ആഷിക്ക് അബുവിനും പൃഥ്വീരാജിനും ഒരു നൂറ്റാണ്ടുമുമ്പേ ബ്രിട്ടീഷുകാർ മാപ്പിള ലഹള സിനിമയാക്കിയിരുന്നു; ബ്രിട്ടീഷ് പബ്ലിസിറ്റി ബ്യൂറോ തയ്യാറാക്കിയ ചിത്രം വാണിജ്യ ഉദ്ദേശ്യത്തോടെ പ്രദർശിപ്പിക്കുന്നതിന് ലണ്ടനിലെ ആറ്റം സിനിമ കമ്പനിക്ക് വിറ്റത് 4500 രൂപക്ക്; ചിത്രത്തിന്റെ ലാഭം കലാപത്തിന്റെ ഇരകളെ സഹായിക്കാൻ വിനിയോഗിക്കണമെന്നും സർക്കാർ രേഖകൾ; മലബാർ കലാപത്തെക്കുറിച്ച് ബ്രിട്ടീഷുകാർ എടുത്ത സിനിമ എവിടെ?

എം ബേബി
കോഴിക്കോട്: മാപ്പിള ലഹള എന്ന് അറിയപ്പെടുന്ന 1921ലെ മലബാർ കലാപവും അതിന് നേതൃത്വം കൊടുക്കുത്ത വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ജീവിതം ആസ്പദമാക്കിയും ഒറ്റയടിക്ക് നാല് സിനിമകൾ ആണ് ഒരേ ദിവസം അനൗൺസ് ചെയ്തത്. ആഷിക്ക് അബു പൃഥ്വീരാജ് ടീം വാരിയൻ കുന്നൻ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതോടെ, പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹീം വെങ്ങര, അലി അക്ബർ എന്നിങ്ങനെ മറ്റ് മൂന്നുപേർ കൂടി ഇതേ പ്രമേയത്തിൽ സിനിമ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതിനെല്ലാം പിന്നാലെ റെജി ആർ നായരുടെ സംവിധാനത്തിൽ വാഗൺ ട്രാജഡി പ്രമേയമായി മറ്റൊരു ചിത്രവും വരുന്നുണ്ട്. 88ൽ ഐവി ശശി, ടി ദമോദരൻ, മമ്മൂട്ടി ടീമിന്റെ നേതൃത്വത്തിൽ 1921 എന്ന ചിത്രവും നേരത്തെ ഇറങ്ങിയിരുന്നു. ഇതിലെല്ലാം വളരെ മുമ്പ് കലാപം നടന്ന അതേ കാലത്തുതന്നെ ബ്രിട്ടീഷുകാർ ഈ വിഷയത്തിൽ സിനിമ ചെയ്തിരുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഡോ. ശിവദാസൻ എഴുതിയ 'വാഗൺ ട്രാജഡി- കനൽ വഴിയിലെ കൂട്ടക്കുരുതി' എന്ന പുസ്തകത്തിൽ ( പി, പേജ് 96-97, എസ്പി.സി.എസ് പതിപ്പ് 2012) ഇക്കാര്യം പറയുന്നുണ്ട്. 'ബ്രിട്ടീഷ് പബ്ലിസിറ്റി ബ്യൂറോ തയ്യാറാക്കിയ ഈ സിനിമ ലണ്ടനിലെ ആറ്റം സിനിമ കമ്പനിയാണ് വിതരണത്തിന് ഏറ്റെടുത്തത്. 