ദിലീപ് ആ നടിയെ അപകടപ്പെടുത്തും, ആ മുഖം കണ്ടാൽ അറിയാം പ്രതികാരബുദ്ധി; രൂക്ഷ പ്രതികരണവുമായി ലിബർട്ടിബഷീർ; ജാമ്യത്തിലിറങ്ങിയ ബലാൽസംഗക്കേസ് പ്രതിയെ നേതൃത്വം ഏൽപ്പിക്കുമ്പോൾ സംഘടന നല്‍കുന്നത് എന്തു സന്ദേശമാണ് ? ഏഷ്യാനെറ്റിലെ ന്യൂസ് അവർ ചർച്ചയിലെ മാസ് ഡയലോഗുകൾ
തിരുവനന്തപുരം: ജാമ്യത്തിലിറങ്ങിയ പ്രതി ഏറെ അപകടകാരിയായി മ്ാറുമെന്ന് നിർമ്മാതാവിന്റെ താക്കീത്. പീഡനത്തിന് വിധേയയായ നടിയുടെ ജീവനു വരെ ഭീഷണിയുണ്ടെന്ന് ലിബർട്ടി ബഷീർ പറയുന്നു. പുറത്തിറങ്ങിയ നടന്റെ മുഖഭാവങ്ങൾ അതാണ് പറയുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റിന്റ ചർച്ചയിൽ പറഞ്ഞു. എന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം, ആ നടി.. അവരുടെ ജീവന് വരെ അപകടമുണ്ടാവുമെന്ന് ഞാൻ ഭയപ്പെടുന്നു. ബഷീർ പറഞ്ഞു
പീഡനക്കേസിൽ പുറത്തിറങ്ങിയ പ്രതിക്ക് സംഘടനയുടെ അദ്ധ്യക്ഷ സ്ഥാനം തിരിച്ചു നല്കിയതു വഴി സമൂഹത്തിന് നല്കുന്ന സന്ദേശമെന്താണെന്ന ചർച്ചയിലാണ്
ലിബർട്ടി ബഷീറിന്റെ പ്രതികരണം. ദിലീപിനോടൊപ്പം ഒരുമിച്ച് പ്രവർത്തിച്ച് പരിചയമുള്ള ബഷീറിന്റെ വാക്കുകൾ സിനിമാ രംഗത്ത് നിലനിൽക്കുന്ന മാഫിയാ ബന്ധങ്ങളിലേയ്ക്കാണ് വിരൽ ചൂണ്ടിയത്. ചർച്ചയിൽ പങ്കെടടുത്ത ജോസഫ് സി മാത്യുവും ഈ പോയിന്റാണ് ഉയർത്തിയത്. സിനിമാ രംഗത്ത് എറണാകുളം കേന്ദീകരിച്ച് മാഫിയ, മയക്കുമരുന്നു കച്ചവടം, പെൺകുട്ടികളെ വഴിതെറ്റിക്കുന്ന ഗൂഢസംഘം ഇവരൊക്കെ പ്രവർ്ത്തിക്കുന്നുവന്ന് വെളിപ്പടുത്തിയത് ഒരു ജനപ്രതിനിധിയാണ്. ഇതിനെ സർക്കാർ അവഗണിക്കുന്നു എന്നും ജോസഫ് സി മാത്യു കുറ്റപ്പടുത്തി.
ഇതു പറഞ്ഞത് ജനപ്രതിനിധി മാത്രമല്ല, സിനിമാ രംഗത്ത് പരിചയമുള്ള, സിനിമാ മന്ത്രിയായിരുന്ന ഒരാളാണ്. എന്നിട്ട് ഇതിനെ എങ്ങിനെ അഡ്രസ് ചെയ്തു. സർക്കാർ എന്തു ചെയ്തു. അദ്ദേഹം ഇന്നു പറഞ്ഞതിൽ ഒരു സൂപ്പർ താരത്തെ മാത്രമാണ് പരാമർശിച്ചത്. ആന്റണി പെരുമ്പാവൂർ സ്ഥാനമൊഴിഞ്ഞ് ദിലീപിനെ അവരോധിക്കുമ്പോൾ ഈ പ്രസ്താവനയും സംശയകരമാണ് എന്നും ജോസഫ് സി മാത്യു പ്രസ്താവിച്ചു.
