ചെക് പോസ്റ്റിൽ സിസിടിവി കണ്ട് ഞെട്ടുന്ന വിജിലൻസുകാർ! സുതാര്യതയ്ക്ക് വേണ്ടി ക്യാമറ വച്ചത് എന്തിനെന്ന വിചിത്ര ചോദ്യവുമായി അഴിമതി നിരോധന അന്വേഷണ ഏജൻസി; മോട്ടോർ വാഹന വകുപ്പിനെതിരെ നൽകിയ റിപ്പോർട്ട് ഞെട്ടിച്ചത് മുഖ്യമന്ത്രിയേയും; വിജിലൻസ് എത്തുന്നത് പണപിരിവിനെന്ന എം വി ഐ മാരുടെ പരാതി ഗൗരവത്തോടെ എടുക്കാൻ സർക്കാരും; വിജിലൻസിനെ പൂട്ടാൻ സൂപ്പർ വിജിലൻസ് വരുമോ ?
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം. വാളയാർ ചെക്ക് പോസ്റ്റിൽ ഈ മാസം 11ന് നടത്തിയ പരിശോധയിലാണ് നാല് ക്യാമറകൾ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചതായി കണ്ടെത്തിയെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സർക്കാർ അനുമതി കൂടാതെ വാളായാർ ഇൻ ചെക്ക് പോസ്റ്റിൽ സി സി ടി വി സ്ഥാപിച്ചുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാലക്കാടുള്ള ഒരു ഏജൻസിയെ കൊണ്ട് ആർ ടി ഒ ഓഫീസ് പരിസരത്ത് അനധികൃതമായി ക്യാമറ സ്ഥാപിച്ചതെന്ന് കണ്ടെത്തിയതെന്ന് വിജിലൻസ് ഡയറക്ടർ അനിൽ കാന്ത് ഐ പി എസ് സർക്കാരിന് നല്കിയ റിപ്പോർട്ടിലുള്ളത്.
റിപ്പോർട്ട് കണ്ട് മുഖ്യമന്ത്രി ഞെട്ടി. ചെക്കു പോസ്റ്റുകൾ സുതാര്യതയിലേക്ക് മാറുന്നതിൽ വിജിലൻസിന് എന്താണ് കണ്ണു കടിയെന്ന് ഗതാഗത മന്ത്രിയെ വിളിച്ചു ആരാഞ്ഞുവെന്നാണ് വിവരം. എന്നാൽ സർക്കാർ അനുമതിയോടെയാണ് ചെക്ക് പോസ്റ്റിൽ ക്യാമറ സ്ഥാപിച്ചതെന്ന് ഗതാഗത മന്ത്രി അന്വേഷണം നടത്തിയ ശേഷം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. എല്ലാ ചെക്ക് പോസ്റ്റുകളിലും ക്യാമറ സ്ഥാപിക്കാൻ ട്രാൻസ് പോർട്ട് കമ്മീഷണർ ആസ്ഥാനത്തു നിന്നും ഈ മാസം മൂന്നാം തിയ്യതി രേഖാ മൂലം നിർദ്ദേശം നല്‍കിയിരുന്നുവെന്നും അത് നടപ്പിലാക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും ഉത്തരവ് സഹിതം മുഖ്യമന്ത്രിക്ക് ഗതാഗത മന്ത്രി മറുപടി നല്‍കിയെന്നാണ് അറിയുന്നത്.
ഗതാഗത കമ്മീഷറേറ്റിൽ നിന്നും ഉത്തരവ് നല്‍കും മുൻപ് തന്നെ സംസ്ഥാന സർക്കാരിൽ നിന്നും ചെക്കു പോസ്റ്റുകളിൽ ക്യാമറ സ്ഥാപിക്കണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ഗതാഗത കമ്മീഷണറേറ്റ് ഉത്തരവിറക്കിയത്. തങ്ങൾക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എന്തോ വലിയ പാതകം കണ്ടെത്തി എന്ന രീതിയിൽ സർക്കാരിനെ സമീപിച്ച വിജിലൻസ് ഇപ്പോൾ പുലിവാല് പിടിച്ച അവസ്ഥയിലാണ്. ഇതിനിടെ ഒരു കൂട്ടം മോട്ടർ വാഹന ഇൻസ്പെക്ടർമാർ വിജിലൻസിനെതിരെ ഗതാഗത മന്ത്രിക്ക് നല്കിയ പരാതിയും ഗതാഗതമന്ത്രി മുഖ്യമന്ത്രിയെ കാണിച്ചുവെന്നാണ് വിവരം.
