ആദ്യം മുൻടയർ പൊക്കിക്കൊണ്ട് സ്ലോ റേസിങ്! പിന്നാലെ, മൂന്ന് പേർ ഒരുമിച്ചുള്ള മത്സരയോട്ടം; പത്തനാപുരം എലിക്കാട്ടൂർ പാലത്തിൽ യുവാക്കളുടെ ബൈക്ക് റേസിങ് പതിവു പരിപാടി; അപകടത്തിൽ കലാശിച്ച മത്സരയോട്ടം ജീവനെടുക്കാതെ പോയത് ഭാഗ്യം കൊണ്ടു മാത്രം; ഡ്യൂക്ക് ബൈക്കിൽ ചെറുപ്പക്കാരുടെ ചീറിപ്പായൽ തുടരുന്നു: വീഡിയോ
മറുനാടൻ മലയാളി ബ്യൂറോ
പത്തനാപുരം: കേരളത്തിൽ ബൈക്ക് അപകടത്തിൽ യുവാക്കൾ മരിക്കുന്ന സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. ഇത്തരം അപകടങ്ങൾ ക്ഷണിച്ചുവരുത്തിയത് പലപ്പോഴും ബൈക്കിലുള്ള ചീറിപ്പായലും മത്സയോട്ടം കൊണ്ടുമാണ്. അത്തരമൊരു മത്സരയോട്ടം സജീവമായി നടക്കുന്ന ഇടമാണ് പത്താനാപുരത്തെ കമുകൻഞ്ചേരിയിലെ എലിക്കാട്ടൂർ പാലത്തിൽ. യുവാക്കൾ ഡ്യുക്ക് ബൈക്കുമായി എത്തി മത്സരോട്ടം നടത്തുകയാണ് ഇവിടെ പതിവായി നടക്കുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ മത്സരയോട്ടം നടത്തിയ യുവാക്കൾ അപകടത്തിൽ പെടുകയും ചെയ്തു. യുവാക്കൾക്ക് സാരമായി പരിക്കേൽക്കാതെ ജീവൻ തിരിച്ചു കിട്ടിയത്യ ഭാഗ്യം കൊണ്ടാണെന്ന് പറയാം.
വൈകുന്നേരങ്ങളിൽ ഒത്തുകൂടുന്ന യുവാക്കൾ അഭ്യാസപ്രകടനങ്ങൾ നടത്തുകയാണ് ഇവിടെ പതിവായി ചെയ്യുന്നത്. ആദ്യം മുൻ ടയർ പൊക്കി സ്ലോ റേസിങ് നടത്തി അഭ്യാസം കാണാക്കുകയാണ് പതിവ്. മറിഞ്ഞു നിലത്തു വീഴാൻ ഏറെ സാധ്യതയാണ് ഇതിനുള്ളത്. ഇത് കൂടാതെ അതിവേഗത്തിൽ ഓടിച്ചു പോകുകയും ചെയ്യുന്നു. പ്രോത്സാഹിപ്പിക്കാൻ യുവാക്കൾ ചുറ്റും നിൽക്കുന്നതും മറുനാടന്‍ ലഭിച്ച വീഡിയോയിൽ കാണാം.
മൂന്ന് പേർ നടത്തുന്ന അഭ്യാസത്തിൽ വഴിയേ പോയ മറ്റൊരു ബൈക്കുകാരന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഡ്യൂക്ക് ബൈക്ക് കൊണ്ടുള്ള ചെറുപ്പക്കാരുടെ അഭ്യാസങ്ങൾ പൊലീസിനും തലവേദന ആകുന്ന അവസ്ഥയാണ് പൊതുവേ കാണാൻ സാധിക്കുന്നത്. പലപ്പോഴും മാതാപിതാക്കൾ ഇത്തരം ബൈക്കുകൾ കുട്ടികൾക്ക് വാങ്ങി നൽകുന്നതാണ് അപകടം ക്ഷണിച്ചു വരുന്നത്. കുട്ടികൾ വാശിപിടിക്കുമ്പോഴും ബൈക്ക് വാങ്ങി നൽകരുതെന്നാണ് പൊലീസിന് നൽകാനുള്ള ഉപദേശം. ഉപയോഗിച്ച് പരിചയമില്ലാത്തവർ കെടിഎം ബൈക്കുകൾ ഓടിക്കുനനതും അപകടത്തിന് ഇടയാക്കിയിട്ടുണ്ട്.