ജയിലിൽ പോയ ശേഷവും സ്വാധീനവും ശക്തിയും ഒട്ടും ചോർന്നിട്ടില്ലെന്ന് തെളിയുകയാണ് ഇപ്പോൾ സിനിമാ രംഗത്തു നടക്കുന്ന സംഭവങ്ങൾ. ഇത് ശരിവയ്ക്കുന്നതായിരുന്നു ചർച്ചയും. നഷ്ടമായ സിംഹാസനങ്ങൾ താരരാജാവ് വെട്ടിപ്പിടിക്കുകയാണോ? അവതാരകനായ വിനു വി ജോൺ ചർച്ച തുടങ്ങിയതു തന്നെ ഈ ചോദ്യം കൊണ്ടായിരുന്നു. ഉപാധികളോടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പീഡനക്കസ് പ്രതിയെ മണിക്കൂറുകൾക്കകം അദ്ധ്യക്ഷ സ്ഥാനത്ത് ഇരുത്തിയതു വഴി സംഘടന നല്കുന്ന സന്ദേശമെന്താണ്.
ചോദ്യത്തിലെ കുരുക്കു മനസ്സിലായതു കൊണ്ടാവണം തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള സെക്രട്ടറിയായ എം സി ബോബി അതിന് മറുപടി പറഞ്ഞില്ല. പകരം, ആന്റണി പെരുമ്പാവൂർ സ്ഥാനമൊഴിയണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അത് സംഘടന അംഗീകരിക്കുകയാണെന്ന ഉത്തരമാണ് നല്കിയയത്.
എന്നാൽ ബോബി ഉൾപ്പടെയുള്ളവർ ദിലീപിനെ വച്ച് കളിക്കുകയാണെന്നായിരുന്നു ലിബർട്ടി മറുപടി പറഞ്ഞത്. ദിലീപിനെ വച്ച് കുരങ്ങു കളിപ്പിക്കുകയാണ്. ദിലീപിനേക്കാൾ പവർഫുള്ളാണ് ആന്റണി പെരുമ്പാവൂർ, അനുഭവ പരിചയവും തിയറ്ററുകളുടെ എണ്ണവുമെല്ലാമുള്ളത് ആന്റണിക്കാണ്. സ്ഥാനം ഒഴിഞ്ഞതു വഴി ആന്റണിയെ കൊച്ചാക്കുകയാണെന്നു വരെ ബഷീർ പറഞ്ഞുവച്ചു.
