ഫേസ്ബുക്കിലെ കണ്ണീർ കണ്ട് വാരിക്കോരി കൊടുക്കും മുമ്പ് ഒന്ന് കൂടി ആലോചിക്കുക; സോഷ്യൽ മീഡിയയിലെ പ്രമുഖ ഗ്രൂപ്പായ ഡിഫറന്റ് തിങ്കേഴ്സ് അഡ്മിൻ നാലര ലക്ഷത്തോളം രൂപ വെട്ടിച്ചെന്ന പരാതിയുമായി ആളുകൾ രംഗത്ത്; നേരിടുന്നത് കിടക്കയിൽ നിന്നെണീക്കാൻ വയ്യാത്ത രോഗിക്ക് വേണ്ടി പണം പിരിച്ച് അമ്മായിയപ്പന്റെ ആയുർവേദ ആശുപത്രിക്ക് കൊടുത്തെന്ന ആരോപണം
അരുൺ ജയകുമാർ
തിരുവനന്തപുരം: സോഷ്യൽ മീഡിയ വളരെ വലിയൊരു പ്ലാറ്റ്ഫോമാണ്. നമ്മുടെ സമീഹത്തിന്റെ ഗുണങ്ങളും ദോഷമങ്ങളുമെല്ലാം അടങ്ങുന്ന ഒരു പരിച്ഛേദം തന്നെയാണ് ഫേസ്ബുക്കിൽ അടക്കം കാണാൻ സാധിക്കുക. ഇതിൽ നല്ല പ്രവർത്തനം ചെയ്യുന്നവരുണ്ട്, തട്ടിപ്പുകാരുമുണ്ട്. അടുത്താകാലത്തായി ഫേസ്ബുക്ക് ഉപയോഗിച്ച് തട്ടിപ്പു നടത്തുന്ന നല്ലൊരു വിഭാഗവും സോഷ്യൽ മീഡിയയിൽ സജീവമാണ്. പലപ്പോഴും മനസിൽ നന്മ സൂക്ഷിക്കുന്നവരാണ് ഇങ്ങനെ തട്ടിപ്പിന് ഇരയാക്കപ്പെടുന്നത്. സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള പോസ്റ്റുകൾ കാണുമ്പോൾ കണ്ണുമടച്ച് സഹായം ചെയ്യുന്നവരാണ് ഇക്കൂട്ടർ. എന്നാൽ, ഇങ്ങനെ സഹായം ചെയ്യുന്നതിന് മുമ്പ് ഒന്നു കൂടി ആലോചിക്കുക എന്ന പാഠമാണ് ഫേസ്ബുക്കിലെ ചില പ്രമുഖ ഗ്രൂപ്പുകൾക്കെതിരെ ഉയരുന്ന ആരോപണങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തമാകുക.
ആരോഗ്യ സ്ഥിതി മോശമായ ഒരു ചെറുപ്പക്കാരനെ മുൻനിർത്തി നാട്ടുകാരുടെ കൈയിൽ നിന്ന് പൈസ പിരിച്ചു ആശുപത്രിയിൽ കൊടുക്കുന്നു എന്ന വ്യാജേന സ്വന്തം അമ്മായിയച്ഛന്റെ ആശുപത്രിക്ക് പണം പിരിച്ചു നൽകിയെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഫേസ്ബുക്കിലെ പ്രമുഖ ഗ്രൂപ്പായ ഡിഫറന്റ് തിങ്കേഴ്സാണ് ആരോപത്തിൽ പ്രതിക്കൂട്ടിൽ നിർക്കുന്നത്. ഡിഫറന്റ് തിങ്കേഴ്സ് ഫെയിസ്ബുക്ക് കൂട്ടായ്മയുടെ അഡ്മനായ സന്ദീപിനെതിരെയാണ് ചിലർ ആരോപണവുമായി രംഗത്തെത്തിയത്.
