കാനറാ ബാങ്കും ആന്ധ്രാ ബാങ്കും ഒടുവിൽ മുട്ടുമടക്കി; എടിഎം തകരാറ് മൂലം പണം നഷ്ടമായ യുവാവിന്റെ പോരാട്ടം ഫലം കണ്ടു; എടിഎമ്മിൽ നിന്നും പണമെടുക്കുന്നതിനിടെ 900 രൂപ നഷ്ടമായ ഉപഭോക്താവിനു നഷ്ടപരിഹാരമായി ലഭിച്ചത് 17300 രൂപ; അനൂപിന് തുണയായത് ബാങ്കിങ് ഓംബുഡ്സ്മാന്റെ ഇടപെടൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എടിഎമ്മുകളിൽ നിന്ന് കാശെടുക്കുമ്പോൾ പലപ്പോഴും പ്രശ്നങ്ങൾ നേരിടും. എടിഎം തകരാറു മൂലം പലപ്പോഴും പണം കിട്ടുകയുമില്ല. ഇത്തരം സന്ദർഭങ്ങളിലെല്ലാം പെട്ടുപോകുന്നത് ഇടപാടുകാരാണ്. കാശെടുക്കാൻ എത്തിയവരുടെ കുഴപ്പം കൊണ്ടാണ് കാശ് വരാത്തതെന്ന മട്ടിൽ ബാങ്കുകൾ പ്രതികരിക്കും. എന്നാൽ എടിഎമ്മിന്റെ കൃത്യത ഉറപ്പുവരുത്തേണ്ടത് ബാങ്കുകളാണ്. അതിൽ വീഴ്ച വരുത്തിൽ ഉപഭോക്താവിന് പിഴ നൽകേണ്ടത് ബാങ്കുകളുടെ ബാധ്യതയാണ്. ഇത് തെളിക്കുന്നതാണ് ബാങ്കിങ് ഒബുഡ്സമാന്റെ ഉത്തരവ്.
900 രൂപ എടിഎമ്മിലൂടെയുള്ള ഇടപാടിൽ നഷ്ടമാകുന്നു. അതിന് പ്രതിവിധി കണ്ടെത്താത്തെ ആളെ കഷ്ടപ്പെടുത്തിയതിന് നഷ്ടപരിഹാരം വിധിച്ചിരിക്കുകയാണ് ഓബുഡ്സ്മാൻ. കാനറാ ബാങ്കിന് 900 രൂപയ്ക്ക് പകരം നൽകേണ്ടി വന്നത് 17300 രൂപയാണ്. നിരന്തര പോരാട്ടത്തിലൂടെയാണ് അനൂപ് എന്ന കനറാ ബാങ്കിന്റെ അക്കൗണ്ടിന് ഉടമ നീതി ഉറപ്പാക്കിയത്. ഒന്നും നൽകാനാകില്ലെന്ന ബാങ്കുകാരുടെ നിലപാട് ഒടുവിൽ പൊളിഞ്ഞു. ഇടപാടുകാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള സംവിധാനമെല്ലാം ഇവിടെ തന്നെയുണ്ട്. എന്നാൽ ആരും സമയ നഷ്ടം കാരണം അതിന് പിറകെ പോകാറുമില്ല. ഇത് തന്നെയാണ് അനൂപിന്റെ പോരാട്ടത്തിൽ തെളിയുന്നതും.
