പൊതുജന പിന്തുണയും ഉണ്ട്. അതിനിടെ വീണ്ടും മോഹനൻ വൈദ്യർക്കെതിരെ പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്. ഇതിൽ മനംനൊന്ത് ചികിൽസ നിർത്താനൊരുങ്ങുകയാണ് വീണ്ടും മോഹനൻ വൈദ്യർ.
മനുഷ്യ ശരീരത്തിലെ ഒരു അവയവത്തിന്റെ പ്രവർത്തനത്തെകുറിച്ച് മനസ്സിലാക്കാൻ യന്ത്രങ്ങൾക്ക് കഴിയില്ല പിന്നെ എങ്ങനെയാണ് അത്തരം യന്ത്രങ്ങളുടെ സഹായത്താലുള്ള ചികിത്സാ രീതി ഫലവത്താവുക എന്നാണ് മോഹനൻ വൈദ്യർ ചോദിക്കുന്നത്. ചിട്ടയായ ജീവിത ശൈലി മാത്രമാണ് രോഗം എന്ന അവസ്ഥയിൽനിന്നുള്ള ഏക രക്ഷ എന്നും നാം കഴിക്കുന്ന ഭക്ഷണം പിന്നെ അതിന്റെ ശരിയായ ദഹന പ്രക്രിയ എന്നീ വസ്തുതകളുടെ ശരിയായ അറിവ് തുടങ്ങിയവയാണ് ആരോഗ്യമുള്ള ശരീരത്തിനാധാരമെന്നാണ് മോഹനൻ വൈദ്യരുടെ പക്ഷം. പക്ഷേ എതിർപ്പുകൾ അതി ശക്തമാണ്. അവർക്ക് നാട്ടു വൈദ്യന്മാർ പറയുന്നതിനെ വിശ്വസിക്കാൻ പറ്റുന്നില്ല. എന്നാൽ അവർ പറയുന്നതിൽ കാര്യമുണ്ടെന്നാണ് ന്യൂയോർക്കിലെ ഗവേഷകരുടെ പുതിയ കണ്ടെത്തൽ.അതായത് കീമോതെറാപ്പി നടത്തിയാൽ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാവുകയെന്നാണ് പുതിയ കണ്ടെത്തൽ.
കീമോയ്ക്ക് വിധയമായാൽ കാൻസർ പടരാനും അത് വീണ്ടും വരാനും കാരണമാകുമെന്നാണ് ന്യൂയോർക്കിലെ ആൽബർട്ട് ഐൻസ്റ്റീൻ കോളജ് ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. സ്തനാർബുദം ബാധിച്ചവർക്കടക്കം ആദ്യത്തെ മാർഗമെന്ന നിലയിലാണ് കീമോ പ്രയോഗിച്ച് വരുന്നത്. എന്നാൽ ഇതൊരു ഹ്രസ്വകാല പരിഹാരം മാത്രമാണെന്നാണ് ന്യൂയോർക്കിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കീമോ ചെയ്യുന്നത് മൂലം ട്യൂമറുകൾ ചുരുങ്ങുമെങ്കിലും അതേ സമയം ട്യൂമറുകൾ ബ്ലഡ് സിസ്റ്റത്തിലേക്ക് പടരാൻ ഇത് വാതിൽ തുറക്കുന്നുണ്ടെന്നും ഇതിനെ തുടർന്ന് കാൻസർ പൂർവാധികം ശക്തിയോടെ തിരിച്ച് വരുമെന്നുമാണ് അവർ മുന്നറിയിപ്പേകുന്നത്. പൊതുവെ ക്യാൻസർ ചികിത്സിച്ച് മാറ്റാൻ ബുദ്ധുമുട്ടാണ്. ഇത് ഒരിക്കൽ മറ്റ് അവയവങ്ങളിലേക്ക് പടർന്നാൽ ഗുരുതരാവസ്ഥയായ സ്റ്റേജ് 4ലെത്തിച്ചേരുന്നു.
കീമോതെറാപ്പിക്ക് വിധേയരാകുന്ന രോഗികളുടെ ട്യൂമറുകളുടെ ഗതിയെക്കുറിച്ച് മികച്ച രീതിയിൽ നിരീക്ഷിക്കുന്നതിനുള്ള ഒരു വഴി കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഇന്നലെ പ്രസിദ്ധീകരിച്ച പഠനത്തിന്റെ മുഖ്യ ഓഥറായ ഡോ. ജോർജ് കരാഗിയാനിസ് വെളിപ്പെടുത്തുന്നത്. ചെറിയ തോതിൽ ട്യൂമറുള്ളവർക്ക് കീമോ കൊടുത്തതിന് ശേഷം അത് വ്യാപിക്കുന്നുവെന്നാണ് തങ്ങൾക്ക് കണ്ടെത്താൻ സാധിച്ചതെന്നും അതിനാൽ കീമോയ്ക്ക് പകരം ഓപ്പറേഷൻ നടത്തി പിന്നീട് കീമോ തെറാപ്പി നിർവഹിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.
