അൺലോക്കിന് പിന്നാലെ സ്ഥലമാറ്റ ഉത്തരവ്; ഓണം നാളിൽ പെട്ടിയും കിടക്കയും എടുത്ത് കാനറാ ബാങ്ക് ഓഫീസർമാരിൽ പലരും യാത്രയായത് കോവിഡ് ശക്തമായ സംസ്ഥാനങ്ങളിലേക്ക്; കോവിഡ് ചൂണ്ടിക്കാട്ടി സ്ഥലം മാറ്റം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും മാറ്റമില്ല; ജൂണിനു മുൻപ് നടപ്പിലാക്കേണ്ട സ്ഥലംമാറ്റമാണ് ഇപ്പോൾ നടപ്പിലാക്കിയതെന്ന് ബാങ്കിങ് വൃത്തങ്ങൾ; തീരുമാനം റദ്ദാക്കൽ പ്രായോഗികമല്ലെന്ന് എഐബിഒഎ മറുനാടനോട്; കോവിഡ് കാലത്ത് വന്ന ട്രാൻസ്ഫറിൽ വെള്ളം കുടിച്ച് കനറാ ബാങ്ക് ജീവനക്കാർ

എം മനോജ്കുമാർ
തിരുവനന്തപുരം: നിനച്ചിരിക്കാതെ കോവിഡ് കാലത്ത് വന്ന ട്രാൻസ്ഫർ ബാങ്കിങ് മേഖലയിലെ ജീവനക്കാരെ ബുദ്ധിമുട്ടിലാക്കി. കോവിഡ് കാരണം ട്രാൻസ്ഫർ ഉണ്ടാകില്ലെന്ന് കരുതി സ്വസ്ഥതയോടെ ജോലി ചെയ്തിരുന്ന ജീവനക്കാർക്ക് ആണ് പൊടുന്നനെ ഈ ഓണം നാളുകളിൽ പെട്ടിയും കിടക്കയും എടുത്ത് കോവിഡ് പടരുന്ന സംസ്ഥാനങ്ങളിലേക്ക് തന്നെ ട്രാൻസ്ഫർ ലഭിച്ചത്. ഓണം നാളുകളിൽ കനറാ ബാങ്ക് ഏർപ്പെടുത്തിയ പൊടുന്നനെയുള്ള ട്രാൻസ്ഫർ കാരണം ഓഫീസർമാരാണ് വെള്ളം കുടിച്ചത്. കുട്ടികളെയും ഭർത്താവിനെയും തനിച്ചാക്കി പെട്ടെന്ന് തന്നെ ഇവർക്ക് കോവിഡ് ശക്തമായ സംസ്ഥാനങ്ങളിലേക്ക് തിരിക്കേണ്ടി വന്നു. കുട്ടികളുടെ പഠന കാര്യത്തിലും സ്കൂൾ മാറ്റത്തിലുമൊക്കെ പ്രശ്നങ്ങൾ വന്നു പെടുകയും ചെയ്തു. ഇതാണ് ജീവനക്കാരെ വിഷമിപ്പിച്ചത്.
പഞ്ചാബ് നാഷണൽ ബാങ്കും എസ്ബിഐയുമൊക്കെ അൺ ലോക്ക് ഫോർ പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ സ്ഥലംമാറ്റങ്ങൾ നടത്തിയിരുന്നു. പൊതുമേഖലയിലെ വൻകിട ബാങ്കായ കാനറാ ബാങ്ക് ഈ സ്ഥലം മാറ്റം നടത്തിയിരുന്നില്ല. എന്നാൽ അൺലോക്ക് ഫോർ പ്രഖ്യാപിച്ചതിനെ തുടർന്ന് ബാങ്ക് ഓഫീസർമാർക്കുള്ള ട്രാൻസ്ഫർ ബാങ്ക് ധൃതി പിടിച്ച് നടപ്പിലാക്കുകയായിരുന്നു. ഇതാണ് ഓഫീസർമാർക്ക് വിനയായത്. ഓഫീസർമാർ ആയതിനാൽ അന്തർ സംസ്ഥാന ട്രാൻസ്ഫർ ആണ് നടന്നത്. അതിനാൽ തന്നെ ഒരു മുന്നൊരുക്കവും കൂടാതെ ഇവർക്ക് യാത്ര തിരിക്കുകയും താമസസ്ഥലം ഉൾപ്പെടെയുള്ളവ ധൃതി പിടിച്ച് കണ്ടെത്തുകയും ചെയ്യേണ്ടി വന്നു. രണ്ടു വശത്തേക്കുമായി പതിനായിരത്തോളം പേർക്കാണ് മാറ്റം വന്നത്. പലർക്കും സംസ്ഥാനം വിട്ടു പോകേണ്ടി വന്നപ്പോൾ പലർക്കും സംസ്ഥാനത്തിനകത്തേക്ക് തിരികെ വരാനും കഴിഞ്ഞിട്ടുണ്ട്..
