കല്യാണത്തലേന്ന് വൈകുന്നേരം സദ്യവട്ടം ഒരുക്കാനും അതിഥികളെ സ്വീകരിക്കാനും ഇരുവരും ഉത്സാഹകമ്മിറ്റിയായി; പുലർച്ചെ അഞ്ചിന് ബ്യൂട്ടി പാർലറിൽ പോകാൻ വിളിച്ചപ്പോൾ യുവതിയെ കാണാനില്ല; അർദ്ധരാത്രി വധു അയൽക്കാരനായ കാമുകനൊപ്പം ഒളിച്ചോടിയതോടെ വിവാഹം മുടങ്ങി; ഇത്രയും നാൾ എങ്ങനെ പ്രണയം ഒളിച്ചുവച്ചുവെന്ന് അന്തം വിട്ട് വീട്ടുകാർ; വരന്റെ വീട്ടുകാർ ക്ഷമിച്ചതോടെ രണ്ടുപേരെയും കണ്ടെത്താൻ നാട്ടുകാർ നെട്ടോട്ടത്തിൽ

എം മനോജ് കുമാർ
കാട്ടാക്കട: വിവാഹത്തലേന്നുള്ള ഒളിച്ചോട്ടങ്ങൾ ഏറുകയാണ്. പുതിയ സംഭവം തലസ്ഥാനത്താണ്. വിവാഹസദ്യ വരെ റെഡിയായിരിക്കെയാണ് വധു കാമുകന് ഒപ്പം ഒളിച്ചോടിയത്. കാട്ടാക്കടയിൽ വധുവിന്റെ ഒളിച്ചോട്ടം നാടകീയമായ രംഗങ്ങൾ തന്നെ സൃഷ്ടിച്ചുവെന്ന് പറയേണ്ടതില്ലല്ലോ. വിവാഹസദ്യ ശരിയാകുന്നത് നോക്കിനിന്ന വധുവും കാമുകനുമാണ് അർദ്ധരാത്രി രണ്ടു മണിയോടെ വീട്ടുകാരെ കുഴപ്പത്തിലാക്കി ഒളിച്ചോടിയത്. ഒളിച്ചോടിയ വധുവും കാമുകനും എവിടെയുണ്ടെന്നു ഇതുവരെ ആർക്കും അറിയുകയുമില്ല. വധു ഒളിച്ചോടിയതോടെ ഇന്നലെ രാവിലെ കട്ടയ്ക്കോട് പാരിഷ് പള്ളി ഹാളിൽ നടക്കേണ്ടിയിരുന്ന വിവാഹവും മുടങ്ങി. കട്ടയ്ക്കോട് സ്വദേശിനിയും വാഴിച്ചൽ സ്വദേശിയും തമ്മിലുള്ള വിവാഹമാണ് വധുവിന്റെ ഒളിച്ചോട്ടം കാരണം വെള്ളത്തിലായത്. രാത്രി വൈകും വരെ വധുവിന്റെ വീട്ടിലുണ്ടായിരുന്ന കാമുകനാണ് വധുവിനെ പൊക്കി കടന്നു കളഞ്ഞത്. രാത്രി ഒന്നിനും അഞ്ചിനും ഇടയിലാണ് പെൺകുട്ടിയെ കാണാതായത് എന്ന് വീട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
കടുത്ത പ്രണയത്തിൽ ആയിരുന്ന കാമുകനും യുവതിയും കാര്യങ്ങൾ രഹസ്യമായി വെയ്ക്കുകയായിരുന്നു. തൊട്ടടുത്ത വീട്ടിലെ ആളായതിനാൽ കാമുകന്റെ സാന്നിധ്യത്തിൽ വീട്ടുകാർക്ക് സംശയം വന്നതുമില്ല. ഇവർ തമ്മിൽ അടുപ്പമുണ്ടായിരുന്നുവെങ്കിലും ഇവർ ഒളിച്ചോടുന്ന കാര്യം വരന്റെ കൂട്ടുകാർക്കും വധുവിന്റെ കൂട്ടുകാർക്കും വിവരവും ലഭിച്ചിരുന്നില്ല. വിവാഹ തലേന്ന് കൂടി ആയതിനാൽ പറഞ്ഞുറപ്പിച്ച വിവാഹം നടക്കുമെന്ന് തന്നെ ഈ ബന്ധം അറിയാവുന്ന വളരെ ചിലർ മാത്രം കരുതി. പക്ഷെ കാമുകനും കാമുകിയും കൂടി തീരുമാനം മുൻപേ തന്നെ എടുത്തതിനാൽ ഇവർക്ക് മാത്രമാണ് സംശയം ബാക്കിയുണ്ടാകാതിരുന്നത്. വിവാഹ തലേന്ന് അർദ്ധ രാത്രി ഇവർ സ്ഥലം കാലിയാക്കുകുകയും ചെയ്തു. വിവാഹ സദ്യ നോക്കി നെടുവീർപ്പിട്ട വീട്ടുകാരും നാട്ടുകാരും കൂടി സദ്യയ്ക്ക് വിവാഹത്തിന്റെ അവസ്ഥ വരേണ്ട എന്ന് കരുതി വയോജന മന്ദിരത്തിൽ എത്തിക്കുകയും ചെയ്തു. വധുവും കാമുകനും എവിടെയുണ്ടെന്ന അന്വേഷണത്തിലാണ് പൊലീസും ഇരുവീട്ടുകാരുടെ ബന്ധുക്കളും.
രാവിലെ അഞ്ചിന് ബ്യൂട്ടി പാർലറിൽ പോകാൻ വധുവിനെ തേടി വീട്ടുകാർ മുറിയിൽ നോക്കുമ്പോൾ വധു ഹാജരുണ്ടായിരുന്നില്ല. എവിടെയും തിരഞ്ഞു കണ്ടതുമില്ല. ഇതേ സമയം തന്നെയാണ് നാല് വീടുകൾക്ക് അപ്പുറത്തുണ്ടായിരുന്ന യുവാവിനെയും കാണാതായി എന്ന വിവരം വന്നത്. ഇതോടെ വീട്ടുകാർ ഒളിച്ചോട്ടം സ്ഥിരീകരിക്കുകയായിരുന്നു. ഇതിന്നിടയിൽ ഒളിച്ചോടിയ യുവാവ് തന്റെ അമ്മയെ വിളിച്ച് പെൺകുട്ടി തന്റെ ഒപ്പമുണ്ടെന്നു പറഞ്ഞു. എന്തിനാണ് ഇത് ചെയ്തത് എന്ന് ചോദിച്ചപ്പോൾ പെൺകുട്ടി ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്നും തന്നെ രക്ഷിക്കണമെന്നും പറഞ്ഞതിനാലാണ് ഒളിച്ചോട്ടം നടത്തിയത് എന്നാണ് യുവാവ് പറഞ്ഞത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ഇവർ എവിടെയുണ്ടെന്ന് വീട്ടുകാർക്കും അന്വേഷണം നടത്തുന്ന കാട്ടാക്കട പൊലീസിനും കണ്ടുപിടിക്കാൻ കഴിഞ്ഞതുമില്ല.
ഇന്നലെ രാവിലെ എട്ടോടെ തന്നെ പെൺകുട്ടിയുടെ വീട്ടുകാർ കാട്ടാക്കട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയെയും കാമുകനെയും കണ്ടെത്താനുള്ള അന്വേഷണം മുന്നോട്ടു പോവുകയാണ്. പെൺകുട്ടിയും കാമുകനും തമ്മിൽ അടുപ്പമുണ്ട് എന്ന കാര്യം വളരെ രഹസ്യമായി ഇവർ സൂക്ഷിക്കുകയായിരുന്നു. പെൺകുട്ടിയുടെ അടുത്ത സുഹൃത്തുക്കൾക്കും കാമുകന്റെ അടുത്ത സുഹൃത്തുക്കൾക്കും മാത്രമേ ഈ അടുപ്പം അറിയാമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഈ കാര്യം കാമുകന്റെ വീട്ടുകാരോ പെൺവീട്ടുകാരോ അറിഞ്ഞതുമില്ല. മിനിഞ്ഞാന്ന് കല്യാണ തലേന്ന് കാമുകനും കാമുകന്റെ അച്ഛൻ അടക്കമുള്ള ബന്ധുക്കളും ഈ പെൺകുട്ടിയുടെ വീട്ടിൽ വിവാഹത്തിന് സഹായമായി നിലകൊണ്ടിരുന്നു. അതുകൊണ്ട് കാമുകന്റെ അച്ഛനോ പെൺവീട്ടുകാരോ ഈ കാര്യം അറിഞ്ഞതുമില്ല.
