രാത്രി 12 മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് എത്തുന്നവർ വീണ്ടും രാവിലെ ആറിന് ഹാജരാകണം; ദിവസം ഫുൾ ഡ്യൂട്ടി എടുത്താലും വിശ്രമമമില്ല; ഉത്സവവും നിയമസഭയും പാർട്ടിപരിപാടിയുമായി വിശ്രമമില്ലാത്ത ഡ്യൂട്ടി ഷെഡ്യൂൾ; ഭരണസ്വാധീനമുള്ള അസോസിയേഷൻ നേതാക്കൾ പണിയെടുക്കാതെ ചുറ്റുമ്പോൾ പണിയെടുത്ത് നടുവൊടിഞ്ഞ് മറുകൂട്ടർ; ഷിഫ്റ്റിലെ വിവേചനം കാരണം കടുത്ത ഡ്യൂട്ടി പീഡനമെന്ന് തലസ്ഥാനത്തെ പൊലീസുകാർ; പരാതിക്കാർ ആദ്യം തന്നെ വന്നു കാണട്ടെ എന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ
എം മനോജ് കുമാർ
തിരുവനന്തപുരം: വിശ്രമമില്ലാത്ത ഡ്യൂട്ടിയുടെ പേരിൽ പൊലീസുകാർ പീഡിപ്പിക്കപ്പെടുന്നതായി പരാതി. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും രാഷ്ട്രീയ പാർട്ടി പരിപാടികളും, നിയമസഭയുമൊക്കെയായി കടുത്ത ഭാരമാണ് പൊലീസുകാർക്ക് വഹിക്കേണ്ടി വരുന്നത് എന്നാണ് ആക്ഷേപം. ക്യാമ്പുകളിൽ പൊലീസുകാർ ഡ്യൂട്ടിക്ക് ഉണ്ടെങ്കിലും ഷിഫ്റ്റിൽ അതിനനുസരിച്ചുള്ള പരിഷ്ക്കരണം വരാത്തതിനാൽ ഒരേ ആൾക്കാർക്ക് തന്നെയാണ് വീണ്ടും ഡ്യൂട്ടി കിട്ടുന്നത്. ഇതാണ് പൊലീസുകാർക്കിടയിൽ മുറുമുറുപ്പായി രൂപപ്പെടുന്നത്.
പൊലീസ് യൂണിയനുകളുമായി ബന്ധപ്പെട്ടവർ കടുത്ത ഡ്യൂട്ടിയില്ലാതെ രക്ഷപ്പെട്ടുനിൽക്കുമ്പോൾ എതിർപക്ഷത്ത് നിൽക്കുന്നവർക്ക് പകപോക്കൽ ഡ്യൂട്ടിയും നൽകുന്നു എന്നും ആക്ഷേപമുണ്ട്. രാത്രി പന്ത്രണ്ടു മണിക്ക് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തുന്നവർക്ക് വീണ്ടും രാവിലെ ആറിന് ഡ്യൂട്ടി പോയിന്റിൽ എത്തേണ്ട അവസ്ഥയുണ്ട്. മതിയായ വിശ്രമം ലഭിക്കാത്ത വിധത്തിലാണ് പലർക്കും നിലവിൽ ഡ്യൂട്ടി ലഭിക്കുന്നത്. ഒരു ദിവസം ഫുൾ ഡ്യൂട്ടി എടുത്താൽ അടുത്ത ദിവസം പൊലീസുകാർക്ക് വിശ്രമം ലഭിക്കും. പക്ഷെ ഇപ്പോൾ അത് ലഭിക്കുന്നില്ല. ഒരു ഡ്യൂട്ടി കഴിയുമ്പോൾ തന്നെ അടുത്ത ഡ്യൂട്ടി തീരുമാനിക്കപ്പെടുകയാണ്. ഇതിനെ കുറിച്ച് ക്യാമ്പിൽ അന്വേഷിച്ചാൽ ഡിസിപിയുടെ ഓർഡർ ആണ് എന്നാണ് പറയുന്നത്. ഇത് ഡ്യൂട്ടിയല്ല ഡ്യൂട്ടിയുടെ പേരിലുള്ള പീഡനം എന്ന രീതിയിലാണ് പൊലീസുകാർ കാണുന്നത്.
അടുത്ത സ്ഥലത്ത് അല്ല ഡ്യൂട്ടി എന്നതിനാൽ പലർക്കും രാത്രി വീടുകളിൽ എത്താൻ കഴിയാത്ത അവസ്ഥയും നേരിടുന്നുണ്ട്. ബൂട്ട്, യൂണിഫോം എന്നിവ വീട്ടിലായതിനാൽ തൊട്ടടുത്ത് വരുന്ന അപ്രതീക്ഷിത ഡ്യൂട്ടിയിൽ പല പൊലീസുകാരും വലയുന്ന അവസ്ഥയുമുണ്ട്. ഡ്യൂട്ടിക്ക് ആവശ്യത്തിനു പൊലീസുകാർ ക്യാമ്പിലും പരിസരത്തും ഉണ്ടായിരിക്കെ തന്നെയാണ് ഡ്യൂട്ടി എടുക്കുന്നവർക്ക് തന്നെ അധിക ഡ്യൂട്ടി വരുന്നത്. ഷിഫ്റ്റ് ഒന്ന് പരിഷ്ക്കരിച്ചാൽ നിലവിലെ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാവുന്നതേയുള്ളൂ എന്നാണു ചൂണ്ടിക്കാട്ടപ്പെടുന്നത്. പക്ഷെ കടുത്ത ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കപ്പെടുന്നവർ രാഷ്ട്രീയ സ്വാധീനമുള്ളവരാണ്. ഇടത് ഭരണമായതിനാൽ ഇവരെ തൊടാൻ മേലധികാരികൾക്കും മടിയുണ്ട്. പത്തമ്പതോളം പേര് നന്ദാവനം ക്യാമ്പിൽ വലിയ ജോലിയില്ലാതെ നിൽക്കുന്നു എന്നാണ് മറുനാടന്‍ അറിയാൻ കഴിഞ്ഞത്.