മറ്റു പൊതുമേഖലാ ബാങ്കുകൾ ജൂലൈ മുതൽ തന്നെ ട്രാൻസ്ഫർ നടത്തിയിരുന്നു. പക്ഷെ കാനറാ ബാങ്ക് ട്രാൻസ്ഫർ വൈകിപ്പിച്ചു. അതുകൊണ്ട് തന്നെ വർഷം കഴിയാനായ വേളയിൽ ഇനി ട്രാൻസ്ഫർ വരില്ലെന്നാണ് ജീവനക്കാർ കരുതിയത്. ട്രാൻസ്ഫർ വന്നപ്പോൾ കുഞ്ഞുകുട്ടി പരാധീനതകൾ ഉള്ളവർ വിഷമത്തിലായി. ചിലർക്ക് ഭർത്താവിനെയും കുട്ടിയെയും വീട്ടിൽ നിർത്തി ഒറ്റയ്ക്ക് ഇതര സംസ്ഥാനത്തേക്ക് പോകേണ്ട അവസ്ഥ. ചിലർക്ക് ഭാര്യമാരെയും കുട്ടികളെയും വിട്ടു പോകേണ്ട അവസ്ഥ. കോവിഡ് ശക്തമായി തുടരുന്ന സംസ്ഥാനങ്ങളിലേക്ക് ഇവർക്ക് ട്രാൻസ്ഫർ ലഭിച്ചത്. അതുകൊണ്ട് തന്നെ ജീവനക്കാർ മിക്കവരും ആശങ്കയിലായി. പക്ഷെ ജൂൺ മുപ്പതിന് മുൻപ് നടക്കേണ്ട ട്രാൻസ്ഫർ ആണിത്.ഞങ്ങൾ നടത്തിയത് സെപ്റ്റംബറിൽ അതും അൺ ലോക്ക് ഫോർ പ്രഖ്യാപനം വന്നതിനു ശേഷമാണ് എന്നാണ് കനറാ ബാങ്ക് വൃത്തങ്ങൾ മറുനാടനോട് പ്രതികരിച്ചത്.
ഓൾ ഇന്ത്യ തലത്തിലുള്ള പ്രോസസ് ആണ്. മറ്റു ബാങ്കുകൾ തീരുമാനം നടപ്പിലാക്കിയിട്ടും കനറാ തീരുമാനം വൈകിപ്പിച്ചു. പക്ഷെ ഇപ്പോൾ അൺലോക്ക് പ്രഖ്യാപനം വന്നിരിക്കുന്നു. വീണ്ടും ലോക്ക് ചെയ്യണം എന്ന് ആവശ്യപ്പെടുക പ്രായോഗികമല്ല-ബാങ്കിങ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. അഞ്ചു ആറും വർഷം മുൻപ് സംസ്ഥാനം വിട്ടവരുണ്ട്. അവർക്ക് മടങ്ങി വരാൻ ലഭിക്കുന്ന അവസരം കൂടിയാണിത്. ഇതിൽ പകുതി പേർക്ക് എങ്കിലും സംസ്ഥാനത്തിനകത്തെക്ക് വരാൻ കഴിയും. ഇപ്പോൾ ഇത് നടപ്പാക്കിയില്ലെങ്കിൽ കൂട്ടത്തോടെ അടുത്ത വർഷം ജീവനക്കാർക്ക് കേരളം വിടേണ്ടി വരും. അത് ലഘൂകരിക്കുന്ന നടപടികൂടിയാണിത്. മുൻപ് ബാങ്കിങ് ട്രാൻസ്ഫർ എന്ന് പറഞ്ഞാൽ വളരെ റൂറൽ ഏരിയകളിൽ ആയിരുന്നു. ഇപ്പോൾ അതും ഒഴിവാക്കിയിട്ടുണ്ട്. ഈ വർഷം വിരമിക്കുന്നവരുണ്ട്. ആ രീതിയിൽ തിരികെ വരുന്നവരുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ കാരണം കേരളത്തിലേക്ക് തിരികെ വരേണ്ടവരുണ്ട്. ഇത്തരം ഘടകങ്ങളും ട്രാൻസ്ഫറിനു പിന്നിലുണ്ട്.