രാത്രി വൈകിയും കാമുകനും സുഹൃത്തുക്കളും പെണ്ണിന്റെ വീട്ടിലുണ്ടായിരുന്നു. പെൺകുട്ടിയും രാത്രി വൈകുന്നത് വരെ പുറത്ത് തന്നെയുണ്ടായിരുന്നു. ആരും ഈ കാര്യത്തിൽ അസ്വാഭാവികത ദർശിച്ചതുമില്ല. പക്ഷെ ഒരുക്കാനായി പെൺവീട്ടുകാർ രാവിലെ നോക്കിയപ്പോൾ പെൺകുട്ടിയെ കാണാനുണ്ടായിരുന്നില്ല. യുവാവിനെ കൂടി കാണാതായതോടെ ഒളിച്ചോട്ടം ഉറപ്പിച്ച് പെൺകുട്ടിയുടെ വീട്ടുകാർ രാവിലെ എട്ടുമണിയോടെ തന്നെ കാട്ടാക്കട സ്റ്റേഷനിലേക്ക് പരാതിയുമായി നീങ്ങി. ഒപ്പം വിവാഹം തീരുമാനിച്ച വരന്റെ വീട്ടുകാരും എത്തി. വരന്റെ വീട്ടുകാർക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. നാണക്കേട് കാരണം പെണ്ണിന്റെ വീട്ടുകാർക്ക് തലയുയർത്താനുമായില്ല. പെണ്ണിന്റെ വീട്ടുകാരുടെ കഷ്ടസ്ഥിതി കണ്ടപ്പോൾ ചെക്കന്റെ വീട്ടുകാർ പരാതി നൽകാതെ തന്നെ പോവുകയും ചെയ്തു. ചർച്ചകൾക്ക് കാട്ടാക്കട പൊലീസ് മധ്യസ്ഥത വഹിക്കുകയും ചെയ്തു.
ഇന്നലെ നടക്കേണ്ടിയിരുന്ന വിവാഹത്തിനു പെൺകുട്ടിക്ക് സമ്മതമായിരുന്നില്ല. പക്ഷെ പെൺകുട്ടി ഈ കാര്യം ഒളിച്ചു വയ്ക്കുകയായിരുന്നു. പക്ഷെ ഇവർ ഒളിച്ചോട്ടത്തിനു പദ്ധതിയിട്ടോ എന്ന കാര്യത്തിൽ സുഹൃത്തുക്കൾക്കും വ്യക്തതയില്ല. പക്ഷെ ഇവരെ കണ്ടുപിടിക്കാൻ വേണ്ടി പെണ്ണിന്റെ സുഹൃത്തുക്കളെയും കാമുകന്റെ സുഹൃത്തുക്കളെയും പൊലീസ് നിരന്തരമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. നാടാർ സമുദായക്കാരാണ് പെൺകുട്ടിയും കാമുകനും. കാമുകൻ നാടാർ ഹിന്ദുവാണ്. പെൺകുട്ടി ക്രിസ്ത്യൻ
നാടാർ . സംഭവത്തിൽ നാട്ടുകാർ ആകമാനം ഞെട്ടലിലാണ്.
