തീവ്രത സ്ഫുരിക്കുന്ന പ്രസംഗങ്ങളുമായി അണികളെ കൈയിലെടുത്ത ആ പഴയ മദനി അൻവാർശ്ശേരിയിലില്ല; തികഞ്ഞ വിശ്വാസിയുടെ ഭാവം മാത്രമുള്ള പ്രിയപ്പെട്ടവരുടെ ഉസ്താദിനെ കാണാൻ കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം ആയിരങ്ങൾ: കാലാവധി അവസാനിച്ചതോടെ നാളെ ബാംഗ്ലൂരിലേക്ക് മടക്കം
എം എസ് സനിൽകുമാർ
അൻവാർശ്ശേരി: നാഥനെത്തിയതിന്റെ സന്തോഷത്തിലാണ് അൻവാർശ്ശേരി ഇസ്ലാം മതപാഠ ശാല. ദിവസവും രണ്ടായിരത്തിലേറെ സന്ദർശകർ. മതപണ്ഡിതർ, സർവ്വോപരി ഉസ്താദെന്ന വിളിപ്പേരിലറിയപ്പെടുന്ന അബ്ദുൽനാസർ മദനിയുടെ സാന്നിദ്ധ്യം. ഒരാഴ്ചമുമ്പ് കേരളത്തിലെത്തിയ മദനി ശാന്തനായി സന്ദർശകരെ സ്വീകരിക്കുന്നു. പാർട്ടിപ്രവർത്തകരുമായി സജീവമായ ചർച്ചകൾ. മുസ്ലിം പണ്ഡിതരുമായി ആശയവിനിമയം.
ഇന്നലെയാണ് അൻവാർശ്ശേരിയിലെത്തിയത്. മദനിയുമായി ഒരഭിമുഖം തരപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ നിന്നുതിരിയാൻ ഇടമില്ലാത്ത തിരക്കിലാണ് മദനി. അൻവാർശ്ശേരിയിലെ കെട്ടിടത്തിന്റെ രണ്ടാംനിലയിലെ മുറിയിൽ നിമിഷംതോറും വർദ്ധിക്കുന്ന ആൾക്കൂട്ടത്തിന് നടുവിൽ എല്ലാവരുമായും ശാന്തനായി സംവദിക്കുകയാണ് അദ്ദേഹം.
കേസുകളുടെ കൂമ്പാരത്തിൽപ്പെട്ട ഒരുവനായല്ല മദനി ഇവിടെ എല്ലാവർക്കും. പിന്നോക്ക വിഭാഗങ്ങളുടെയും മുസ്ലിംകളുടെയും ക്ഷേമത്തിനുവേണ്ടി പോരാടുന്ന പോരാളിയായാണ് മദനിയുടെ ചിത്രീകരണം. അൻവാർശ്ശേരിയിലും പരിസ്സരപ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുള്ള നിരവധി ഫ്ളെക്സുകളിലും പോസ്റ്ററുകളിലും മദനിയെ വിപ്ലവനായകനായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അൻവാർശ്ശേരിയിലേക്ക് എത്തുമ്പോൾ തന്നെ വഴിനീളെ ഫ്ളക്സുകൾ. പ്രധാനകെട്ടിടത്തിന് പുറത്ത് കേരള പൊലീസിന്റെ കാവൽ. കെട്ടിടത്തിനകത്ത് കർണാടക പൊലീസ് സുരക്ഷ ഉറപ്പാക്കുന്നു. പൊലീസിന്റെ സാന്നിദ്ധ്യമൊക്കെ വിസ്മരിച്ച് ആയിരങ്ങളാണ് ദിവസവും ഉസ്താദിനെകാണാൻ ഒഴുകിയെത്തുന്നത്.
