അമൃതാനന്ദമയീ മഠത്തിലെ വിദേശ അന്തേവാസികളുടെ എണ്ണത്തിൽ ആശയക്കുഴപ്പം; പരിശോധനയുമായി ജില്ലാ ഭരണകൂടം; വള്ളിക്കാവ് മഠത്തിൽ താമസിക്കുന്ന വിദേശികളടക്കമുള്ളവരുടെ വിവരങ്ങൾ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ പരിശോധിച്ചു; ചർച്ച നടത്തിയത് അമൃതാനനന്ദമയിയുമായും സ്വാമി അമൃതസ്വരൂപാനന്ദയുമായും; കോവിഡ് ഭീതി നിലനിൽക്കെ പഴുതടച്ച പരിശോധനയുമായി കൊല്ലം ജില്ലാ ഭരണകൂടം
വിനോദ് വി നായർ
കൊല്ലം: മാതാ അമൃതാനന്ദമയി മഠത്തിലെ വിദേശികളുടെ താമസവും കണക്കുകളും വിവാദത്തിൽ നിൽക്കുമ്പോൾ മഠത്തിൽ പരിശോധനയുമായി ജില്ലാ ഭരണകൂടം. ജില്ലാ കലക്ടർ ബി അബ്ദുൽ നാസറിന്റെ നിർദ്ദേശ പ്രകാരം വള്ളിക്കാവിലെ മാതാ അമൃതാനന്ദമയീ മഠത്തിൽ ആർ ഡി ഒ സുമീതൻപിള്ളയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദേശികളടക്കം നൂറുകണക്കിന് അന്തേവാസികൾ ഉള്ള മഠത്തിന്റെ പ്രവർത്തനങ്ങൾപരിശോധിക്കുന്നതിനാണ് ആർഡിഓയും സംഘവും എത്തിയത്. മാതാഅമൃതാനന്ദമയിയുമായും അമൃതസ്വരൂപാനന്ദയുമായും ആർ ഡി ഒ ചർച്ച നടത്തി.
മഠത്തിൽ വിദേശികളായി 709 പേരും കൂടാതെ നിരീക്ഷണ കാലയളവിൽ വന്ന 68 പേരുമാണ് ഉള്ളത്. ഇവരെ പ്രത്യേക കെട്ടിടത്തിൽ പാർപ്പിച്ചു വരികയാണ്. ആലപ്പാട്പി എച്ച് എസ് സിയിലെ ഡോ അരുണിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ നേരിട്ടുള്ളനിരീക്ഷണത്തിലുമാണ് ഇവർ. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
മാർച്ച് ഒന്നിന് ശേഷം മഠത്തിൽ എത്തിച്ചേർന്ന 30 ഓളം പേരുടെ സാമ്പിളുംപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തദ്ദേശീയരായ 1702 അന്തേവാസികളും കോവിഡ്പ്രതിരോധ പ്രവർത്തനത്തിന്റെ പ്രോട്ടോകോൾ പ്രകാരമുള്ള മാസ്കും സാനിറ്റൈസറുകളും അടക്കമുള്ള എല്ലാ നിർദ്ദേശങ്ങളും പാലിച്ചു വരുന്നുണ്ട്. നിലവിൽ 43 പേർ മാത്രമാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇവരെ ഡോ ശശി, ടെക്നിക്കൽ അസിസ്റ്റന്റ് നാരായണൻ എന്നിവടങ്ങുന്ന വിദഗ്ധ സംഘംപരിശോധിച്ച് ആരോഗ്യം തൃപ്തികരമാണെന്ന് വിലയിരുത്തി. തഹസിൽദാർസാജിതാ ബീഗം, വില്ലേജ് ഓഫീസർമാർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയർ ആർഡി ഒ യ്ക്ക് ഒപ്പം ഉണ്ടായിരുന്നു. റിപ്പോർട്ട് ജില്ലാ കലക്ടർക്ക് കൈമാറിയതായി ആർഡി ഒ അറിയിച്ചു.
68 പേർ ക്വാറന്റൈനിൽ തുടരവേ വെറും ഇരുപത്തിരണ്ടു പേർ മാത്രമാണ് ക്വാറന്റൈനിൽ തുടരുന്നത് എന്നാണ് മഠം പഞ്ചായത്തിന്റെ ആരോഗ്യവിഭാഗത്തെ അറിയിച്ചത് കഴിഞ്ഞ ദിവസം ഏ്റെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് വിദേശികളുടെ മുഴുവൻ ലിസ്റ്റ് മഠത്തിൽ നിന്നും വാങ്ങി പരിശോധന നടത്തിയതോടെയാണ് അറുപത്തിയെട്ട് വിദേശികൾ മഠത്തിൽ തങ്ങുന്ന കാര്യം പഞ്ചായത്ത് ആരോഗ്യവിഭാഗത്തിനു ബോധ്യമായത്.