1921 ഡിസംബർ 12ന് ഈ സിനിമ വാണിജ്യ ഉദ്ദേശ്യത്തോടെ പ്രദർശിപ്പിക്കുന്നതിന് സിനിമ കമ്പനിക്ക് 4500 രൂപക്ക് വിറ്റതായി പറയുന്നു. ബാംഗ്ലൂരിലെ പട്ടാള റിക്രൂട്ടിങ് ഓഫീസറായിരുന്ന മേജർ റോബിൻസൺ ആയിരുന്നു ഈ സിനിമ തയ്യാറാക്കുന്നതിനുള്ള ചുമതല ഏറ്റെടുത്തത്. ഈ സിനിമയുടെ ഇന്ത്യയിലേയും വിദേശത്തേയും പ്രദർശനത്തിലൂടെ ലഭിക്കുന്ന പണം മലബാർ കലാപം നിമിത്തം നാശനഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്നവരെ സഹായിക്കാൻ വിനിയോഗിക്കുമെന്ന് സർക്കാർ രേഖകളിൽ നിന്ന് കാണാൻ കഴിയും. ഗവൺമെന്റ് ഉത്തരവ് നമ്പർ 741 (28.10.1921) പ്രകാരം സിനിമാ നിർമ്മാണത്തിന് 1500 രൂപ അനുവദിച്ചിരുന്നു. ഈ സിനിമ കണ്ടുപിടിക്കാനായിട്ടില്ലെങ്കിലും സാമ്രാജ്യത്വ വീക്ഷണത്തിലെ മലബാർ കലാപം ലോകത്തിനു പരിചയപ്പെടുത്തുന്നതിനും, അത് അടിച്ചമർത്തിയതിന്റെ വിജയഭേരി പ്രചരിപ്പിക്കുന്നതിനുമായിരിക്കണം നൂതന സാങ്കേതിക വിദ്യയായ സിനിമയെ ഇക്കാലത്ത് ഉപയോഗപ്പെടുത്തിയത്. ഇതുവഴി അധികാര ശക്തികളെ നിലനിർത്തുന്ന വിധത്തിലുള്ള ഒരു മലബാർ കലാപ സ്മരണ നിർമ്മിച്ചെടുക്കുവാനും ബ്രിട്ടീഷ് ഗവൺമെന്റ് ശ്രമിച്ചതായി മനസ്സിലാക്കാം '- ഡോ ശിവദാസൻ ഇങ്ങനെ എഴുതുന്നു.
പുരാരേഖകൾ, ബ്രിട്ടീഷ് ഇന്ത്യയിലെ സർക്കാർ ഉത്തരവുകൾ എന്നിവ ഉദ്ധരിച്ചും അതിന്റെ വെളിച്ചത്തിലുമാണ് ശിവദാസൻ തന്റെ പുസ്തകത്തിൽ ഈ സിനിമയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. എന്നാൽ ആ സിനിമ പ്രദർശിപ്പിക്കപ്പെട്ടോ, അതിനെക്കുറിച്ച് ഏതെങ്കിലും പത്രങ്ങളിൽ വാർത്തകളോ ലേഖനങ്ങളോ അക്കാലത്ത് വന്നിരുന്നോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമല്ല. സിനിമ ചിത്രീകരണം സംബന്ധിച്ചും അധിക വിവരം ലഭ്യമല്ല. ഇന്ന് നടക്കുന്ന മലബാർ കലാപ ചർച്ച- സിനിമാ വിവാദങ്ങളിൽ ഈ സിനിമയെക്കുറിച്ച് വിവരങ്ങളോ അധിക വിവരങ്ങളോ നൽകാൻ ആർക്കും സാധിച്ചില്ലെന്നുമാണ് മനസ്സിലാക്കാൻ കഴിയുന്നത്. ബ്രിട്ടീഷ് ആർക്കൈവ്സിൽ ആയിരക്കണക്കിനു മലബാർ രേഖകളുടെ കൂട്ടത്തിൽ ഈ സിനിമയുടെ പ്രിന്റും (നെഗറ്റീവോ, ഡ്യൂപ്പ് നെഗറ്റീവോ) സൂക്ഷിച്ചിട്ടുണ്ടായിരിക്കുമോ? ബ്രിട്ടീഷ് ആർക്കൈവിൽ രേഖകൾ പഠിക്കാൻ പോയ ഇന്ത്യൻ ചരിത്രകാരന്മാർക്ക് ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ എന്തെങ്കിലും ലഭ്യമായിട്ടുണ്ടോ? ഇത്തരം അന്വേഷണങ്ങളാണ് ഇപ്പോൾ ചരിത്രകുതുകികൾ ഉയർത്തുന്നത്.