നന്ദാവനം ക്യാമ്പിലെ പൊലീസ് ലൈബ്രറിയിൽ എസ്ഐ ഉൾപ്പെടെ നാലുപേരാണ് ഡ്യൂട്ടിയിൽ ഉള്ളത്. അതിനുമാത്രം ജോലിയില്ലാത്ത ഇടമാണ് ലൈബ്രറി എന്നാണ് ലഭിക്കുന്ന വിവരം. റെക്കോഡ് റൂമിൽ ഒരു ഗ്രെഡ് എസ്ഐയുണ്ട്. ഇദ്ദേഹം യൂണിഫോം ഇട്ടിട്ടു തന്നെ കാലം കുറെയായി എന്നാണ് സൂചന. ഇതൊക്കെ കൊണ്ട് തന്നെയാണ് സ്ഥിരം ചെയ്യുന്നവർക്ക് തന്നെ വീണ്ടും ഡ്യൂട്ടി ലഭിക്കുന്നത്. പൊലീസ് അസോസിയേഷനുമായി ബന്ധപ്പെട്ടവർ ഡ്യൂട്ടി ചെയ്യണം എന്നാണ് മുഖ്യമന്ത്രി തന്നെ പറയുന്നത്. പക്ഷെ അതൊന്നും നടപ്പിൽ വരുന്നില്ല. കമാൻഡന്റ്മാർക്കോ അസിസ്റ്റന്റ് കമാൻഡന്റ്മാർക്കോ പലരെയും തൊടാൻ മടിയുണ്ട്. ട്രാൻസ്ഫർ ഭീഷണിയാണ് നേരിടേണ്ടി വരുക എന്നതാണ് ഇതിന്റെ പരിണതഫലം. അവശേഷിക്കുന്നവർക്ക് ഡ്യൂട്ടി വീതിച്ചുനൽകലാണ്. അതാണ് ഇപ്പോൾ മുറപോലെ നടക്കുന്നത്.
ചില സ്ഥലങ്ങളിൽ പത്ത് പേർ മതിയെങ്കിൽ അവിടെ അമ്പത് പേർക്ക് ഡ്യൂട്ടി നൽകും. അമ്പത് പേർ വേണ്ടി വരുന്ന സ്ഥലത്ത് പത്തുപേർക്കും. ഈ ഡ്യൂട്ടിയിൽ എത്തുന്നവർ അപ്പോഴും വലയും. ഡ്യൂട്ടി പരിഷ്ക്കരണം പരാതികൾക്ക് ഇടയാക്കാതെ നടപ്പിലാക്കണം എന്നാണ് ഇപ്പോൾ പൊലീസിൽ നിന്നും ആവശ്യം ഉയരുന്നത്. ഡ്യൂട്ടിയുടെ പേരിലുള്ള പ്രശ്നമായതിനാൽ പരാതിയുമായി മുന്നോട്ടു നീങ്ങാൻ പൊലീസുകാർക്കും തടസ്സങ്ങളുമുണ്ട്. പൊലീസിൽ നിന്നും ഉയരുന്ന ഡ്യൂട്ടി റൊട്ടേഷൻ ആവശ്യത്തിന് നേരെ പൊലീസ് അധികാരികൾ മുഖം തിരിഞ്ഞു നിൽക്കുന്ന അവസ്ഥയിലാണ്. ഈ ആരോപണങ്ങൾ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തള്ളി. പൊലീസുകാർക്ക് ഡ്യൂട്ടി റൊട്ടേഷന്റെ പേരിൽ പരാതിയുണ്ടെങ്കിൽ അവർ ആദ്യം എന്നെ വന്നു കാണട്ടെ എന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ എസ്.സുരേന്ദ്രൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.
Stories you may Like
- സിഐടിയു- ബസുടമ തർക്കം ഒത്തുതീർപ്പായി; ബസ് സർവീസ് നാളെ മുതൽ
- ശമ്പളം വേണ്ട... നിയമനം മാത്രമതിയെന്ന് ശബരിമലയിലെ താക്കോൽ സ്ഥാനക്കാരൻ!
- രാഹുൽ ഗാന്ധിയുടെ സുരക്ഷ: പൊലീസുകാരെ വലച്ച് 50 മണിക്കൂർ തുടർച്ചയായ ഡ്യൂട്ടി
- ആ അടികിട്ടിയത് കോടതിയുടെ മുഖത്ത്, ബസ് ഉടമയ്ക്ക് അല്ല, നടന്നതെല്ലാം നാടകമല്ലേ!
- ആറന്മുള എസ് എച്ച് ഓയ്ക്കെതിരേ അന്വേഷണത്തിന് ഡിജിപി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