ഉമ്മയുടെ രോഗത്തെത്തുടർന്നാണ് മദനിക്ക് കേരളത്തിലേക്ക് വരാൻ കോടതി അനുവാദം നൽകിയത്. എട്ടുദിവസത്തേക്ക് കേരളത്തിൽ തങ്ങാമെന്നായിരുന്നു നിബന്ധന. ഇതനുസരിച്ച് കഴിഞ്ഞ തിങ്കളാഴ്ചയാണ് മദനി കൊച്ചിയിലെത്തുന്നത്. തുടർന്ന് പാർട്ടിപ്രവർത്തകരുടെയും അനുയായികളുടെയും അകമ്പടിയോടെ രാത്രി കൊല്ലം മൈനാഗപ്പള്ളിയിലെത്തി ഉമ്മയെ സന്ദർശിച്ചു. അർബുദ രോഗബാധിതയാണ് മദനിയുടെ ഉമ്മ. രാത്രി വൈകുംവരെ ഉമ്മയോടൊപ്പം ചെലവഴിച്ചശേഷം മദനി സ്ഥാപിച്ച മതപാഠശാലയായ അൻവാർശ്ശേരിയിലെത്തി. ഇവിടെയാണ് മദനിയുടെ താമസം. പിറ്റേദിവസംമുതൽ സന്ദർശകരെ സ്വീകരിച്ചുതുടങ്ങി. പാർട്ടിപ്രവർത്തകർ കൂടാതെ മുസ്ലിംമതപണ്ഡിതരും മതമേലധ്യക്ഷന്മാരും രാഷ്ട്രീയപ്രവർത്തകരും സാധാരണജനങ്ങളുമൊക്കെ അൻവാർശ്ശേരിയിൽ മദനിയെ സന്ദർശിക്കാനെത്തുന്നുണ്ട്.
അൻവാർശ്ശേരിയിലെ മുറിയിൽ കട്ടിലിലിരുന്നാണ് മദനി സന്ദർശകരെ സ്വീകരിക്കുന്നത്. മുറിക്ക് പുറത്ത് ഉസ്താദിനെ കാണാനെത്തുന്നവരുടെ നീണ്ടക്യൂ. ഗൺമാൻ നിസ്സാമിനാണ് സെക്യൂരിറ്റി ചുമതല. കുഞ്ഞുകുട്ടികളും സ്ത്രീകളും അടക്കം രണ്ടായിരത്തോളം പേർ ഒരുദിവസം മദനിയെ കാണാനെത്തുന്നുണ്ടെന്നാണ് കണക്ക്. കുട്ടികളെ ഉസ്താദിനെക്കൊണ്ട് ആശീർവദിപ്പിക്കുകയാണ് സ്ത്രീകളുടെ പ്രധാനലക്ഷ്യം. ഒപ്പം ഉസ്താദിനെ നേരിട്ട് കാണുക. എല്ലാവരും മദനിയെ ഒറ്റപ്പെടുത്തിയെന്ന് പ്രചരിപ്പിക്കുമ്പോൾ ഈ വൻജനപ്രവാഹം അത് തെറ്റാണെന്ന് തെളിയിക്കുകയാണെന്ന് അൻവാർശ്ശേരി അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു.
കടുത്ത പ്രമേഹരോഗബാധിതനാണ് മദനി. നാട്ടിലെത്തിയപ്പോൾ രണ്ടുദിവസം ആശുപത്രിയിലായിരുന്നു. വൃക്കസംബന്ധമായ തകരാറുകളെത്തുടർന്നാണ് മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനിടെ ശനിയാഴ്ച മദനിയുടെ ഭാര്യ സൂഫിയയുടെ ഉമ്മ നിര്യാതയായി. അവിടെയും അദ്ദേഹം സന്ദർശനം നടത്തി. തുടർന്ന് ഞായറാഴ്ച ഞങ്ങളെത്തുമ്പോൾ അൻവാർശ്ശേരി ജനനിബിഡമായിരുന്നു. തിരക്കിന്റെ ഇടവേളകളിൽ മുടങ്ങാത്ത നിസ്കാരം. ശാന്തമായ ഭാവം. എല്ലാവരോടും സ്നേഹം കലർന്ന സംഭാഷണം.
മദനി പഴയതിൽനിന്നും മാറിയിരിക്കുന്നു. മുൻകാലങ്ങളിൽ മദനിയെന്ന തീവ്രപ്രഭാഷകന്റെ മുഖത്ത് ദൃശ്യമായിരുന്ന ഭാവങ്ങളൊന്നും അൻവാർശ്ശേരിയിലെ ഇപ്പോഴത്തെ മദനിയിൽ കാണാനില്ല. ഒരു മതപണ്ഡിതന്റെ, വിശ്വാസിയുടെ ഭാവം മാത്രമാണ് ഇപ്പോഴത്തെ മദനി. എട്ടുദിവസത്തെ മദനിയുടെ കേരളവാസം നാളെ അവസാനിക്കും. നാളെ ഉച്ചയോടെ തിരുവനന്തപുരത്തെത്തുന്ന മദനി വൈകിട്ടത്തെ വിമാനത്തിൽ ബാംഗ്ലൂരിന് മടങ്ങും.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