ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി സെമിനാരികളുടെയും ആശ്രമങ്ങളുടെയും വാതിൽ തുറന്നതായി കപ്പൂച്ചിൻ സന്യാസ സമൂഹം; വയനാട് മുതൽ തിരുവനന്തപുരം വരെയുള്ള കപ്പൂച്ചിൻ ആശ്രമങ്ങളിലും സെമിനാരികളിലും ദുരിത ബാധിതർക്കോ രക്ഷാപ്രവർത്തകർക്കോ അന്തിയുറങ്ങാം; കുർബാനയും പ്രാർത്ഥനയും മാറ്റിവെച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വോളണ്ടിയർമാരായി വൈദികരും: കത്തോലിക്കാ സഭയ്ക്ക് അഭിമാനമായി ഒരു വൈദിക സമൂഹത്തിന്റെ ഇടപെടൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളം സമാനതകളില്ലാത്ത ദുരിതത്തെയാണ് അഭിമുഖീകരിക്കുന്നത്. കനത്ത മഴയെ തുടർന്ന് ഭവനരഹിതരായി പതിനായിരങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന അവസ്ഥയാണ്. ഈ ദുരന്തത്തെ നേരിടാൻ കേരളം ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണ്. പലരും ദുരിതത്തിൽ അകപ്പെട്ടവർക്ക് താമസിക്കാൻ അവസരം ഒരുക്കിക്കൊണ്ട് രംഗത്തുണ്ട്. ജാതിമത ചിന്തകൾക്കെല്ലാം അതീതമായാണ് ഇവർ സഹായ ഹസ്തങ്ങൾ ഒരുക്കുന്നത്. ഇതിനിടെ കേരളത്തിലെ കത്തോലിക്കാ സമൂഹത്തിൽ ചെറിയൊരു വിഭാഗം മാത്രമുള്ള മദ്ധ്യകേരള കപ്പൂച്ചിൻ സന്യാസസമൂഹം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പുതുമാതൃക തീർത്തു. കപ്പൂച്ചിൻ സന്യാസ സമൂഹത്തിലെ എല്ലാ ആശ്രമങ്ങളും റിലീഫ് ക്യാമ്പുകൾക്കായി തുറന്നു കൊടുത്താണ് കത്തോലിക്കാ സഭയ്ക്ക് മുഴുവൻ കപ്പൂച്ചിൻ സമൂഹം മാതൃകയായത്.
റെസ്ക്യു മിഷനിലോ റിലീഫ് വർക്കിലോ ഏർപ്പെട്ടിരിക്കുന്ന ആർക്കും ഈ ആശ്രമങ്ങൾ അവയുടെ എല്ലാ സൗകര്യങ്ങളോടും കൂടെ ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കാമെന്ന് സന്യാസ സമൂഹത്തിൽ ഒരാളായ ജിജോ അച്ചൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അതേസമയം കപ്പൂച്ചിൻ വിഭാഗതത്തിൽ ചാലക്കുടിയിലുള്ള ആശ്രമങ്ങൾ വെള്ളത്തിനടിയിലാണ്. എങ്കിലും കേരളത്തിൽ അങ്ങോളമിങ്ങോളം ദുരിതത്തിൽ പെട്ടവർക്ക് ആശ്വാസമേകാൻ സ്വന്തം ആശ്രമം തുറത്തു കൊടുത്ത് പുതുമാതൃക തീർക്കുകയാണ് കപ്പൂച്ചിൻ വിഭാഗക്കാർ.
മൂവാറ്റുപുഴ മുതൽ തിരുവനന്തപുരം വരെയുള്ള കപ്പൂച്ചിൻ ആശ്രമങ്ങളിൽ എത്തിയാൽ രക്ഷാപ്രവർത്തകർക്കും പ്രളയദുരിതം അനുഭവിക്കുന്നവർക്കും അന്തിയുറങ്ങാൻ അവസരം ലഭിക്കും. കേരളം അതീവ ദുരിതത്തിൽ കഴിയുന്ന വേളയിൽ കുർബാനയും പ്രാർ്ത്ഥനയും മാറ്റിവെച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങിൾ വോളണ്ടിയർമാരായി വൈദികരും രംഗത്തുണ്ട്. കേരളത്തിൽ അങ്ങോളമിങ്ങോളം വിവിധ ക്രൈസ്തവ പള്ളികൾ ഇതിനോടകം തന്നെ ദുരിതാശ്വാസ ക്യാമ്പായി മാറിക്കഴിഞ്ഞു. എസ്എൻഡിപി, എൻഎസ്എസിന് കീഴിലുള്ള ഹാളുകളും മറ്റും ദുരിതബാധിതർക്കായി തുറന്നു കൊടുത്തിട്ടുണ്ട്.