ഗുരുതരമായ പിഴവ് ആശ്രമത്തിന്റെ ഭാഗത്ത് നിന്നും വന്നു എന്ന് തിരിച്ചറിഞ്ഞതോടെയാണ് ഈ അറുപത്തിയെട്ട് പേരുടെയും സ്രവം പരിശോധിക്കണമെന്ന കർശന നിലപാടിലേക്ക് ആരോഗ്യവിഭാഗം നീങ്ങിയത്. കൃത്യമായ ക്വാറന്റൈൻ അല്ല ആശ്രമത്തിൽ നടക്കുന്നത് എന്നറിയാമായിരുന്നതിനാലാണ് സ്രവ പരിശോധന തന്നെ വേണമെന്ന കാര്യത്തിൽ ആരോഗ്യവിഭാഗം നിർബന്ധം പിടിച്ചത്.
തുടർന്ന് ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കൗൺസിലറായ സുഹാസിനിയുടെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം പ്രവർത്തകർ എത്തി ഈ അറുപത്തിയെട്ട് പേരെയും സ്രവപരിശോധനയക്ക് വിധേയമാക്കുകയായിരുന്നു. പഞ്ചായത്തിൽ തന്നെ ലാബ് ക്രമീകരിച്ചതിനാൽ ഇവിടെത്തന്നെയാണ് സ്രവ പരിശോധന നടന്നത്. പ്രത്യേക വാഹനത്തിൽ ആവശ്യമായ അകലം പാലിച്ചുകൊണ്ട് പല തവണയാണ് ഇവരെ സ്രവ പരിശോധനയ്ക്ക് പുറത്ത് എത്തിച്ചത്. നാളെ സ്രവപരിശോധനാ റിപ്പോർട്ട് ലഭിക്കുമെന്നാണ് സൂചന.
മാതാ അമൃതാനന്ദമയി സന്യാസദീക്ഷ നൽകിയ മാർച്ച് പതിനാലിന് ആലപ്പാട്ട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് വിഭാഗം ആശ്രമത്തിൽ എത്തിയിരുന്നു. കേരളത്തിൽ കൊറോണകാര്യത്തിൽ പരിഭ്രാന്തി പടരുന്ന സമയത്താണ് ആൾക്കൂട്ടം ഒഴിവാക്കണമെന്ന നിർദ്ദേശം നിലനിൽക്കുമ്പോൾ തന്നെയാണ് സന്യാസദീക്ഷ നൽകുന്ന ചടങ്ങുകൾ ആശ്രമത്തിൽ നടന്നത്. ഇത് ആരോഗ്യവിഭാഗത്തെ പരിഭ്രാന്തരാക്കിയിരുന്നു. 270 ശിഷ്യർക്കാണ് ബ്രഹ്മചര്യ, സന്യാസ ദീക്ഷകൾ അമൃതാനന്ദമയി നേരിട്ട് നൽകിയത്. ചടങ്ങിനു വൻ ആൾക്കൂട്ടമാണ് അന്ന് ആശ്രമത്തിൽ ഉണ്ടായിരുന്നത്.
അതുകൊണ്ട് തന്നെ പരിഭ്രാന്തി ഒഴിവാക്കാനും ചടങ്ങുകൾ നിരീക്ഷിക്കാനുമാണ് ആരോഗ്യവിഭാഗം ആശ്രമത്തിൽ എത്തിയിരുന്നത്. എത്രപേർ വിദേശത്ത് നിന്നും എത്തി ക്വാറന്റൈനിൽ തുടരുന്നുണ്ടെന്ന് ചോദിച്ചപ്പോൾ വെറും ഇരുപത്തിരണ്ടു പേർ എന്നാണ് മഠം അധികൃതർ മറുപടി നൽകിയത്. ഈ മറുപടിയിൽ അന്ന് തന്നെ വശപ്പിശക് ഉള്ളതായി ആരോഗ്യവിഭാഗത്തിനു തോന്നിയിരുന്നു.
രഹസ്യമായി കൂടുതൽ അന്വേഷണം നടത്തിയപ്പോൾ കൂടുതൽ വിദേശികൾ ഉള്ളതായി പഞ്ചായത്ത് ആരോഗ്യവിഭാഗത്തിനു ബോധ്യമായി. തുടർന്ന് വിദേശികളുടെ മുഴുവൻ ലിസ്റ്റും എടുത്തു ആരോഗ്യവിഭാഗം പരിശോധന നടത്തി. ഇതോടെയാണ് മൊത്തം അറുപത്തിയെട്ട് പേർ വിദേശത്ത് നിന്നും എത്തി ആശ്രമത്തിൽ തങ്ങുന്നതായി ആരോഗ്യവിഭാഗത്തിനു ബോധ്യമായത്. ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരൊക്കെ ലിസ്റ്റിലുണ്ട്. ഇതോടെയാണ് കർശന നടപടികൾ ആരോഗ്യവിഭാഗം തീരുമാനിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