കോവിഡ് ആയതിനാൽ അനുകൂല അന്തരീക്ഷം ഇപ്പോൾ നിലനിൽക്കുന്നുണ്ട്. പലർക്കും ഇതര സംസ്ഥാനങ്ങളിൽ പോയാൽ വീട് കിട്ടാൻ ബുദ്ധിമുട്ടാണ്. ഇപ്പോൾ പകുതി വാടകയ്ക്ക് തന്നെ വീട് ലഭിക്കും. ഇങ്ങനെയുള്ള കാര്യങ്ങളും കണക്കിൽ എടുക്കണം. മംഗലാപുരം പോലുള്ള സ്ഥലങ്ങളിൽ കേരളത്തിൽ നിന്നുമാണ് ജീവനക്കാരെ അയക്കുന്നത്. ഇങ്ങനെ വർഷങ്ങൾക്ക് മുൻപ് അവിടെ പോയി ജോലി ചെയ്യുന്നവരുണ്ട്. അവർക്കും കേരളത്തിലേക്ക് തിരികെ എത്തണം. അതിനാൽ ഈ ട്രാൻസഫർ പലർക്കും സഹായകരമാണ്. രണ്ടു വശത്ത് നിന്നും ട്രാൻസ്ഫർ നോക്കി കാണേണ്ടതുണ്ട്. ബാങ്കിങ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇവിടം വിടുന്നവരിൽ ചിലർക്ക് പ്രശ്നങ്ങൾ ഉണ്ടെങ്കിലും ട്രാൻസ്ഫറിനെ അപ്പാടെ തള്ളിക്കളയാൻ കഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നത് എന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ അസിസ്റ്റന്റ്റ് സെക്രട്ടറി എച്ച്. വിനോദ് കുമാർ മറുനാടനോട് പറഞ്ഞു.
ഇതിന്റെ പോസിറ്റീവ് വശം കൂടി മനസിലാക്കണം. പലർക്കും തിരികെ വരാനുള്ള അവസരം കൂടി വന്നിട്ടുണ്ട്. ബാങ്കിങ് മേഖല മുഖ്യധാരയിലാണ്. അൺലോക്ക് ഫോർ വന്നത് ഞങ്ങളുടെ മുന്നിലുണ്ട്. പിന്നെ വർഷങ്ങൾക്ക് മുൻപ് സംസ്ഥാനം വിട്ടവർക്ക് തിരികെ വരേണ്ടതും കൂടിയുണ്ട്. ഇതും പരിഗണിക്കണം. കനറാ ബാങ്കിൽ ഓഫീസർ കൂടിയായ വിനോദ് പറയുന്നു. കോവിഡ് കാലം പരിഗണിക്കാതെ ഇതേ കനറാ ബാങ്കിന് കീഴിലുള്ള കേരള ഗ്രാമീണ ബാങ്കിൽ കഴിഞ്ഞ മാസം കൂട്ട സ്ഥലംമാറ്റം നടത്തിയത് വിവാദമായിരുന്നു. പക്ഷെ അത് സംസ്ഥാനത്തിനകത്തേക്ക് മാത്രമായിരുന്നു. ക്ലറിക്കൽ തസ്തികയിലുള്ള 464 പേരെയാണ് ദൂരദിക്കുകളിലേക്ക് മാറ്റിയത്. കോവിഡ് കാലം ആയതിനാൽ ഇതു ജീവനക്കാർക്ക് പലവിധ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. തെക്കൻ ജില്ലകളിൽ ഉള്ളവരെ വടക്കൻ ജില്ലകളിലേക്കും വടക്കൻ ജില്ലകളിൽ ഉള്ളവർക്ക് തെക്കൻ ജില്ലകളിലേക്കുമാണ് ട്രാൻസ്ഫർ നൽകിയത്.