പ്രളയത്തെ തുടർന്ന് രണ്ടായിരത്തി അഞ്ഞൂറോളം പേർ പൂവത്തുശ്ശേരി സെയ്ന്റ്റ് ജോസഫ് പള്ളിയിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഇവർക്ക് ആവശ്യമായ ഭക്ഷണവും മറ്റും കിട്ടാത്ത അവസ്ഥയുണ്ട് താനും. വടക്കൻ ജില്ലകളിൽ ദുരിതം ബാധിക്കാത്ത മഹല്ല കമ്മറ്റികളിൽ ഉള്ളവർ ദുരിതബാധിത മേഖലയിൽ സഹായം എത്തിച്ചിട്ടുണ്ട്. ഇത്തരത്തിൽ കേരളം ഇന്നേവരെ കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തത്തെ ജാതിമത വ്യത്യാസങ്ങളില്ലാതെ ഒറ്റക്കെട്ടായാണ് കേരളം നേരിടുന്നത്.
ഈ ദുരിതാശ്വാസ പ്രവർത്തനത്തിൽ തങ്ങളാൽ ആവും വിധ സഹായം ചെയ്യുകയാണ് കേരളത്തിലെ വളരെ ന്യൂനപക്ഷമായ കപ്പൂച്ചിൻ സന്യാസ സമൂഹം. ആദ്യം പോസ്റ്റ് ചെയ്യുന്നത് മലബാർ മേഖലയിൽ ഉള്ള ആശ്രമങ്ങളും ബന്ധപ്പെടേണ്ട നമ്പറുകളുമാണ്. സന്യാസ സമൂഹം നൽകുന്ന സേവനത്തെ കുറിച്ച് ജിജോ അച്ചൻ അപ്പപ്പോൾ തന്നെ ഫേസ്ബുക്കിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. ഭക്ഷണം ഉപയോഗിക്കേ വിധത്തേ കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നു:
ജിജോ അച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ക്യാമ്പുകളിൽ ഒക്കെ വളരെ ദയനീയമായ രീതിയിൽ ഭക്ഷണദൗർലഭ്യം നേരിടുന്നു എന്നാണ് ഭക്ഷണം കൊടുക്കാൻ തയ്യാറാണ് എന്ന ഒറ്റ പോസ്റ്റിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. 1000 ചപ്പാത്തിക്ക് വേണ്ടി നിലയ്ക്കാത്ത ഫോൺവിളികൾ ആണ്. എങ്ങനെ സഹായിക്കണം എന്ന് ഒരൂഹവും കിട്ടുന്നില്ല. ഇനി വരും ദിവസങ്ങളിൽ വിശപ്പിന്റെ തീവ്രത കൂടാനേ സാധ്യതയുള്ളൂ. പട്ടണങ്ങൾ ആയിരിക്കും ഗ്രാമങ്ങളേക്കാൾ ഭക്ഷ്യപ്രതിസന്ധി അനുഭവിക്കുന്നത്. ഗ്രാമങ്ങൾ എങ്ങനേയും അതിജീവിക്കും. ഏതാനും നിർദ്ദേശങ്ങൾ വെക്കുന്നു:
1. സാധിക്കുന്നിടത്തോളം സുരക്ഷിതസ്ഥാനത്തുള്ള വലിയ സ്ഥാപനങ്ങളും കൂട്ടായ്മകളും ക്യാമ്പുകൾക്ക് വേണ്ടി വലിയ ഊട്ടുപുരകൾ തുറക്കുക. വലിയ ക്യാന്റീനുകൾ, ഹോസ്റ്റലുകൾ, ഹോട്ടലുകൾ എന്നിവയുടെ ഊട്ടുപുര ദിവസം മുഴുവൻ ആഹാരം പാകംചെയ്തുവെക്കുക. ഇവർക്ക് ആവശ്യമുള്ള അരിയും മറ്റുആഹാരസാധനങ്ങളും വലിയ കടകൾ, ഹോൾസെയിൽ കടകൾ, സ്റ്റോറുകൾ.... എന്നിവ എത്തിച്ചുകൊടുക്കുക. റെസ്ക്യൂ ഓപ്പറേറ്റെഴ്സിനെ പാകംചെയ്ത ആഹാരം വിളിച്ച് ഏൽപ്പിക്കുക. പുറമേനിന്ന് ആഹാരപ്പൊതികൾ എത്തുംവരെ ഇങ്ങനെയേ നമുക്ക് പിടിച്ചുനിൽക്കാൻ ആവൂ.