വിവാഹ തലേന്ന് സജീവമായി കാമുകൻ വിവാഹവീട്ടിലുണ്ട്. കാമുകന്റെ അച്ഛനും പെൺകുട്ടിയുടെ വീട്ടിലുണ്ട്. പക്ഷെ കാമുകന്റെ അച്ഛനോ വീട്ടുകാർക്കോ ഒന്നും അറിയുമായിരുന്നില്ല. പക്ഷെ ഒളിച്ചോട്ടം വന്നപ്പോഴാണ് കടുത്ത പ്രണയത്തിലായിരുന്നു കാമുകനും യുവാവുമെന്നും ഇപ്പോൾ നാട്ടുകാർ അറിയുന്നത്. പക്ഷെ എന്തുകൊണ്ട് ആദ്യം പറഞ്ഞില്ല എന്ന ചോദ്യത്തിന് ആരും ഉത്തരം പറയുന്നുമില്ല. വിവാഹം അലസിയതിൽ ആർക്കും പരാതിയില്ല. ഇതുവരെയും പരാതി വന്നിട്ടില്ല. അതിനാൽ കാണാതായ പരാതി മാത്രമാണ് അന്വേഷിക്കുന്നത് എന്ന് കാട്ടാക്കട പൊലീസ് മറുനാടനോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- ക്രെഡിറ്റ് കാർഡിൽ സഹോദരിയെ ഇറക്കി ഇഡിയെ പ്രതികൂട്ടിലാക്കിയത് ബിനീഷിന്റെ അമ്മ; കാർഡ് ഉപയോഗം തിരുവനന്തപുരത്തെന്ന് തെളിഞ്ഞത് ബിനീഷിനെ അഴിക്കുള്ളിൽ തളച്ചു; ലൈഫ് മിഷനിലെ ഐ ഫോണിലും കോൾ പാറ്റേൺ അനാലിസിസ് കോടിയേരി കുടുംബത്തെ കുടുക്കും; മകന് പിന്നാലെ അമ്മയും അതിസമ്മർദ്ദത്തിൽ; വിനോദിനി കോടിയേരിയും അകത്താകാൻ സാധ്യത
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- കാറ്റു അനുകൂലമെങ്കിൽ ജോസ് കെ മാണി സൂപ്പർ സ്റ്റാറാകും; സിറ്റിങ് സീറ്റുകളോ നേരിയ ഭൂരിപക്ഷത്തിന് തോറ്റ സീറ്റുകളോ അടക്കം മിക്ക ജില്ലകളിലും ജോസിന് സീറ്റ് വിട്ടു നൽകി സിപിഎം; 12 സീറ്റുകൾ ഉറപ്പിച്ച് ചങ്ങനാശ്ശേരി വേണ്ടെന്ന് വച്ചേക്കും; സിപിഐയേയും ജോസിനായി പിണറായി മെരുക്കുമ്പോൾ
- ഷൊർണ്ണൂരിൽ ശശി കട്ടക്കലിപ്പിൽ; പൊന്നാനിയിലെ പോസറ്റർ ശ്രീരാമകൃഷ്ണനേയും വിമതനാക്കി; അമ്പലപ്പുഴയിൽ സുധാകരനും പിണക്കത്തിൽ; കരുതലോടെ ഐസക്കും; കുന്നത്തനാട്ടിലെ വിൽപ്പനയും റാന്നിയിലെ വച്ചു മാറ്റവും കുറ്റ്യാടിയിൽ കുഞ്ഞമ്മദ്കുട്ടിയെ തഴഞ്ഞതും 'പിണറായി ബുദ്ധിയോ'? തരൂരിൽ ജമീല എത്തുമ്പോൾ സിപിഎമ്മിൽ പ്രതിസന്ധി ഇങ്ങനെ
- 90 കാരനായ ആത്മീയാചാര്യൻ ആയത്തൊള്ള സിസ്താനിയെ വീട്ടിൽ പോയി കണ്ട് സമാധാനം അഭ്യർത്ഥിച്ചു; വാക്സിൻ എടുത്ത ധൈര്യത്തിൽ മാസ്ക് വയ്ക്കാതെ ജനങ്ങൾക്കിടയിലൂടെ സ്നേഹം വിതറി യാത്ര; ഇറാക്കിന്റെ വീഥികളിൽ പോപ് ഫ്രാൻസിസിന്റെ കൈയൊപ്പു മാത്രം; രണ്ടാം ദിവസം കണ്ണീരോടെ പടിയിറങ്ങൽ
