അധ്വാനിച്ചവർക്കായി ഭക്ഷണം വിളമ്പി; ചിലർ കവിത ചൊല്ലി, ചിലർ ആവേശഭരിതരായി; നേതൃത്വം എല്ലാം വീക്ഷിച്ചു; അതൊരു നക്ഷത്ര ഹോട്ടൽ അല്ലെന്ന് കളവ് പറച്ചിലും; ബിജെപിയുടെ ശബരിമല സമരം അവസാനിപ്പിച്ചത് നിശാപാർട്ടിയോടെയെന്ന് സമ്മതിച്ച് മുഖ്യ സംഘാടകന്റെ എഫ്ബി ലൈവ്; ജില്ലാ കമ്മറ്റി ഓഫീസും വിചാരകേന്ദ്രവും തൊട്ടടുത്തുണ്ടായിട്ടും ദ ക്യാപിറ്റൽ എന്നറിയപ്പെടുന്ന പഴയ ഗീത് ഹോട്ടലിൽ 49 ദിവസം റൂമെടുത്തെന്ന വെളിപ്പെടുത്തലിൽ പുതിയ വിവാദം; ലൈവ് നടത്തി വെട്ടിലായി സുരേഷ്
എം മനോജ് കുമാർ
തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള നിരാഹാര സമരം അടിച്ചു പൊളിച്ച് തന്നെ ആഘോഷിച്ചതായുള്ള മറുനാടൻ മലയാളി വാർത്ത ശരിയെന്നു സമ്മതിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷും. ഇന്നലെ മറുനാടൻ മലയാളി വാർത്തയ്ക്കെതിരെ ഫെയ്സ് ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ടാണ് മറുനാടൻ വാർത്ത ശരിയെന്നു ബിജെപി ജില്ലാ പ്രസിഡന്റ് തന്നെ സമ്മതിക്കുന്നത്. അതുകൊണ്ട് തന്നെ കൊട്ടിഘോഷിച്ച് നടത്തിയ ഫെയ്സ് ബുക്ക് പാളുകയും ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് ആയ എസ്.സുരേഷ് തന്നെ ശരിയെന്നു സമ്മതിച്ച ഈ വാർത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സുരേഷ് തന്നെ പറയുന്നതും ഫെയ്സ് ബുക്ക് ലൈവിലുണ്ട്. ഈ പാർട്ടിയുടെ പേരിൽ സുരേഷിനെ ആർഎസ്എസ് ശാസിച്ചിരുന്നു. ഇപ്പോൾ ഇത്തരത്തിലെ പാർട്ടി നടത്തിയെന്ന വാർത്ത എൻ എസ് എസിനേയും ചൊടടുപ്പിച്ചിട്ടുണ്ട്.
മറുനാടന്റേത് വ്യാജ വാർത്തയെന്നാണ് സുരേഷ് ആരോപിച്ചത്. ഇങ്ങനെയൊരു പരിപാടിയെ നടന്നിട്ടില്ലെന്ന് ജില്ലാ പ്രസിഡന്റ് പ്രഖ്യാപിക്കുമെന്ന് കരുതിയാണ് പല പ്രവർത്തകരും ഫെയ്സ് ബുക്ക് ലൈവ് കാണാനെത്തിയത്. എന്നാൽ പരിപാടി നടന്നുവെന്നും കവിത ചൊല്ലിയെന്നും സമ്മതിക്കുകയാണ് സുരേഷ് ചെയ്തത്. ഇതോടെ ശബരിമല പ്രക്ഷോഭം ആഘോഷത്തോടെ ബിജെപി നിർത്തിയെന്ന വാർത്ത സ്ഥിരീകരിക്കുകയാണ് ചെയ്തത്. ശബരിമല സമരം അവസാനിച്ച ശേഷം പ്രവർത്തകരെല്ലാം രാത്രിയിൽ ഗീത് ഹോട്ടലിൽ (ഇപ്പോഴത്തെ ദ ക്യാപിറ്റൽ ഹോട്ടൽ) ഒത്തു കൂടി. നോൺ വെജ് ആഹാരം കഴിച്ച് പാട്ടും പാടി അടിച്ചു പൊളിച്ചുവെന്നായിരുന്നു മറുനാടൻ വാർത്ത.