തിയറ്റർ ഉടമകൾ സംഘടനയിൽ തിരിച്ചെടുത്തെങ്കിലും അമ്മയിലെ പുനർപ്രവേശനം ഉടനെ ഉണ്ടാവാനിടയില്ലെന്നാണ് നടൻ മഹേഷ് ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. പീഡനത്തിനിരയായ നടിയും സംഘടനയിൽ അംഗമാണ്. സിനിമയുടെ ഭാഗമായി നില്‍ക്കുന്നവർക്ക് നടിക്കു വേണ്ടിയും നിൽക്കേണ്ടിവരും. താര സംഘടന കോടതി വിധി വരും വരെ തിരിച്ചെടുക്കില്ല എന്ന പ്രതീക്ഷയാണുള്ളതെന്നും മഹേഷ് പറഞ്ഞു
ഈ നിലപാടിനെ വളരെ രൂക്ഷമായാണ് ജോസഫ് സി മാത്യു വിമർശിച്ചത്. ഇത് എന്തു നിലപാടാണൈന്ന് മനസ്സിലാവുന്നില്ല. ഇരുവശത്തും നിൽക്കുക എന്നത് ഒരു നിലപാടാണോ. ദയവുചെയ്ത് ഇനിമുതൽ ഇവരെ കലാകാരന്മാരെന്നു വിളിക്കരുത്. സാസ്കാരിക നായകരെന്നും വിളിക്കരുത്. അങ്ങനെ അമീർഖാനെ വിളിക്കൂ, പ്രകാശ് രാജിനെ വിളിക്കൂ, വിനായകനെ വിളിക്കൂ, അവർക്കൊക്കെ ഒരു നിലപാടുണ്ട്. ഒരു നിലപാടും ഇല്ലാത്തവരാണിവർ.... സിനിമയുടെ പേരിൽ സർക്കാർ ആനുകൂല്യം പറ്റി കുറച്ചു ചേട്ടന്മാരുടെ ഡേറ്റു കച്ചവടമാണിവിടെ നടക്കുന്നത്. ഇതെന്തു മേഖലയാണ്. വ്യവസായമേഖല എന്നു അതിനെ പറയാമോ. ഇവിടെ ഒരു തൊഴിൽ സംഘടന ഉണ്ടോ? നടന്മാരുടെ ഉപഗ്രഹമാണ് സംഘടനകൾ. അതിൽ ബൈലോയും നിയമവും ഒക്കെ പ്രതീക്ഷിക്കരുത്. വിലക്കാൻ മാത്രമാണ് ഈ സംഘടകൾ . ജോസഫ് സി മാത്യു കത്തിക്കയറിയപ്പോൾ ആർക്കും മറുപടിയില്ലായിരുന്നു.
ഈ പ്രസ്താവനകളോട് മഹേഷ് പക്ഷേ പ്രതികരിച്ചതും ഒട്ടും സ്വീകാര്യമായില്ല. സിനിമയിലെ പ്രശ്നങ്ങൾ സിനിമയിൽ ഉള്ളവർക്കു തന്നെ തീർക്കാനറിയാം എന്നായിരുന്നു മഹേഷ് പറഞ്ഞത്. ഇതു മഹേഷിന്റ വിവരക്കേട്, അത് അവിടെ ഉപേക്ഷിക്കുന്നു എന്ന് ജോസഫ് സി മാത്യുവും പറഞ്ഞുവച്ചു
ജാമ്യത്തിൽ ഇറങ്ങിയ പ്രതിക്ക് സന്തോഷമുണ്ടാകാം, പക്ഷേ ആഘോഷമെന്തിനാണെന്ന് മനസ്സിലാവുന്നില്ല. വേൾഡ് കപ്പിൽ ജയിച്ച് ഓഡി കാറിൽ വരുന്ന ആഘോഷമാണ് ഇന്നലെ നടന്നത് ഇതു മനസ്സിലാവുന്നില്ല, സന്തോഷമുണ്ടാവുന്നത് സ്വാഭാവികം, ആഘോഷം ആർക്കോ ഉള്ള സന്ദേശമാണ്. അത് കരുതണം
ദിലീപിനെ രക്ഷിക്കാൻ മമ്മൂട്ടി തന്റൈ സ്വാധീനം ദിലീപിനായി ഉപയോഗിക്കാത്തതാണ് ഗണേശ് കുമാറിന്റെ പ്രസ്താവനയ്ക്ക് കാരണമെന്ന് ബഷീർ പറഞ്ഞു.
തിയറ്റർ മേഖലയെ കൈപ്പിടിയിലാക്കി സൂപ്പർ താരങ്ങളുടെ വരെ ചിത്രങ്ങളെ നിയന്ത്രിക്കാമെന്ന ദിലീപിന്റെ വ്യാമോഹം നടപ്പില്ല. അന്നത്തെ സാഹചര്യം മാറിയിരിക്കുന്നു. 175 പേർ ഫെഡറേഷനിൽ ഇപ്പോഴുമുണ്ട്. ഒറ്റയ്ക്ക് ഒന്നും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