ഡ്യൂക്കിന് 'ആളെ കൊല്ലി'യെന്ന ചീത്തപ്പേര് നൽകിയത് മലയാളി യുവാക്കളുടെ അശ്രദ്ധ ഡ്രൈവിങ്
കേരളത്തിലെ നിരത്തുകളിലെ വില്ലൻ ബൈക്ക് എന്നു പറയുമ്പോൾ പ്രധാനമായും ഒരു പേരാണ് ആളുകളുടെ മനസ്സിൽ വരുന്നത് ഡ്യൂക്ക്. കേരളത്തിൽ വിൽപന ആരംഭിച്ച് ഇതുവരെ ഈ ബൈക്കിന്റെ അപകടത്തിൽ മാത്രം മരിച്ചത് ധാരാളം യുവാക്കളാണെന്നാണ് റിപ്പോർട്ട്. എന്നാൽ 'ആളെ കൊല്ലി' എന്ന പേര് കേട്ട ഈ ബൈക്ക് സൂക്ഷിച്ച് ഓടിച്ചാൽ അത്ര കുഴപ്പക്കാരനല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കമ്പനി അധികൃതർ നൽകുന്ന വിശദീകരണവും, വിദഗ്ദ്ധർ നൽകുന്ന മറുപടിയും അപകട സാധ്യതയില്ലെന്നു തന്നെയായിരുന്നു.
ഓസ്ട്രിയൻ കമ്പനി കെടിഎമ്മിന്റെ ബൈക്കുകൾക്ക് ആളെ കൊല്ലി എന്നൊരു ദുഷ്പേരു നൽകിയത് മലയാളികൾ ആണെന്നു പറയാം. അശ്രദ്ധമായ യുവാക്കളുടെ ബൈക്കോടിക്കലാണ് അപകടത്തിന് ഈ ചീത്തപ്പേരിന് കാരണം. റേസിങ് ബൈക്കുകളുടെ നിർമ്മാണത്തിൽ അഗ്രഗണ്യരായ കെടിഎമ്മിന്റെ മോഡലുകൾക്ക് പെർഫോമൻസ് ഒരുപടി മുന്നിലാണ്. ആർസി 390, ഡ്യൂക്ക് 390 മോഡലുകളുടെ ആക്സിലറേഷൻ 250 ബിഎച്ച്പി എൻജിനുള്ള കാറിന് സമാനമാണ്. അതു മനസിലാക്കി വേണം ആ ബൈക്ക് ഓടിക്കാൻ. എൻജിൻ വേഗം 5,000 ആർപിഎം കഴിയുമ്പോഴുള്ള ബൈക്കിന്റെ തകർപ്പൻ പെർഫോമൻസ് അനുഭവിക്കുമ്പോൾ വേഗം അമിതമായി കൂട്ടാനുള്ള ത്വര അറിയാതെ മനസിൽ തോന്നും. അത് ട്രാഫിക് കൂടുതലുള്ള റോഡിൽ അടക്കി വയ്ക്കാനുള്ള പക്വത ആർജിക്കുക.