ഇത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു സുരേഷും ഫെയ്സ് ബുക്കിൽ പ്രതികരിച്ചതും. ആഹാരം കഴിച്ചതും ചിലർ കവിത ചൊല്ലിയതുമെല്ലാം സമ്മതിക്കുന്നു. ഇതോടെ ശബരിമല പ്രക്ഷോഭം അവസാനിച്ച ദിവസം തിരുവനന്തപുരം ജില്ലാ കമ്മറ്റി ആഘോഷം സംഘടിപ്പിച്ചുവെന്നാണ് വ്യക്തമാകുന്നത്. ശബരിമല പ്രക്ഷോഭ സമരം അവസാനിപ്പിച്ചപ്പോൾ അതിനായി വിയർപ്പ് ഒഴുക്കിയവർക്ക് ഭക്ഷണം നൽകിയെന്നും ലൈവിൽ എസ്.സുരേഷ് പറയുന്നു. ത്രീ സ്റ്റാർ സൗകര്യങ്ങൾ ഉള്ള ഹോട്ടലാണ് ഗീത് എന്ന നക്ഷത്ര ഹോട്ടൽ. ഇപ്പോൾ ഇത് ദ ക്യാപിറ്റൽ എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. മുമ്പ് ഗീത് എന്ന പേരിൽ അറിയപ്പെട്ട അതേ ഹോട്ടൽ തന്നെയാണ് ഇപ്പോൾ ദ ക്യാപിറ്റൽ ആയി പുളിമൂട്ടിൽ ഉള്ളത്. ഗീത് ഹോട്ടലിനെ കുറിച്ച് വിവിധ ട്രാവൽ വെബ് സൈറ്റിലുള്ള വിവരങ്ങളിൽ ത്രീ സ്റ്റാർ പദവിയുണ്ടെന്ന് വ്യക്തമായി പറയുന്നുണ്ട്. എന്നാൽ ലൈവിൽ പാർട്ടി നടന്നത് നക്ഷത്ര ഹോട്ടലിൽ അല്ലെന്നാണ് സുരേഷ് വിശദീകരിക്കുന്നത്.
അവിടെയാണ് ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടു നിശാപാർട്ടി നടത്തിയത്. നോൺ അടക്കമുള്ള വിഭവങ്ങൾ ആണ് വിളമ്പിയത് എന്നാണ് മറുനാടൻ വാർത്ത നൽകിയത്. ഭക്ഷണം വിളമ്പിയ കാര്യം സുരേഷ് സമ്മതിക്കുന്നുമുണ്ട്. നിശാപാർട്ടിയിൽ വിളമ്പിയ ഭക്ഷണം ഒരു പ്രവർത്തകന്റെ വീട്ടിൽ പാകപ്പെടുത്തിയതാണ്. ജഗതിയിലെ പ്രവർത്തകന്റെ വീട്ടിലായിരുന്നു ഭക്ഷണം പാചകം ചെയ്തത്. വാർത്തയിൽ പറയുന്ന ഈ കാര്യങ്ങൾ എല്ലാം സുരേഷ് തന്നെ സമ്മതിക്കുന്നു. എന്നിട്ട് പറയുന്നു. ഈ വാർത്ത വസ്തുതാവിരുദ്ധമാണ്. കേരളത്തിലെ ബിജെപിക്ക് നാണക്കേടുണ്ടാക്കിയ, പാർട്ടി പൂർണമായും പരാജയപ്പെട്ട ശബരിമല പോലുള്ള ഒരു സമരത്തിനു ബിജെപി ഭാഷയിൽ പറഞ്ഞാൽ ഇങ്ങിനെയുള്ള സമാരോപ് ആവശ്യമാണോ എന്നാണ് മറുനാടൻ മലയാളി വാർത്തയിൽ ചോദിച്ചത്. വാർത്തയിൽ പറഞ്ഞ കാര്യങ്ങൾ ശരിയെന്നു സമ്മതിച്ച് തന്നെയാണ് സുരേഷ് ഫേസ് ബുക്ക് ലൈവ് അവസാനിപ്പിക്കുന്നതും.