വാഗൺ കൂട്ടക്കൊലയിലെ ഇരകൾക്ക്, അതായത്, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 300 രൂപയാണ് ബ്രിട്ടീഷ് സർക്കാർ നഷ്ടപരിഹാരം നൽകിയത്. മരിച്ചവരിൽ നേരത്തെ പിഴ ചുമത്തപ്പെട്ടവരുമുണ്ടായിരുന്നു. ആ പിഴയിൽ, ഇത്ര ദാരുണ അന്ത്യമുണ്ടായിട്ടും ബ്രിട്ടീഷ് സർക്കാർ ഇളവ് നൽകിയില്ല. അതിനാൽ നഷ്ടപരിഹാരം കിട്ടിയ പലരും കൊല്ലപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരുടെ മേൽ ബ്രിട്ടീഷ്രാജ് ചുമത്തിയ പിഴയടക്കാനാണ് ഈ തുക പ്രധാനമായും ഉപയോഗിച്ചത്. പലർക്കും അതു മതിയായതുമില്ല. അവർ പിഴ മുഴുവനായി അടക്കാൻ മറ്റു മാർഗങ്ങൾ (1000 രൂപ വരെ പിഴ ചുമത്തപ്പെട്ടവർ ഉണ്ടായിരുന്നു- ബ്രിട്ടീഷ് സർക്കാരിന് നഷ്ടമുണ്ടാക്കി, ഭൂനികുതി അടച്ചില്ല എന്നതാണ് പിഴക്കാധാരമായ കുറ്റങ്ങൾ) തേടേണ്ടി വന്നതിനെക്കുറിച്ച് ശിവദാസന്റെ പുസ്തകത്തിലും 1981ൽ അബ്ദു ചെറുവാടി എഡിറ്ററായി പുറത്തിറക്കിയ വാഗൺ ട്രാജഡി സ്മരണികയിലും നിരവധി വിവരങ്ങളുണ്ട്.
1929-39 കാലത്ത് ബ്രിട്ടീഷ്- ഹോളിവുഡ് സിനിമകൾ ഇന്ത്യയെ എങ്ങനെ ചിത്രീകരിച്ചുവെന്നതിനെക്കുറിച്ച് നന്ദിനി രതി എഴുതിയ 1930 െimperial propaganda: How star-studded western films justified British colonialism എന്ന പ്രബന്ധം വലിയ തോതിൽ വെളിച്ചം വീശുന്നുണ്ട്. ഇക്കാലത്ത് ബ്രിട്ടീഷ് നിർമ്മാതാക്കളുണ്ടാക്കിയ നിരവധി സിനിമകളുടെ കേന്ദ്രപ്രമേയം ഇന്ത്യ എന്ന രാജ്യമായിരുന്നു. വിദേശത്ത് ഈ ചിത്രങ്ങൾ വലിയ തോതിൽ സ്വീകരിക്കപ്പെട്ടു. ബോക്സാഫീസ് വിജയങ്ങൾ നേടി. എന്നാൽ ഇന്ത്യയിലെ പ്രേക്ഷകർ ഈ സിനിമകളെ സ്വീകരിച്ചില്ലെന്ന് നന്ദിനി രതി ലേഖനത്തിൽ പറയുന്നു.
മലബാർ കലാപത്തിനു തിരശ്ശീല വീഴുന്നതിനു തൊട്ടു മുമ്പായിരുന്നു സിനിമ നിർമ്മാണ നീക്കമെന്ന് മനസ്സിലാക്കാം. ആ സിനിമ, അല്ലെങ്കിൽ അതുസംബന്ധിച്ച വിവരങ്ങൾ കണ്ടെത്തൽ ചരിത്രപഠനവുമായി ബന്ധപ്പെട്ട് വിലപ്പെട്ട വിവരമാണ് കിട്ടുക.ഇക്കാലയളവിൽ ഇന്ത്യ കേന്ദ്രപ്രമേയമായി വന്ന മൂന്നു സിനിമകളെക്കുറിച്ച്- ദ ഡ്രം, ഗുംഗാ ദിൻ, ദ റെയിൻസ് കം- ലേഖനം വിശദമായി പഠിക്കുന്നുണ്ട്. ഇന്ത്യയെ കോളനിയാക്കി വെക്കുന്നതിനുള്ള ബ്രിട്ടന്റെ നിരവധി ന്യായങ്ങളാണ് ഈ സിനിമകളിലെല്ലാം പൊതുവായി ഉണ്ടായിരുന്നതെന്നും നന്ദിനി രതി വ്യക്തമാക്കുന്നു. ഈ സിനിമകളുടെ ട്രെയിലറുകൾ, സിനിമാഭാഗങ്ങൾ എന്നിവ ഇന്റർനെറ്റിൽ ലഭ്യമാണ്. ഗുംഗാ ദിൻ എന്ന സിനിമയുടെ പോസ്റ്ററിൽ തോക്കുധാരിയായ ബ്രിട്ടീഷ് പൊലീസുകാരൻ/പട്ടാളക്കാരൻ അർധനഗ്നനായ ഇന്ത്യക്കാരനെ നേരിടുന്നത് ംചിത്രീകരിച്ചിട്ടുണ്ട്. തോക്കുമായി നിൽക്കാനുള്ള അധികാരം ബ്രിട്ടീഷുകാർക്കു തന്നെ എന്ന സമീപനം ഈ പോസ്റ്ററിൽ വ്യകതമാണ്. കൊളോണിയൽ സിനിമ, മെയ്ക്കിങ് ഓഫ് എമ്പയർ എന്ന ആശയം എങ്ങിനെ പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന് ഇക്കാര്യങ്ങളിലൂടെ വ്യക്തമാണ്. മരണകാരിയായ പലതരം പനികളുടെ നാട് എന്നാണ് ബ്രിട്ടീഷുകാർ ഇന്ത്യയെ വിളിച്ചത്. പക്ഷെ, അവർ വന്നത് പനികളെ തുരത്തി തദ്ദേശവാസികളെ രക്ഷിക്കാനായിരുന്നില്ലെന്ന് ചരിത്രം വ്യക്തമാക്കിക്കഴിഞ്ഞു.