ചികിത്സാ സഹായം ആവിശ്യമുള്ള യുവാവിന്റെ ഫോട്ടോ ഉൾപ്പടെ ഫേസ്ബുക്ക് കൂട്ടായ്മയുടെ പേജിൽ ഷെയർ ചെയ്ത് 6 മാസത്തോളം ഗ്രൂപ്പിൽ നിന്നും സന്ദീപിന്റെ നേതൃത്വത്തിൽ പണം പിരിച്ചു എന്നാണ് ആരോപണം. ആറ് മാസത്തോളം പണം പിരിച്ച ശേഷമാണ് രോഗി ചികിത്സയിൽ കഴിയുന്ന ആശുപത്രി തന്റെ ഭാര്യാപിതാവിന്റേതാണെന്ന ഇയാൾ തന്നെ വെളിപ്പെടുത്തിയത്. ഇതോടെയാണ് പണം നൽകിയവർക്ക് ഇയാളിൽ സംശയം ഉണ്ടായത്. സന്ദീപിന്റെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള മഞ്ചേരി പയ്യനാട് അളകാ ആയുർവേദ ആശുപത്രിയിലാണ് രോഗിയെന്ന് കാണിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടാണ് പണപ്പിരിവ് തുടർന്നത്. ചികിത്സയ്ക്കായി പിരിഞ്ഞ് കിട്ടിയ പണം മുഴുവൻ ആശുപത്രി അധികൃതരുടെ കയ്യിലെത്തിയെന്ന് ഉറപ്പായ ശേഷം രോഗിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടാണ് സന്ദീപ് ഇക്കാര്യം ഗ്രൂപ്പിലെ അംഗങ്ങളെ അറിയിച്ചത്. ഇതോടെയാണ് പലർക്കും വഞ്ചിക്കപ്പെട്ടുവെന്ന ബോധ്യമായത്.
അവസാനം വരെ സന്ദീപ് ഇക്കാര്യം തുറന്ന് പറയാത്തതിനെതുടർന്ന് വലിയ അമർഷമാണ് കൂട്ടായിമയിലെ അംഗങ്ങൾ പ്രകടിപ്പിച്ചത്. കാരുണ്യ പ്രവർത്തനം നടത്തുന്നുവെന്ന പേരിൽ സ്വന്തം ഭാര്യാപിതാവിന്റെ ബിസിനസ് പ്രമോഷൻ നടത്തുന്നത് ശരിയല്ലെന്ന അഭിപ്രായവുമായി പല ഗ്രൂപ്പ് മെമ്പർമാരും രംഗതെത്തി. അഡ്മിൻ ചെയ്തത് ചതിയാെണന്നാണ് ഗ്രൂപ്പിലെ മെമ്പർമാരുടെ അഭിപ്രായം. ഈ പണം പിരിച്ചത് കൈ മാറിയതും ഡിഫറന്റ് തിങ്കേഴ്സിന്റെ അഡ്മിൻ തന്നെയാണ്. രോഗിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലതാനും.
പത്തു വർഷമായി ഒരേ കിടപ്പിലായിരുന്നു എന്ന് പറഞ്ഞും ഇവർ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഫെബ്രുവരിയിൽ ആണ് ചികിത്സ തുടങ്ങിയത് എന്നാണ് ഗ്രൂപ്പിൽ പറഞ്ഞതെന്നും പരാതിക്കാർ പറയുന്നു. ഏപ്രിൽ മൂന്നിന് ഇട്ട പോസ്റ്റിൽ ഈ വ്യക്തിയുടെ ഫോട്ടോ ഇവർ തന്നെ ഇട്ടിരുന്നു. അതിൽ ഈ വ്യക്തി എഴുന്നേറ്റു ഇരിക്കുന്നതും പിവിസി പൈപ്പ് കൊണ്ട് ഉണ്ടാക്കിയ ഒരു വാക്കറും കാണാം. അതായത് നേരത്തെ എഴുന്നേറ്റ് ഇരിക്കുകയും പിടിച്ചു നടക്കുകയും ചെയ്ത വ്യക്തി കിടപ്പിലനെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു പഴയ ഫോട്ടോയൊക്കെ ഇട്ട ശേഷമാണ് ഇവർ പണം പിരിച്ചതെന്നാണ് ആരോപണം.