ബിജെപി സമരം ചരിത്രമാണ് എന്നാണ് സുരേഷ് ലൈവിൽ അവകാശപ്പെടുന്നത്. . ഇതിനുമുൻപ് ശിവഗിരി മഠത്തിന്റെ പ്രകാശാനന്ദ നടത്തിയ സമരം 41 ദിവസം മാത്രമായിരുന്നു. പക്ഷെ ആ റെക്കോർഡും രാപകൽ സമരം വഴി ബിജെപി തിരുത്തി. സമരം 49 ദിവസം നീണ്ടുനിന്നു. സമരത്തിനുവേണ്ടി അത്യധ്വാനം ചെയ്ത പ്രവർത്തകരെ വിളിച്ച് ഒരു സൽക്കാരം നടത്തിയതാണ്. ഇത് ബിജെപിയുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അതിനാലാണ് ഒ.രാജഗോപാലും പി.കെ.കൃഷ്ണദാസും ശോഭാ സുരേന്ദ്രനും അടക്കമുള്ള നേതാക്കൾ പങ്കെടുത്തത്. എല്ലാവരും അനുഭവങ്ങൾ ആണ് പങ്കുവെച്ചത്. നേതാവും അണികളും ഒരുമിച്ചാണ് ഈ കാര്യത്തിൽ നിലകൊള്ളുന്നത്. ശബരിമല സമരത്തോട് അനുബന്ധിച്ച് നക്ഷത്ര ഹോട്ടലിൽ ഞങ്ങൾ റൂം എടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സൽക്കാരം അവിടെവെച്ച് നടത്തിയത്, ഹോട്ടലിനു ഹോട്ടലിനു നക്ഷത്ര പദവിയില്ല. ഒരു അനൗദ്യോഗിക പാർട്ടിയായാണ് സൽക്കാരം നടത്തിയത്. വാർത്ത വന്നത് ദുഷ്ട്ലാക്കോടെയാണ് ആരും ഈ വാർത്തയിൽ വീഴരുത്. ബിജെപിയെ തോൽപ്പിക്കാനോ തകർക്കാനോ ആർക്കും കഴിയില്ല-സുരേഷ് ലൈവിൽ പറയുന്നു.
സുരേഷിന്റെ ലൈവോടെ മറ്റൊരു വിവാദവും ചർച്ചയാകുകയാണ്. ശബരിമല പ്രക്ഷോഭത്തിൽ പ്രവർത്തകർക്കായി ഗീതിൽ വാടകയ്ക്ക് റൂം എടുത്തതാണ് ഇതിന് കാരണം. സെക്രട്ടറിയേറ്റിന് തൊട്ടടുത്താണ് ബിജെപിയുടെ ജില്ലാ കമ്മറ്റി ഓഫീസ്. ഇവിടെ താമസിക്കാനും വസ്ത്രം മാറ്റാനും സൗകര്യമുണ്ട്. ഇതിനൊപ്പം പരിവാർ പ്രസ്ഥാനമായ ഭാരതീയ വിചാരകേന്ദ്രത്തിനും സെക്രട്ടറിയേറ്റിന് മുമ്പിൽ വലിയ ഓഫീസും സംവിധാനങ്ങളും ഉണ്ട്. ഇവിടേയും ആളുകൾക്ക് താമസിക്കാൻ സ്ഥലമുണ്ട്. ബിജെപി ജില്ലാ കമ്മറ്റിയുടെ പല യോഗവും ഇവിടെയാണ് സംഘടിപ്പിക്കാറ്. വിചാര കേന്ദ്രത്തിലും മുറി പരിവാറുകാർക്ക് നൽകാറുണ്ട്. ഈ സംവിധാനം ഉപയോഗിക്കാതെ ഹോട്ടലിലെ റൂമെടുക്കാൽ ഗൂഡ ലക്ഷ്യത്തോടെയാണെന്നാണ് ഉയരുന്ന ആരോപണം. ശബരിമലയിലെ സമരത്തിനായി പ്രവർത്തകർ കഷ്ടപ്പെടുമ്പോൾ ചിലർ ഈ റൂമിൽ അടിച്ചു പൊളിച്ചുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
വാർത്തയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും ശരിയായിരുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് തന്നെ സമ്മതിക്കുന്നത് തെളിയിച്ചു കൊണ്ട് കൂടിയാണ് സുരേഷിന്റെ ലൈവ് അവസാനിപ്പിക്കുന്നത്. ഗീത് എന്ന നക്ഷത്ര ഹോട്ടലിനു നിലവിൽ ത്രീ സ്റ്റാർ പദവിയുണ്ട്. ഈ കാര്യം ഹോട്ടലിനെക്കുറിച്ചുള്ള കുറിപ്പുകളിൽ ഹോട്ടൽ അധികൃതർ തന്നെ മുന്നോട്ടു വയ്ക്കുന്ന കാര്യമാണ്. വാർത്ത തെറ്റാണ് എന്ന് പറയാൻ സുരേഷ് നൽകിയ ലൈവ് കേട്ട ആർക്കും വാർത്തയിൽ പറയുന്ന കാര്യങ്ങൾ അദ്ദേഹം തന്നെ ശരിവയ്ക്കുന്ന എന്ന് മനസിലാക്കും. ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള സെക്രട്ടറിയേറ്റ് നടയിലെ നിരാഹാരം സമരം അവസാനിപ്പിച്ചത് ബിജെപി ആഘോഷിച്ചത് നക്ഷത്ര ഹോട്ടലിലെ നോൺ വെജിറ്റേറിയൻ ഹോട്ടലിൽ ആട്ടവും പാട്ടുമായാണ് എന്നാണ് മറുനാടൻ മലയാളി വാർത്ത നൽകിയത്. ഇതിനെ തുടർന്നായിരുന്നു സുരേഷ് ലൈവിലെത്തിയത്.