നന്ദിനി രതിയുടെ ലേഖനത്തിൽ പറയുന്ന കാര്യങ്ങളുടെ തുടക്കം 'മാപ്പിള റെബലിയൻ' എന്ന സിനിമയിലായിരുന്നിരിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ആ സിനിമ ഡോക്കുമെന്ററിയായാണോ, അല്ലെങ്കിൽ കഥാചിത്രമായാണോ ചിത്രീകരിച്ചത്? പബ്ലിസിറ്റി ബ്യൂറോ തയ്യാറാക്കിയതായി കരുതപ്പെടുന്ന സിനിമ ഡോക്കുമെന്ററി തന്നെയായിരിക്കും. മലബാർ കലാപത്തിനു തിരശ്ശീല വീഴുന്നതിനു തൊട്ടു മുമ്പായിരുന്നു സിനിമ നിർമ്മാണ നീക്കമെന്ന് ലഭ്യമായ വിവരങ്ങളിൽ നിന്ന് മനസ്സിലാക്കാം. ആ സിനിമ, അല്ലെങ്കിൽ അതുസംബന്ധിച്ച വിവരങ്ങൾ കണ്ടെത്തൽ ഇന്നത്തെ സാഹചര്യത്തിൽ, ചരിത്രപഠനവുമായി ബന്ധപ്പെട്ട്, മലബാർ സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട് ഏറെ വിലപ്പെട്ടതാണ്. കൊളോണിയൽ ചരിത്രയുക്തി മനസ്സിലാക്കാനും ഈ സിനിമയുടെ 'കണ്ടെത്തൽ' തീർച്ചയായും സഹായിച്ചേക്കാം.
അതേസമയം ഈ സിനിമയെക്കുറിച്ച് ബി ഡി ഗാർഗ എഴുതിയ ഫ്രം രാജ് ടു സ്വരാജ് - ദ നോൺ ഫിക്ഷൻ ഫിലിം ഓഫ് ഇന്ത്യ എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. തിരൂരിൽ നിന്ന് ഗുഡ്സ് വാഗണിൽ അടക്കപ്പെട്ട നൂറു കണക്കിന് സമരപ്പോരാളികളെ ശ്വാസം മുട്ടിച്ചു കൊന്ന സംഭവം ബ്രിട്ടീഷ് സർക്കാരിനെ ലോകവ്യാപകമായി നാണം കെടുത്തി. 75 കർണാടിക് ഇൻഫന്റ്രിക്ക് വേണ്ടി മേജർ റോബിൺസൺ നിർമ്മിക്കുകയും എച്ച് ഡോവ്ടൺ ചിത്രീകരിക്കുകയും ചെയ്ത മലബാർ കലാപത്തിന്റെ ഔദ്യോഗിക ഫൂട്ടേജുകൾ ഇംഗ്ലണ്ടിലെ വെംബ്ലേ എക്സിബിഷനിൽ പ്രദർശിപ്പിക്കപ്പെടുകയുണ്ടായി. ക്രൂരവും അപരിഷ്കൃതരുമായ റിബലുകൾ എന്നാണ് സമരപ്പോരാളികളെ ഈ ഡോക്ക്യുമെന്ററി വിശേഷിപ്പിച്ചത്. പക്ഷേ ബ്രിട്ടീഷുകാരുടെ മലബാർ കലാപ ചിത്രത്തിന് എന്തുസംഭവിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ല.