കോവിഡ് കാലത്ത് ജീവനക്കാരെ ദൂരദിക്കുകളിലേക്ക് സ്ഥലം മാറ്റരുതെന്ന നിർദ്ദേശമൊന്നും പാലിക്കാതെയാണ് സംസ്ഥാന സർക്കാറിന് ഓഹരി പങ്കാളിത്തമുള്ള ബാങ്ക് ട്രാൻസ്ഫർ നടപ്പിലാക്കിയത്. പലരേയും ഫോണിൽ വിളിച്ചാണ് സ്ഥലംമാറ്റ വിവരം അറിയിച്ചത്. കോവിഡ് കാലത്ത് മുൻകുട്ടി അറിയിക്കുകയോ മതിയായ സമയം അനുവദിക്കുകയോ ചെയ്യാതെ ഏറെ ദൂരത്തേക്ക് സ്ഥലം മാറ്റുന്നത് അനീതിയാണെന്നാണ് ജീവനക്കാർ പരാതിപ്പെട്ടിരുന്നത്. കോവിഡ് കാലത്തെ കൂട്ട സ്ഥലംമാറ്റത്തിനെതിരെ യൂനിയനുകൾ പ്രതിഷേധം അറിയിച്ചെങ്കിലും അനുകൂല നടപടിയൊന്നും വന്നില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ലൈംഗികാവയവത്തിൽ കൊക്കെയിൻ തേച്ചുപിടിപ്പിച്ചു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു കാമുകിയെ കൊന്നു തള്ളി; ജർമനിയിൽ അറസ്റ്റിലായ ഡോക്ടറുടെ കഥ
- കോൺഗ്രസ് പിന്തുണയോടെ ജോസഫ് കളത്തിൽ ഇറങ്ങിയപ്പോൾ സീറ്റ് മോഹിച്ച് ചാടിയ നേതാക്കൾക്കെല്ലാം നിരാശ; ജോണി നെല്ലൂരും സജി മഞ്ഞക്കടമ്പനും വിക്ടർ ടി തോമസും പുതുശ്ശേരിയും അടക്കം സീനിയർ നേതാക്കൾക്ക് സീറ്റില്ല; സിപിഎം വാരിക്കോരി കൊടുത്തപ്പോൾ ജോസ് കെ മാണി വിഭാഗത്തിൽ എല്ലാവർക്കും സീറ്റുമായതോടെ അദ്യ വെടി പൊട്ടുന്നത് ഏറ്റുമാനൂരും തിരുവല്ലയിലും
- ബംഗാളിൽ ദീദി; കേരളത്തിൽ പിണറായി; തമിഴ്നാട്ടിൽ സ്റ്റാലിൻ; അസമിൽ ബിജെപിയും; ബംഗാളിൽ ബിജെപിയുണ്ടാക്കുക വൻ മുന്നേറ്റം; അസമിൽ കോൺഗ്രസിന് തിരിച്ചുവരവിന്റെ ശുഭപ്രതീക്ഷ; കേരളം പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് രാഹുലിനേയും; ടെംസ് നൗ- സീ വോട്ടർ സർവ്വേയിൽ നിറയുന്നത് പ്രവചനാതീത പോരാട്ടത്തിന്റെ സൂചന
- 15 വർഷം മുമ്പ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
- വിജയസാധ്യത കണക്കിലെടുക്കുമ്പോൾ വെട്ടപ്പെടുക തന്റെ മിക്ക ഗ്രൂപ്പ് മാനേജർമാരും; ഹസനേയും കെസി ജോസഫിനേയും എങ്കിലും നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി; വിജയ സാധ്യത കണക്കിലെടുത്ത് വിട്ടിനിരത്തുമ്പോൾ പൊള്ളുന്നവരിൽ ഏറെയും എ ഗ്രൂപ്പുകൾ; അഞ്ചിൽ നിന്നും ഒന്നാകുന്ന പ്രക്രിയയ്ക്ക് തുടക്കമിട്ട് ഹൈക്കമാണ്ട്
- രണ്ട് സിറ്റിങ് സീറ്റുകൾ അടക്കം ഏഴ് സീറ്റ് വിട്ടുകൊടുത്ത് സിപിഎം; സിപിഐയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് സീറ്റുകൾ; ഏഴു സീറ്റിൽ മത്സരിച്ച ശ്രേയംസ് കുമാറിന്റെ പാർട്ടിക്ക് വെറും മൂന്ന് സീറ്റുകൾ; ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും ചാലക്കുടിയും പെരുമ്പാവൂരും അടക്കം വാരിക്കോരി കൊടുത്ത് പിണറായി; ഇടതു മുന്നണിയിൽ സൂപ്പർസ്റ്റാറായി ജോസ് കെ മാണി
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ഐഫോൺ കിട്ടിയത് ബിനീഷിന്; ഇട്ടു വിളിച്ചത് വിനോദിനിയുടെ പേരിലെ സിം; കാർ പാലസ് ഉടമയുടെ ഇടപാടുകൾ സംശയത്തിലായപ്പോൾ മൊബൈൽ സ്വിച്ച് ഓഫും; സന്തോഷ് ഈപ്പന്റെ ഫോൺ കോടിയേരിയുടെ വീട്ടിൽ എത്തിയതിന് പിന്നിലെ കഥ തേടി ഇഡിയും; കോടിയേരിയുടെ ഭാര്യയുടെ മൊഴി നിർണ്ണായകമാകും
- കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാവണം? പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുതൽ ആന്റണിയും തരൂരും വരെ; എട്ടാമന്റെ പേര് കണ്ട് മലയാളികൾ ഞെട്ടി; 6 മാസം മുമ്പ് അന്തരിച്ച സി.എഫ് തോമസ് മുഖ്യമന്ത്രി ആവണമെന്ന് 0.8% ആളുകൾക്ക് താൽപ്പര്യം; ടൈംസ് നൗ-സീ വോട്ടർ ഒപ്പീനിയൻ പോളിലെ പിഴവിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്