ബിജെപിക്കാർക്ക് വേണ്ടി മാത്രമായിരുന്നു പാർട്ടി. സംഘപരിവാറുകാരെ ആരേയും വിളിച്ചതുമില്ല. നിരാഹാരത്തിന് വേണ്ടി കഷ്ടപ്പെട്ടവർക്കുള്ള സമ്മാനമായിരുന്നു പരിപാടി. ഒ രാജഗോപാവും പികെ കൃഷ്ണദാസും ശോഭാ സുരേന്ദ്രനും വരെ ഈ പാർട്ടിയുടെ ഭാഗമായി. നോൺ വെജ് വിഭവങ്ങളും പാട്ടും നൃത്തവുമെല്ലാം ഉണ്ടായിരുന്നു. വി മുരളീധര പക്ഷത്തെ ആരും പരിപാടിയിൽ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്. ശബരിമല സമരവുമായി ബന്ധപ്പെട്ട് നിരവധി ആർ എസ് എസുകാർ ഇപ്പോഴും ജയിലിലാണ്. സെക്രട്ടറിയേറ്റിന്റെ സമരത്തിനിടെ മണ്ണെണ്ണ ഒഴിച്ച് ഒരാൾ ആത്മഹൂതിയും നടത്തി. വേണുഗാപാലൻ നായരുടെ ബലിദാനം ഹർത്താലിലേക്കും കാര്യങ്ങളെത്തിച്ചു. ഇങ്ങനെ പരിവാർ പ്രസ്ഥാനങ്ങൾക്ക് ഏറെ നഷ്ടങ്ങളുണ്ടാക്കിയ സമരത്തിന്റെ പേരിലെ ആഘോഷം ആർഎസ്എസ് നേതൃത്വത്തെ ചൊടിപ്പിച്ചു.
ഈ വാർത്തയാണ് ബിജെപിയിൽ കോളിളക്കമുണ്ടാക്കിയത്. ശബരിമല സമരത്തിന്റെ പേരില് നടന്ന നടന്ന സൽക്കാരം വരും നാളുകളിൽ സംഘപരിവാർ രാഷ്ട്രീയത്തിൽ പുകയുമെന്ന കാര്യം ഉറപ്പാണ്. ആർഎസ്എസുമായി ബന്ധമുള്ള പാർട്ടിയിലെ ഉന്നത നേതാക്കൾ വരെ സത്ക്കാരത്തിൽ അതൃപ്തരാണ്. ഈ രോഷം തണുപ്പിക്കാൻ വേണ്ടിയാണ് ജില്ലാ പ്രസിഡന്റ് എസ.സുരേഷ് തന്നെ ലൈവിൽ പ്രത്യക്ഷപ്പെട്ടു ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട സൽക്കാര കാര്യത്തിൽ വിശദീകരണം നൽകിയത്. ഈ വിശദീകരണമാണ് ഇപ്പോൾ തീർത്തും പാളിപ്പോയിരിക്കുന്നത്.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- പ്രചരണത്തിന് ഔദ്യോഗിക തുടക്കമിടാൻ പ്രധാനമന്ത്രി; മോദിക്കായി കനത്ത സുരക്ഷ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്