2. ഒരു വ്യാപാരിയും ഈ അവസരത്തിൽ ആഹാരസാധനങ്ങൾ പൂഴ്ത്തിവെക്കരുത്. അത് സമൂഹത്തോട് ചെയ്യുന്ന തീർത്താൽ തീരാത്ത പതകമാകും.
3. ഈ ദുരിതകാലം കഴിയുവോളം കേരളത്തിൽ എങ്ങും ആഹാരം ഫ്രീയായിരിക്കണം.
4. ഒരു കുടുംബവും ഒരാഴ്ചയ്ക്കുള്ള ആഹാരസാധനത്തിൽ കൂടുതൽ വാങ്ങിശേഖരിക്കാതിരിക്കുക. നിന്റെ കൂടുതൽ ആഹാരം അപരന്റെ ജീവൻ ആണ്.
5. ഗ്രാമങ്ങൾ പരമാവധി ചന്തകളെ ആശ്രയിക്കാതെ തൊടിയിലെ കപ്പ, വാഴക്കുല, പച്ചക്കറികൾ, ചേമ്പ്, ചേന.... എന്നിവ ഉപയോഗിക്കുക.
ഇങ്ങനെ കാര്യങ്ങൾ മുന്നോട്ടുപോയാൽ വരും ദിവസങ്ങൾ വിശപ്പിന്റേതാവും എന്ന് ഓർക്കുക. വിശപ്പ് നമ്മളെ കീഴടക്കും മുൻപ് നമുക്ക് വിശപ്പിനെ കീഴടക്കാം.
കപ്പൂച്ചിൻ സന്യാസ സമൂഹത്തിന്റെ ആശ്രമങ്ങളും അഡ്രസ് ചുവടേ കൊടുക്കുന്നു:
വയനാട്:
Alverna Ashram Sulthan Bathery
P.B. No. 26
Sulthan Bathery P.O.
Wayanad, Kerala-673 592
Tel: 04936-220415, 224924
Padre Pio Ashram Panamaram
Panamaram P.O.
Wayanad Dt.
Kerala-670 721
Tel: 04935 - 222414
Br Mariadas uruthimattam (Guardian)
കണ്ണൂർ:
Pavanatma Provincialate
Melechovva, P.O. Kannur
Kerala - 670 006
Tel. 0497 - 2725500
Provincial: 0497 - 2725503, 8547575220
Tele / Fax: 0497 - 2725503
Amalagiri Ashram, Edatt
Edatt P.O., Payyannur,
Kannur, Kerala - 670 327
Tel: 0497 - 2805821
Br Vinod Mangattil (Guardian)
Vimalagiri Ashram Pattaram
Pattaram
P.B. No.20, Iritty P. O.
Kannur, Kerala-670 703
Tel: 0490 - 2491941
Vimalagiri Renewal Centre
Tel: 0490 - 2493491, 9745017
Sevasadan Pallikkunnu
Pallikkunnu P. O.
Kannur - 670004
Br Scaria Kalloor (Guardian)
മലപ്പുറം:
Assisi Ashram Vadapuram
Vadapuram P.O.
Malappuram Dt.
Kerala-676 542
Tel: 04931-225457
Snehasadan Arimanal
Arimanal, Kalikavu P.O.
Malappuram Dt. Kerala-676 525
കോഴിക്കോട്:
Media House
Parayanchery
Kuthiravattam P O
Kozhikode 673016
Br Geogy Perumpettikunnel (Guardian)
Shanti Ashram Kundaithode
Kolathara P.O.
Kundaithode
Kozhikode - Kerala-673 655
Tel: 0495-2485709
Br Jose achukunnel (Guardian)
Alphonsa Ashram Parayanchery
St Alphonsa Ashram
Padua Ashram Perambra
Perambra P.O.
Kozhikode, Kerala-673 525
Tel: 0496-2610202
Br Justin Johns Nellikkunnel
കാസർഗോഡ്:
Joseph Ashram Vellarikund
Kooramkundu
Plachikara P.O.