റോഡിലെ വളവുകൾ കൈകാര്യം ചെയ്യുന്നതിലുള്ള പാകപ്പിഴയാണ് പലപ്പോഴും കെടിഎം ബൈക്ക് ഓടിക്കുന്നവരെ അപകടത്തിൽ പെടുത്തുന്നത്. വളവിന് അടുത്തെത്തും മുമ്പ് തന്നെ ഗീയർ ഡൗൺ ചെയ്തും ബ്രേക്ക് പ്രയോഗിച്ചും വേഗം നിയന്ത്രിക്കുക. വളവിൽ വച്ച് രണ്ടോ മൂന്നോ ഗീയറുകൾ ഒരുമിച്ച് ഡൗൺ ചെയ്താൽ എൻജിൻ ബ്രേക്കിങ് മൂലം പിന്നിലെ വീൽ ലോക്ക് ആയി ബൈക്കിന്റെ നിയന്ത്രണം അപകടത്തിലാക്കും. വളവ് വീശി തുടങ്ങിയശേഷം ബ്രേക്ക് പ്രയോഗിക്കുന്നതും ബൈക്കിന്റെ നിയന്ത്രണം കുറയ്ക്കും.
നല്ല ടാർ റോഡുകൾക്കാണ് കെടിഎം ബൈക്കുകളുടെ ടയർ ഇണങ്ങുക. മണലും ചെളിയുമൊക്കെ കൈകാര്യം ചെയ്യാവുന്ന വിധത്തിലല്ല ടയറുകളുടെ ത്രെഡ് പാറ്റേൺ. അതുകൊണ്ടുതന്നെ മോശമായ പ്രതലത്തിൽ കെടിഎം ബൈക്കുകൾ തെന്നിമറിയാനുള്ള സാധ്യത കൂടുതലുണ്ട്. പെർഫോമൻസ് ബൈക്കുകൾ റൈഡർക്ക് പ്രധാന്യം നൽകി നിർമ്മിച്ചവയാണ്. പിന്നിലെ സീറ്റ് അൽപ്പം ഉയർത്തി ഉറപ്പിച്ചിരിക്കുന്നതുകൊണ്ടുതന്നെ പെട്ടെന്ന് ബ്രേക്കിട്ടാലും വേഗമെടുത്താലും പിൻ യാത്രക്കാരൻ തെറിച്ച് റോഡിൽ വീഴാൻ സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ പിന്നിലിരിക്കുന്നവരും നിലവാരം കൂടിയ ഹെൽമെറ്റ് ധരിച്ചിരിക്കണം. ബൈക്കിന്റെ സ്വഭാവം നന്നായി മനസിലാക്കാൻ കഴിവുള്ളവരെ മാത്രം പിന്നിൽ കയറ്റുക. വളവുതിരിയുമ്പോഴും വേഗമെടുക്കുമ്പോഴുമൊക്കെ പിൻ സീറ്റിലിരിക്കുന്നവരുടെ ചെറു ചലനങ്ങൾ പോലും ബൈക്കിന്റെ ബാലൻസ് തെറ്റിച്ച് അപകടമുണ്ടാക്കാൻ സാധ്യതയേറെയാണ്. റൈഡറെക്കാൾ ഭാരം കൂടിയ ആളെ പിന്നിൽ കയറ്റാതിരിക്കുന്നതാണ് ഉത്തമം.
Stories you may Like
- കുമാരനല്ലൂരിൽ ബൈക്ക് ലോറിയിലിടിച്ചു, കണ്ണീരായി മൂന്ന് യുവാക്കളുടെ മരണം
- ബൈക്ക് ടാക്സി ഡ്രൈവർ യാത്രയ്ക്കിടെ സ്വയംഭോഗം ചെയ്തെന്ന് പരാതി, അറസ്റ്റ്
- ഡൽഹിയിൽ ബൈക്ക് ടാക്സികൾക്ക് തിരിച്ചടി
- ബൈക്ക് ടോറസ് ലോറിയിൽ ഇടിച്ചു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
- ബൈക്ക് റൈഡറായ യുട്യൂബ് താരം ശ്രമിച്ചത് 300 കിലോമീറ്റർ വേഗതയിൽ ചീറിപ്പായാൻ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