വിജിലൻസിനെതിരെ മോട്ടോർ വാഹന ജീവനക്കാർ നൽകി പരാതിയിൽ പറയുന്നത് ഇങ്ങനെ.
മുൻപ് എങ്ങും ഇല്ലാത്ത വിധം തുടരെ തുടരെ വിജിലൻസ് ഉദ്യോഗസ്ഥർ ചെക്ക് പോസ്റ്റുകളിൽ എത്തി ജോലി തടസപ്പെടുത്തുന്നു. എന്നാൽ വിജിലൻസ് പരിശോധനക്ക് ഞങ്ങൾ എതിരല്ല, പക്ഷേ വിജിലൻസ് ചെയ്യുന്നത് അധാർമ്മികമായ കാര്യങ്ങളാണ് ചെക്ക് പോസ്റ്റിലെ ആർ ടി ഒ ഓഫീസിന് മുന്നിൽ വന്ന് നിന്ന് എം വി ഐ യാണന്ന് പരിചയപ്പെടുത്തി പണ പിരിവ് നടത്തിയശേഷം ഓഫീസിൽ ഡ്യൂട്ടിയൽ ഉള്ള ജീവനക്കാരനെ കൈക്കൂലി വാങ്ങിയെന്ന് കുറ്റം ചുമത്തി നടപടി സ്വീകരിക്കുന്നു. എം വി ഐ മാർക്കും എ എം വി ഐ മാർക്കും ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിൽ നിയന്ത്രണം വന്നശേഷമാണ് വിജിലൻസിന്റെ പീഡനം ഉണ്ടായി തുടങ്ങിയത്. മുൻ കാലങ്ങളിൽ പരാതി ഉണ്ടായ്ൽ പോലും വിജിലൻസ് ചെക്ക് പോസ്റ്റുകളിൽ പേരിന് മാത്രമാണ് പരിശോധന നടത്തിയിരുന്നത്.
അയപ്പ ഭക്തരിൽ നിന്നും വിജിലൻസ് പണം പിരിക്കുന്നു. അതും ആർ ടി ഓ മാരുടെ തലയിൽ കെട്ടി വെയ്ക്കുന്നു. അതു കൊണ്ട് തന്നെ എല്ലാ ചെക്ക് പോസ്റ്റുകളിലും സി സി ടിവി ക്യാമറ ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ക്യാമറ ഇല്ലാത്ത ചെക്ക് പോസ്റ്റുകളിൽ ഉടൻ ക്യാമറ സ്ഥാപിക്കണമെന്നും ആവിശ്യപ്പെടുന്നു. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത് ചെക്ക് പോസ്റ്റുകൾ നിയന്ത്രിക്കുന്നത് ഇപ്പോൾ അഴിമതിക്കാരല്ലന്നാണ്. കാരണം മുൻപ് ഏത് ഉദ്യോഗസ്ഥനും ചെക്ക് പോസ്റ്റ് ഡ്യൂട്ടി വാങ്ങി പോകാം. സ്വാധീനവും കാശും മാത്രം മതിയായിരുന്നു. ഒരു വർഷത്തേക്ക് അഞ്ചും ഏഴും ലക്ഷം രൂപ വരെ കൈക്കൂലി കൊടുത്താണ് പണ്ട് പലരും ചെക്ക് പോസ്റ്റുകളിൽ ഡ്യൂട്ടിക്ക് എത്തിയിരുന്നത്. ഇന്ന് അതല്ല സ്ഥിതി.