Kasaragod - 671533
Tel: 0467 - 2341462
Br. Thomas kolangayil , (Guardian ) Vellarikundu +919605344757
Br. Vinod, Guardian in Payyannur 9447393114
Br. Paul Kainickal vicar in provincial House +919447259463
Br. Joby Vattamala vicar in Pallikkunnu, Kannur +918547430233
Br Sibi Mattam, Guardian in Bathery +919496219528
Br . Johns, Guardian in Pattaram Iritty +919946927909
Br. Geogy, Guardian in parayanchery +918903544576
Br. Mariadas, Guardian in Panamaram +919496210677
Br. Jose Thachukunnel, Guardian in Kundaithod +919400555599
Br. Bosco, Guardian in Arimalal 9447072047
Br. Shaju Anithottam, Guardian in Vadapuram +919447817505
Br. Justin, Guardian in Perambra +918289853956
തൃശൂർ ടൗണിലോ പരിസരപ്രദേശത്തോ ആരെങ്കിലും സുരക്ഷിതസ്ഥാനത്തേയ്ക്ക് ഇനിയും നീങ്ങാത്തതുണ്ടെങ്കിൽ കാൽവരി കപ്പൂച്ചിൻ ആശ്രമത്തിലേയ്ക്ക് പോവുക.
കാൽവരി ആശ്രമം
പൂത്തോൾ പി. ഒ
പിടഞ്ഞാറേക്കോട്ട - കാൽവരി റോഡ്
കോണ്ടാക്ട്: ബ്ര. ഡേവിസ് വിതേയത്തിൽ
00919946850936
Rev. Br. Guardian & Co.
Calvary Ashram
Poothole P.O., Thrissur
Kerala - 680 004
Fr. Davis Vithayathil
Ph: 8547616400 9946850936
Rev. Br. Guardian & Co.
Nazareth Ashram
Aluva, Ernakulam
Kerala - 683 101
Fr. Francis Christi Vattakuzhy
Ph; 9496640149
Rev. Br. Provincial & Co.
St. Thomas Capuchin Provincialate P.B. No. 66, Aluva
Ernakulam, Kerala - 683 101
Fr. Simon Cheruvathur
Ph; 9645090408
Rev. Br. Guardian & Co.
Assisi Gramashram
Narasimukku, Agali P.O.
Palakkad, Kerala - 678 581
Fr. Nikon Kolattukudy
Ph: 8606671925
Rev. Br. Guardian & Co.
Shanti Ashram
Perumbavoor P.O.
Ernakulam, Kerala - 683 542
Fr. Thomas Choondianical
Ph:9846912249
Rev. Br. Guardian & Co.
San Damiano Ashram
Kurumal, Thalakkotukara P.O.
Thrissur, Kerala - 680 501
Fr. Joy Menachery
Ph:9446688842
Rev. Br. Guardian & Co.
San Joe Capuchin Ashram
Thalapara, Midayikunnu P.O.
Thalayolaparambu
Kerala - 686 605
Fr. Biju Panamkulam
Ph: 9747032644
Rev. Br. Guardian & Co.
Sahrudaya Bhavan
Kaipamangalam Beach
Thrissur, Kerala - 680 681
Fr. Jose ponnor
Ph:9446588046
Rev. Br. Guardian & Co.
Sinai Ashram, Mundur P.O.
Palakkad, Kerala - 678 592
Fr. Raphy Kannanaickal
Ph: 9496544437
Rev. Brother In-Charge
Capuchin Sevanalayam
Pattikara, Palakkad, Kerala
Fr. George Kunnel
Ph: 8075451426
Rev. Br. Guardian & Co.
San Pio Capuchin Ashram
Kadalodu, Rajiv Junction
Vandazhy P.O.
Palakkad- 678 706
Fr. Lotus Malekudy
Ph: 9544614481
Brother in-charge
Assisi Bhavan
Konnakuzhy, Pariyaram
Chalakkudy, Kerala, 680 721
Rev. Br. Francis Edattukaran
Ph:938888930
Rev. Br. Guardian & Co.
St. Francis Ashram
Wadakkanchery RS P.O.
Thrissur- 680 623
Fr. Shinto Parackal
Ph: 8086805993
Rev. Br. Guardian & Co.
Bethlehem Ashram
Elinjipra P.O., Chalakkudy
Thrissur, Kerala - 680 721
Fr. Wilson Kodungookkaran
Ph:9495605665
Stories you may Like
- പേര് ജിജോ മോദി; ബിജെപിയല്ല, ആള് ഇടതുപക്ഷത്താണ്
- കള്ളപ്പണത്തിലെ ഭൂതത്തെ തുറന്നുവിട്ട് മുഖ്യസാക്ഷിയെ പേടിക്കുന്നത് ആര്?
- ജസ്റ്റിസ് കുര്യൻ ജോസഫിന് വിലക്കേർപ്പെടുത്തി ധ്യാനകേന്ദ്രം
- കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സതീഷ് കുമാറിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
- നേതാക്കൾക്ക് കുരുക്കായി സതീഷ് കുമാറിന്റെ ഫോൺവിളിയുടെ വിശദാംശങ്ങൾ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