കൊല്ലത്തുകാരനായ അനൂപ് സികെയാണ് ബാങ്കിങ് ഓബുഡ്സമാനിലൂടെ നീതി നേടിയെടുത്തത്. 2015 ഏപ്രിൽ 30നായിരുന്നു അനൂപിന് എടിഎമ്മിന്റെ തകരാറുകാരണം പണം നഷ്ടമായത്. കനറാ ബാങ്കിന്റെ റാന്നി ബ്രാഞ്ചിലാണ് അനൂപിന് അക്കൗണ്ടുള്ളത്. ഇതിൽ നിന്നും കൊല്ലത്തെ ആന്ധ്രാ ബാങ്കിന്റെ എടിഎമ്മിൽ നിന്ന് 900 രൂപ എടുക്കാൻ ശ്രമിച്ചു. ആദ്യ തവണത്തെ ശ്രമം നടന്നില്ല. ഒരിക്കൽ കൂടി ലഭിച്ചു. അപ്പോഴും പണം വന്നില്ല. പക്ഷേ അക്കൗണ്ടിൽ നിന്ന് രണ്ട് തവണയും 900 രൂപ വീതം കുറഞ്ഞു. അതായത് 1800 രൂപ നഷ്ടമായി. കുറച്ചു ദിവസമായിട്ടും നഷ്ടപ്പെട്ട തുക അനൂപിന്റെ അക്കൗണ്ടിൽ തിരിച്ചെത്തിയില്ല. ഇതോടെ കാനറാ ബാങ്കിന്റെ റാന്നി ബ്രാഞ്ചിൽ ബന്ധപ്പെട്ടു. പരാതി എഴുതി നൽകാനായിരുന്നു നിർദ്ദേശം.
ഇതനുസരിച്ച് മെയ് അഞ്ചിന് ഇമെയിൽ നൽകി. മെയ് 21ന് 900 രൂപ അക്കൗണ്ടിലെത്തുകയും ചെയ്തു. എന്നാൽ രണ്ടാമത്തെ ഇടപാടിലൂടെ നഷ്ടമായത് വന്നതുമില്ല. റാന്നി ബ്രാഞ്ചിൽ ബന്ധപ്പെട്ടപ്പോൾ കാത്തിരിക്കാനായിരുന്നു നിർദ്ദേശം. ജൂലൈ 17വരെ ഈ തുക കിട്ടിയില്ല. ഇതോടെയാണ് അനൂപ് കാനറാ ബാങ്കിന്റെ ഉന്നതർക്ക് പരാതി നൽകുന്നത്. കേന്ദ്ര സർക്കാരിന്റെ പരാതി പരിഹാര സെല്ലിന് പരാതി അയക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ പരാതി പരിഹാര പോർട്ടിലിൽ പരാതി നൽകാനുള്ള ശ്രമം വിജയിക്കുകയും ചെയ്തു. ഇതേ തുടർന്ന് കാനറാ ബാങ്കിൽ തിരുവനന്തപുരം ഓഫീസിൽ നിന്ന് ഫോൺ വിളിയെത്തി. എന്നാൽ പരാതിയിൽ ഭാഗിക തീരുമാനം ഉണ്ടായതാണെന്നായിരുന്നു പ്രതികരണം. ഇതേ തുടർന്ന് ഓഗസ്റ്റ് 20ന് ബാങ്കിങ് ഓബുഡ്സ്മാന് പരാതി നൽകി. ഇതാണ് ഒടുവിൽ ഫലം കണ്ടത്.
പരാതി നൽകി എൺപത് ദിവസത്തിന് ശേഷം പണം അക്കൗണ്ടിൽ നിക്ഷേപിച്ചതായി അറിയിച്ച് ബാങ്കിങ് ഓബുഡ്സ്മാനിൽ നിന്ന് അറിയിപ്പ് ലഭിച്ചു. എന്നാൽ കാനറാ ബാങ്കിൽ നിന്ന് എസ്എംഎസ് ഒന്നും ലഭിച്ചതുമില്ല. ഇതിനിടെ തനിക്ക് നഷ്ടപരിഹാരം നൽകാൻ കാനറാ ബാങ്കിനോട് നിർദ്ദേശിച്ച വിവരം ഇമെയിലായി കിട്ടുകയും ചെയ്തു. പക്ഷേ അപ്പോഴും കാനറാ ബാങ്കിന് കുലുക്കമുണ്ടായില്ല. നവംബറിൽ ഉന്നത ഉദ്യോഗസ്ഥർ പലരുമായി ബന്ധപ്പെട്ടെങ്കിലും ഓംബുഡ്സമാന്റെ ഉത്തരവിനെ കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി. ഒടുവിൽ പ്രശ്ന പരിഹാരത്തിന് റാന്നി ബ്രാഞ്ചിന് നിർദ്ദേശം നൽകാമെന്ന സമവായ സന്ദേശവും കിട്ടി. പക്ഷേ അപ്പോഴും റാന്നി ബ്രാഞ്ചിൽ നിന്ന് അനൂപിന് നീതി കിട്ടിയില്ല. വീണ്ടും കേന്ദ്ര സർക്കാരിന്റെ പരാതി പരിഹാര പോർട്ടലിൽ അഭയം തേടി.
