പൂട്ടിയ ബാറുകൾ തുറക്കാൻ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും കെ എം മാണിയെ കരുവാക്കി കളിച്ചത് എങ്ങനെ? ബാർ കോഴ ആരോപണങ്ങളിലേക്കുള്ള നാൾവഴികൾ
തിരുവനന്തപുരം: പൂട്ടിയ ബാറുകൾ തുറക്കാതിരിക്കാൻ ധനമന്ത്രി കെ എം മാണി ഇടപെട്ട് ഫയലുകൾ പിടിച്ചുവച്ചെന്നും ഇത് കൈക്കൂലി വാങ്ങാൻ വേണ്ടിയാണെന്നുമാണ് ബാർകോഴ ആരോപണത്തിലെ പ്രധാന കാതൽ. നിയമവകുപ്പ് സ്വയം തടസം സൃഷ്ടിച്ചത് ബാർ ഉടമകളിൽ നിന്നും പണം പറ്റാൻ വേണ്ടിയായിരുന്നു എന്നാണ് ആരോപണം. ഇക്കാര്യമാണ് ബിജു രമേശ് മാണിക്കെതിരെ ഉന്നയിച്ചത്. മാണിയുടെ ഓഫീസ് നിയമോപദേശം തേടിയുള്ള ഫയൽ തടഞ്ഞുവച്ചുവെന്ന ആരോപണം പൊള്ളയാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് മറുനാടൻ മലയാളി ഇന്ന് പുറത്തുവിട്ടത്.
ധനമന്ത്രി കെ എം മാണിയുടെ ഓഫീസിൽ ഒരു ദിവസം മാത്രമാണ് നിയമോപദേശം തേടിയുള്ള എ ജിയുടെ ഫയൽ കൈവശം വച്ചതെന്നാണ് വ്യക്തമാകുന്നത്. ഇത് കൂടാതെ ബാറുകൾ തുറക്കരുതെന്ന നിയമോപദേശം മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിയെന്നതിന്റെ രേഖകളും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയും കെ ബാബുവുമാണ് ഇക്കാര്യത്തിൽ ബാറുടകൾക്ക് അനുകൂലമായി നിന്നതെന്നാണ് വ്യക്തമാകുന്നത്. എന്നാൽ, പാപഭാരം മുഴുവൻ മുഖ്യമന്ത്രിയും ബാബുവും ചേർന്ന് മാണിക്ക് മേൽ കെട്ടിവെക്കുകയാണെന്ന സംശയമാണ് ഇതോടെ ബലപ്പെട്ടത്. ഇതിന് ശേഷമാണ് മാണിക്കെതിരെ കോഴ ആരോപണം ഉയരുന്നതും.
കെ എം മാണിക്ക് നേരെ കോഴ ആരോപണം ഉയരുന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തിയ നടപടിക്രമങ്ങൾ ഇങ്ങനെയാണ്:
1) 2011-12-ൽ മദ്യനയം അനുസരിച്ച് ചില നിയമഭേദഗതികൾ കൊണ്ട് വന്നു. അതിൽ ചിലത് കേരള ഹൈക്കോടതി റദ്ദ് ചെയ്തു. അതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ എസ്എൽപി ഫയൽ ചെയ്തു.
2. 5-3-2014-ൽ സുപ്രീംകോടതി അന്തിമ വിധി പറഞ്ഞു. നിലവാരമില്ലാത്ത ബാറുകൾക്ക് ലൈസൻസ് നൽകരുത്.
3. പുതിയ മദ്യനയം രൂപീകരിക്കാൻ ജസ്റ്റിസ് രാമചന്ദ്രനെ 2013-ൽ ഏകാംഗ കമ്മിഷനായി നിയമിച്ചു. 4-3-2014ൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. ഈ സമയം പാർലമെന്റ് ഇലക്ഷൻ നോട്ടിഫിക്കേഷൻ വന്നു. നിലവാരമില്ലാത്ത ബാറുകൾക്ക് ലൈസൻസ് പുതുക്കരുതെന്ന് ഏകാംഗ കമ്മീഷൻ നിർദ്ദേശിച്ചു.
4. 17-3-2014ന് എജി നൽകിയ ഒപ്പീനിയനിലും നിലവാരമുള്ളതിന് ബാർ ലൈസൻസ് പുതുക്കി നൽകണമെന്നും ആവശ്യപ്പെട്ടു.
5.എന്നാൽ മുഖ്യമന്ത്രിയുടെ കുറിപ്പ് പ്രകാരം വീണ്ടും ഈ വിഷയം പുനപരിശോധിച്ച എജി 20-3-2014-ൽ നിലവാരമില്ലാത്ത ബാറുകൾക്ക് താത്കാലികമായി ലൈസൻസ് നൽകാമെന്ന് നിർദ്ദേശിച്ചു.