അൽപ്പം സമയമെടുത്തിട്ടാണെങ്കിലും എല്ലാവരും വായിക്കണമെന്ന ആമുഖത്തോടെയാമ് സന്തോഷ് എന്ന ചെറുപ്പക്കാരൻ ചികിത്സയ്ക്ക് സഹായം തേടുന്നുവെന്ന വാർത്ത ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. പെയിന്റിംങ്ങ് പണിക്കിടെ രണ്ടാമത്തെ നിലയിൽ നിന്നും താവെവീണ് നട്ടെല്ലിന് പരിക്കേറ്റാണ് സന്തോഷ് ചികിത്സാ സഹായം തേടുന്നത് എന്നാണ് ഗ്രൂപ്പിൽ പോസറ്റ് ചെയ്ത വിവരം. മാസം 65000 രൂപ ചെലവാണ് ചികിത്സയ്ക്ക് ചെലവ് എന്നും ഗ്രൂപ്പിൽ അറിയിച്ചിരുന്നു. ഗ്രൂപ്പ് അഡ്മിന്മാർ സന്തോഷിന്റെ കാര്യങ്ങൾ നേരിട്ടന്വേഷിച്ച് ഉറപ്പ് വരുത്തിയതായും ഗ്രൂപ്പിൽ പറഞ്ഞിരുന്നു.
അതിനിടെ ഗ്രൂപ്പിലെ മെമ്പറും കുവൈത്തിൽ ജോലി ചെയ്യുന്നതുമായ യുവതി ഇവരുടെ കബളിപ്പിക്കലിനെപറ്റി ചോദ്യങ്ങളുമായി രംഗതെത്തി. വേണ്ടി പ്രവർത്തിച്ചു കുവൈറ്റിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപ പിരിച്ചു കൊടുത്ത അനു അയച്ചു കൊടുത്ത പണത്തിൽ നിന്നും നാലായിരത്തിന്റെ കണക്കു മുതിർന്ന അഡ്മിൻ ഉണ്ണിക്കൃഷ്ണൻ കാണിക്കാതെ വരികയും അവർ അത് ചോദ്യം ചെയ്തതിനു അവരെ ഗ്രൂപ്പിൽ കൂടി ആളെ കൂട്ടി അസഭ്യം പറയുകയും ചെയ്തിരുന്നു.
ഡിഫറന്റ് തിങ്കേഴ്സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച അനവധി പരിപാടികൾക്ക് അനു നേതൃത്വം നൽകുന്ന ചിരാത് എന്ന കൂട്ടായ്മ സഹായം നൽകിയിരുന്നു. പല പരിപാടികൾക്കും സഹായമായി പണം അയച്ച് നൽകുകയും ചെയ്തിരുന്നു. ഡിഫറന്റ് തിങ്കേഴ്സ നടത്തിയ ജിസിസി മീറ്റിനും, വിവിധ കാറുണ്യ പ്രവർത്തനങ്ങൾക്കും ചിരാത് ഗ്രൂപ്പിൽ നിന്നും സഹായം ലഭിച്ചു. എന്നാൽ പിന്നീട് ഒരിക്കൽ 4000 രൂപ കുറച്ചാണ് ലഭിച്ചതെന്ന വാദത്തെ തുടർന്നാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇക്കാര്യങ്ങൽ തുറന്ന് പറയുന്നവരെ കൂട്ടംചേർന്ന് അക്രമിക്കുന്നുവെന്നും അനു പറയുന്നു.ചാരിറ്റി നടത്തുന്നു എന്നതിന്റെ പേരിൽ മുൻപും ഇവർ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. സ്ത്രീകളെ കൂട്ടമായി ചേർന്ന് അസഭ്യം പറഞ്ഞു ആക്രമിക്കുന്നത് ഇവരുടെ രീതിയാണെന്നും അനു പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