അതിന് കൃത്യമായ മറുപടിയും കിട്ടി. അനൂപിന്റെ പരാതി ശരിയാണെന്ന് കാനറാ ബാങ്ക് സമ്മതിച്ചു. ആന്ധ്രാ ബാങ്കിന്റെ എടിഎം ഉപയോഗിച്ചതാണ് കുഴപ്പമായത്. അതുകൊണ്ട് നഷ്ടപരിഹാരം നൽകേണ്ടത് അവരാണെന്നായിരുന്നു കാനറാ ബാങ്കിന്റെ പക്ഷം. അർഹമായ നഷ്ടപരിഹാരം നൽകാൻ ഓബുഡ്സ്മാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യ ആന്ധ്രാ ബാങ്കിനെ അറിയിച്ചു. എന്നാൽ ഇതുവരെ പണം കിട്ടിയില്ലെന്നായിരുന്നു വിശദീകരണം. 2016 ജനുവരിയിലായിരുന്നു കാനറാ ബാങ്ക് ഈ മറുപടി നൽകിയത്. അതിന് ശേഷം മറ്റൊരു അറിയിപ്പും അനൂപിന് കിട്ടി. നഷ്ടപരിഹാരം നൽകാൻ ആന്ധ്രാ ബാങ്ക് വിസമ്മതിക്കുന്നുവെന്നായിരുന്നു അറിയിപ്പ്. 900 രൂപ പോലും നൽകില്ലെന്ന് അറിയിച്ചെന്നും വിശദീകരിച്ചു.
ഇതേ തുടർന്ന് വീണ്ടും ഓബുഡ്സ്മാന് മുന്നിൽ നീതി തേടി എത്തി. എന്നാൽ പരാതി ഫയലിൽ സ്വീകരിച്ചില്ല. പകരം കാനറാ ബാങ്കിനോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടാമെന്ന് വ്യക്തമാക്കി. അതിന് ശേഷം 50 ദിവസമായിട്ടും നഷ്ടപരിഹാരമൊന്നും കിട്ടിയില്ല. അതിനാൽ വീണ്ടും ഓബുഡ്സ്മാന് മുമ്പിൽ അനൂപ് പ്രശ്നമെത്തിച്ചു. മാർച്ച് 23ന് വീണ്ടും പരാതി നൽകി. ഏഴ് ദിവസത്തിനകം തന്റെ അക്കൗണ്ടിൽ 17,300 രൂപ എത്തിയെന്നാണ് അനൂപ് വിശദീകരിക്കുന്നത്. ഇത് മനസ്സിലാക്കിയ ഉടൻ അനൂപ് കാനറാ ബാങ്കിന്റെ റാന്നി ശാഖയിൽ ബന്ധപ്പെട്ടു. അപ്പോഴാണ് അക്കൗണ്ടിലെത്തിയത് നഷ്ടപരിഹാരമാണെന്ന് ബാങ്ക് വ്യക്തമാക്കിയത്. അങ്ങനെ 11 മാസത്തെ നിയമ പോരാട്ടത്തിലൂടെ നഷ്ടമായ 900 രൂപയ്ക്ക് പകരം 17,300 രൂപ അനൂപിന് കിട്ടി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