അഴിമതി രഹതരായ ഒരു കൂട്ടം ഉദ്യോഗസ്ഥർ നിരന്തരം ആവിശ്യപ്പെട്ടതു പ്രകാരം എൽ ഡി എഫ് സർക്കാർ വന്ന ശേഷം കേരളത്തെ നാലു സോണുകളായി തിരിച്ച് എല്ലാ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്കും ചെക്ക് പോസ്റ്റ് ഡ്യൂട്ടി നിർബന്ധമാക്കി റൊട്ടേഷൻ വ്യവസ്ഥയിലാണ് ഡ്യൂട്ടി ക്രമീകരണം. അതു കൊണ്ട് തന്നെ ഒരു ഉദ്യോഗസ്ഥന് ശരാശരി ഒരു വർഷത്തിൽ ഒരിക്കൽ മാത്രമേ ചെക്ക് പോസ്റ്റ് ഡ്യൂട്ടി ലഭിക്കുന്നുള്ളു. പിന്നീട് അടുത്ത ഊഴം ലഭിക്കണമെങ്കിൽ ആ സോണിലെ മുഴുവൻ എം വി ഐമാരും ചെക്ക് പോസ്റ്റ് ഡ്യൂട്ടി ചെയ്തുവെന്ന് ഉറപ്പു വരുത്തണം. വാളായാർ ചെക്ക് പോസ്റ്റിൽ ഇപ്പോൾ നിയമനം ലഭിച്ചത്.
അടുത്തിടെ ജോലിയിൽ കയറിയ സേഫ് സോൺ ചുമതലയിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർക്കാണ്. ഇതിൽ കലിപൂണ്ട സ്ഥിരം ചെക്ക് പോസ്റ്റ് ഡ്യൂട്ടി മാത്രം നോക്കിയിരുന്നു ഉദ്യോഗസ്ഥർ വിജിലൻസുമായി ഒത്തുകളിച്ചാണ് ഇപ്പോഴത്തെ പരിശോധ പ്രഹസനമെന്നാണ് ഇവരുടെ പരാതി. കാരണം ചെക്ക് പോസ്റ്റുകളിൽ മാത്രം സ്ഥിരം ഡ്യൂട്ടി നോക്കുന്ന മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ ഒരു വർഷത്തെ ശമ്പളത്തിന് പുറമെയുള്ള വരുമാനം തന്നെ അൻപ്ത ലക്ഷത്തിനും ഒരു കോടിക്കും ഇടയിലായിരുന്നു. ഇവരിൽ പലരും വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിലും മറ്റു വകുപ്പ തല നടപടികളിലും അന്വേഷണം നേരിടുന്നുണ്ട്.
എന്തായാലും മോട്ടർ വാഹന വകുപ്പ് ഉദ്യാഗസ്ഥരുടെ പരാതി അങ്ങനെ കളയാൻ സർക്കാർ ഒരുക്കമല്ലന്ന സൂചനയാണ് ലഭിക്കുന്നത്. ഡ്യൂട്ടി റൊട്ടേഷൻ വന്ന ശേഷമുള്ള വിജിലൻസിന്റെ നടപടിയും അതിന് മുൻപുള്ള വിജിലൻസിന്റെ നീക്കവും പ്രത്യേകം പ്രത്യേകം പരിശോധിക്കാനാണ് ഗതാഗത വകുപ്പിന്റെ നീക്കം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ആശിർവാദവും ഉണ്ടെന്നാണ് സൂചന.
Stories you may Like
- ഗോവിന്ദാപുരം ചെക്പോസ്റ്റിൽ വിജിലൻസ് പരിശോധന
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- രാജകുമാരി ബിവറേജസ് ഔട്ട് ലെറ്റിൽ വിജിലൻസ് റെയ്ഡ്
- തൂണിലും തുരുമ്പിലും കാശ് ഒളിപ്പിക്കുന്ന ജാലവിദ്യയുമായി വാളയാറിലെ ഉദ്യോഗസ്ഥർ!
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