- TODAY
- LAST WEEK
- LAST MONTH
- ലൈംഗികാവയവത്തിൽ കൊക്കെയിൻ തേച്ചുപിടിപ്പിച്ചു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു കാമുകിയെ കൊന്നു തള്ളി; ജർമനിയിൽ അറസ്റ്റിലായ ഡോക്ടറുടെ കഥ
- 15 വർഷം മുമ്പ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
- കോൺഗ്രസ് പിന്തുണയോടെ ജോസഫ് കളത്തിൽ ഇറങ്ങിയപ്പോൾ സീറ്റ് മോഹിച്ച് ചാടിയ നേതാക്കൾക്കെല്ലാം നിരാശ; ജോണി നെല്ലൂരും സജി മഞ്ഞക്കടമ്പനും വിക്ടർ ടി തോമസും പുതുശ്ശേരിയും അടക്കം സീനിയർ നേതാക്കൾക്ക് സീറ്റില്ല; സിപിഎം വാരിക്കോരി കൊടുത്തപ്പോൾ ജോസ് കെ മാണി വിഭാഗത്തിൽ എല്ലാവർക്കും സീറ്റുമായതോടെ അദ്യ വെടി പൊട്ടുന്നത് ഏറ്റുമാനൂരും തിരുവല്ലയിലും
- ബംഗാളിൽ ദീദി; കേരളത്തിൽ പിണറായി; തമിഴ്നാട്ടിൽ സ്റ്റാലിൻ; അസമിൽ ബിജെപിയും; ബംഗാളിൽ ബിജെപിയുണ്ടാക്കുക വൻ മുന്നേറ്റം; അസമിൽ കോൺഗ്രസിന് തിരിച്ചുവരവിന്റെ ശുഭപ്രതീക്ഷ; കേരളം പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് രാഹുലിനേയും; ടെംസ് നൗ- സീ വോട്ടർ സർവ്വേയിൽ നിറയുന്നത് പ്രവചനാതീത പോരാട്ടത്തിന്റെ സൂചന
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- രണ്ട് സിറ്റിങ് സീറ്റുകൾ അടക്കം ഏഴ് സീറ്റ് വിട്ടുകൊടുത്ത് സിപിഎം; സിപിഐയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് സീറ്റുകൾ; ഏഴു സീറ്റിൽ മത്സരിച്ച ശ്രേയംസ് കുമാറിന്റെ പാർട്ടിക്ക് വെറും മൂന്ന് സീറ്റുകൾ; ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും ചാലക്കുടിയും പെരുമ്പാവൂരും അടക്കം വാരിക്കോരി കൊടുത്ത് പിണറായി; ഇടതു മുന്നണിയിൽ സൂപ്പർസ്റ്റാറായി ജോസ് കെ മാണി
- കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാവണം? പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുതൽ ആന്റണിയും തരൂരും വരെ; എട്ടാമന്റെ പേര് കണ്ട് മലയാളികൾ ഞെട്ടി; 6 മാസം മുമ്പ് അന്തരിച്ച സി.എഫ് തോമസ് മുഖ്യമന്ത്രി ആവണമെന്ന് 0.8% ആളുകൾക്ക് താൽപ്പര്യം; ടൈംസ് നൗ-സീ വോട്ടർ ഒപ്പീനിയൻ പോളിലെ പിഴവിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
- നിങ്ങൾ എന്താണ് കാണിക്കുന്നത് എന്ന് ചോദിച്ചപ്പോഴേക്കും മണ്ണെണ്ണ തലയിലേക്ക് ഒഴിച്ചുകഴിഞ്ഞു; ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നും മറുപടി; അവിവേകം കാണിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും പൊടുന്നനെ തീകൊളുത്തി; കണ്മുന്നിലെ ഭീകരകാഴ്ചയുടെ നടുക്കത്തിൽ ഇപ്പോഴും ഉമ്മർ; നേര്യമംഗലത്ത് യുവതിയുടെ ജഡം കണ്ടെത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- 'ഡിഎംആർസിയിൽ ഇ ശ്രീധരൻ നടത്തിയ ക്രമക്കേടുകൾ മകനും മരുമകനും വേണ്ടി'; എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിൽ പരാതിയുമായി കൊച്ചി സ്വദേശി; മികവിന്റെ പിറകിലുള്ള തമോഗർത്തങ്ങൾ തുറന്ന് കാട്ടുമെന്നും ശ്രീധരനെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അനൂപ്
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്