ക്യാൻസർ ബാധിച്ചാൽ കീമൊതെറാപ്പി കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് വാദിച്ചതിനെ തുടർന്ന് ഏറെ വിമർശനം നേരിടേണ്ടി വന്ന മലയാളി ചികിത്സകനാണ് മോഹനൻ വൈദ്യർ.ഏതെങ്കിലും രോഗിക്ക് കീമോ ചെയ്യുമ്പോൾ അത് ഒരു മനുഷ്യനെ കൊല്ലുന്നതിന് സമമാണെന്നാണ് വൈദ്യർ മുന്നറിയിപ്പേകിയിരുന്നത്. ഏതെങ്കിലും ഒരു ക്യാൻസറിന് കീമോ ചെയ്യുമ്പോൾ ആ രോഗിക്ക് തന്നെ ബ്ലഡ് കാൻസർ ഉണ്ടാകുമെന്നും മോഹനൻ വൈദ്യർ മുന്നറിയിപ്പേകിയിരുന്നു. കീമോ തെറാപ്പി ചെയ്തതിന് ശേഷം അഞ്ച് വർഷത്തിലധികം ജീവിക്കുന്ന ക്യാൻസർ രോഗികൾ കുറവാണെന്നാണ് വൈദ്യർ പറയുന്നത്. ക്യാൻസർ മാറില്ലെന്ന് മാത്രമല്ല കീമോ തെറാപ്പി മൂലം ശരീരം ആകമാനം നശിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.
അതായത് ഇതിനെ തുടർന്ന് കണ്ണിന്റെ കാഴ്ച കുറയുകയും തലമുടി കൊഴിയുകയും ആർത്തവവിരാമം സംഭവിക്കുകയും എല്ലുകൾക്ക് ബലം കുറയുമെന്നും വൃക്കകൾ തകരുമെന്നും കരൾ നശിക്കുമെന്നും വൈദ്യർ മുന്നറിയിപ്പേകുന്നു. കാൻസർ എന്നത് മാറാരോഗമല്ലെന്നും വിദ്രതിയും അർബുദവുമാണ് കാൻസർ എന്ന പേരിൽ മനുഷ്യരെ ഭയപ്പെടുത്തുന്നതെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. ഇവ രണ്ടിനേയും നിസ്സാരമായ ചില മരുന്നുകൾ കൊണ്ട് പണ്ട് വൈദ്യന്മാർ മാറ്റിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ക്യാൻസർ എന്നത് മരുന്നു മാഫിയ കെട്ടിച്ചമച്ചുണ്ടാക്കിയ സൃഷ്ടിയാണെന്നും വൈദ്യർ വാദിച്ചിരുന്നു. എന്നാൽ തങ്ങളുടെ മരുന്ന് കച്ചവടത്തിന് വൈദ്യർ കടുത്ത ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ മരുന്ന് മാഫിയ വൈദ്യർക്കും കുടുംബത്തിനും നേർക്ക് കടുത്ത ഭീഷണിയുമായി രംഗത്തെത്തിയതോടെ ഇദ്ദേഹം ചികിത്സ നിർത്തുകയും ചെയ്തിരുന്നു.
ഏതായാലും ന്യൂയോർക്കിലെ ഗവേഷകരുടെ പുതിയ കണ്ടെത്തൽ വൈദ്യരുടെ നിലപാടുകൾക്ക് ശാസ്ത്രീയമായ പിന്തുണയാണേകിയിരിക്കുന്നത്. ഇതോടെ ഇത് സംബന്ധിച്ച നീക്കം ആഗോളതലത്തിൽ ത്വരിതപ്പെടുമെന്ന പ്രതീക്ഷയും ശക്തമായിരിക്കുകയാണ്.
Stories you may Like
- 'കോയിവൂൾഫ്' പുതിയ ജീവി വർഗമാണോ?
- രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം അടിമുടി കോപ്പിയടി; അലോഷ്യസ് സേവ്യർ
- ഗ്രാമീണ ഗവേഷക സംഗമം തൃശ്ശൂരിൽ; ഒക്ടോബർ ഏഴുവരെ അപേക്ഷിക്കാം
- കൊച്ചി അടക്കമുള്ള നഗരങ്ങളെ ഈ നൂറ്റാണ്ടിൽ തന്നെ കടൽ കൊണ്ടു പോകുമോ?
- പാക്കിസ്ഥാനിലേയും ചൈനയിലേയും ആളുകൾ ബുദ്ധിമുട്ടുന്നത് ഇന്ത്യാക്കാരെക്കാൾ കൂടുതൽ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