6. ഈ നിർദ്ദേശം മന്ത്രിസഭയുടെ അനുമതിക്കായി മുഖ്യമന്ത്രി ഉത്തരവിട്ടു. 22-03-14-ൽ ചീഫ് സെക്രട്ടറിയുടെ അംഗീകാരം, 25-03-14ൽ വകുപ്പ് മന്ത്രി അംഗീകരിച്ച തീയതി 25-03-14 കുറിപ്പിന്റെ പകർപ്പുകൾ മറ്റ് മന്ത്രിമാർക്ക് സമർപ്പിച്ച തീയതി 25-03-14, മന്ത്രിസഭ 26-03-14.
7. ബിസിനസ് റൂൾ പ്രകാരം (ചട്ടം 45ന്) നയം രൂപീകരണത്തിനുള്ള ഫയലുകൾ നിയമവകുപ്പ് കണ്ടേ മന്ത്രിസഭയുടെ അനുമതിക്കായി വയ്ക്കാവൂ. നിയമവകുപ്പിന്റെ അഭിപ്രായം സ്വീകാര്യമല്ലെങ്കിൽ എജിയുടെ അഭിപ്രായം ആരായാം. ഇങ്ങനെ അയക്കുന്ന കത്ത് നിയമവകുപ്പ് കണ്ടിട്ടേ പോകാവൂ. ഇത് ശ്രദ്ധിക്കാതെയാണ് എക്സൈസ് വകുപ്പ് മന്ത്രി നേരിട്ട് എജിയുടെ നിർദ്ദേശം ആവശ്യപ്പെട്ടത്.
8. 26-03-14 ലെ മന്ത്രിസഭായോഗത്തിൽ സമർപ്പിക്കുമ്പോൾ ഇക്കാര്യം ഉയർന്നു വരികയും നിയമവകുപ്പിന്റെ അനുമതിയോടെ അടുത്ത മന്ത്രിസഭായോടത്തിൽ സമർപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു.
9. 28-03-14 ൽ ഫയൽ എക്സൈസ് വകുപ്പിൽ നിന്ന് നിയമവകുപ്പിൽ എത്തുകയും ആ ദിവസം തന്നെ നിയമവകുപ്പും മന്ത്രിയും ഫയൽ ക്ലിയർ ചെയ്യുകയും ചെയ്തു.
10. നിയമവകുപ്പിൽ 28-03-14ൽ ലഭിച്ച ഫയൽ അന്ന് തന്നെ വകുപ്പ് സെക്രട്ടറി മന്ത്രിയുമായി നടത്തിയ ടെലഫോൺ സംഭാഷണത്തേയും, നിർദ്ദേശത്തെയും തുടർന്ന് ഉടൻതന്നെ ക്ലിയർ ചെയ്തത് ഫയൽ നോട്ടിൽ വ്യക്തമാണ്.
11. 04-04-14 ൽ ഈ ഫയൽ വീണ്ടും മന്ത്രിസഭാമുമ്പാകെ വരുകയും സുപ്രീംകോടതിയുടെ പരാമർശത്തിലുള്ള നിലവാരമില്ലാത്ത ബാർഹോട്ടലുകൾക്ക് ലൈസൻസ് പുതുക്കി നൽകുന്നകാര്യം ഏകാംഗകമ്മിഷൻ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ എക്സൈസ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തിനകം തീരുമാനിച്ചു.
12. 418 ബാർഹോട്ടൽ എന്നത് മന്ത്രിസഭാക്കുറുപ്പിലും തീരുമാനത്തിലും മെൻഷൻ ചെയ്തിട്ടുണ്ടായിരുന്നില്ല.
13. നിലവാരമില്ലാത്ത ബാർ ഹോട്ടലുകൾക്കുള്ള ലൈസൻസ് പുതുക്കി നൽകുന്ന കാര്യം ഏകാംഗകമ്മിഷന്റെ റിപ്പോർട്ട്, എക്സൈസ് വകുപ്പ് സെക്രട്ടറി പരിശോധിച്ച് സമർപ്പിക്കുന്ന ശുപാർശകളുടെ അടിസ്ഥാനത്തിൽ പരിഗണിക്കാനായി മാറ്റിവച്ചു. ഇത് സംബന്ധിച്ച ശുപാർശകൾ ഒരുമാസത്തിനകം വകുപ്പുസെക്രട്ടറി സമർപ്പിക്കണം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