- ശൈലജയെ തിരുവനന്തപുരത്തേക്ക് അയച്ച് മട്ടന്നൂരിൽ മത്സരിക്കാൻ ആഗ്രഹിച്ചത് ഇപി! രണ്ട് ടേം മാനദണ്ഡം കർശനമാക്കിയതും ഈ നീക്കം പാളിയതിന്റെ പ്രതികാരം; പിണറായിക്കാലം അവസാനിക്കുന്ന നാൾ വരുമെന്ന് ഓർമ്മപ്പെടുത്തി പിജെ ആർമി; സഖാവിന് അഴിക്കോട് കിട്ടാത്തതിൽ കേഡർമാരിൽ നിരാശ അതിശക്തം; കണ്ണൂർ സിപിഎമ്മിൽ ആശയക്കുഴപ്പം വ്യക്തം
- കെ എം എബ്രഹാമിന്റെ വിശ്വസ്ത കൈമാറിയത് എഴുതി തയ്യാറാക്കിയ സത്യവാങ്മൂലം; ഐഎഎസ് വിവാദത്തിൽ കുടുങ്ങിയ അഡീഷണൽ സെക്രട്ടറിയുടെ പരാതി പച്ചക്കള്ളം; കിഫ്ബിക്കാരെ ഇഡി വെറുതെ വിടില്ല; കെ എം എബ്രഹാമിനേയും ചോദ്യം ചെയ്യും; കസ്റ്റംസിനും മുന്നോട്ട് കുതിക്കാൻ അനുമതി; സ്വർണ്ണവും ഡോളറും വീണ്ടും
- മന്ത്രിമാരെ വെട്ടിനിരത്തിയത് പിണറായിയുടെ പിടിവാശിയെന്ന ആക്ഷേപം ശക്തം; ഐസക്കിനും ജി സുധാകരനുമായി വീണ്ടും വാദിച്ചു ആലപ്പുഴ ജില്ലാ കമ്മിറ്റി; ശ്രീരാമകൃഷ്ണനില്ലാതെ പൊന്നാനി വിജയിക്കില്ലെന്നും വാദം; ചങ്ങനാശ്ശേരി സീറ്റിന്റെ പേരിൽ എൽഡിഎഫിലും പിടിവലി; ചങ്ങനാശ്ശേരി വിട്ടു നൽകിയാലേ കാഞ്ഞിരപ്പള്ളി നൽകൂവെന്ന് കാനം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- ഞങ്ങളുടെ കപ്പൽ ആക്രമിക്കാൻ ധൈര്യം കാട്ടിയ ഇറാൻ ഇനി സുഖമായി ഉറങ്ങുമെന്ന് കരുതേണ്ട; തുടച്ചു നീക്കാൻ അധികനേരം ആവശ്യമില്ല; ഇറാനെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി രംഗത്ത്; ശാന്തനായ ബൈഡനും കട്ടക്ക് നേതന്യാഹുവിനൊപ്പം; കളമൊരുങ്ങുന്നത് അറബ് യുദ്ധത്തിന്
- സംസാര വൈകല്യത്തേയും കാഴ്ചയിലെ തകരാറും വകവയ്ക്കാതെ പഠിച്ച് മുന്നേറുന്ന മിടുമിടുക്കി; സ്ഥിരമായി മദ്യ ലഹരിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുന്ന പിതാവിനെതിരെ എഫ് ബിയിൽ ലൈവിട്ടത് പീഡനം പരിധി കടന്നപ്പോൾ; സോഷ്യൽ മീഡിയാ ഇടപെടലിൽ 'അച്ഛൻ' അകത്ത്; പിതാവിന്റെ കളി കണ്ട് ഞെട്ടി സാക്ഷര കേരളം
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്