വാക്സിൻ വിതരണത്തിൽ ഇടതു സർക്കാരിന്റേത് ഇടുങ്ങിയ വാതിൽ നയമെന്ന് അഡ്വ രാഖേഷ് ഇടപ്പുര; പരമാവധി ജനങ്ങൾക്ക് യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിൻ നൽകുക എന്നത് മാത്രമാണ് ശാശ്വതമായ പരിഹാരമെന്നും കെ എസ് സി സംസ്ഥാന പ്രസിഡന്റ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വാക്സിൻ വിതരണത്തിൽ ഇടതു സർക്കാർ കൈക്കൊണ്ടിരിക്കുന്നത് ഇടുങ്ങിയ വാതിൽ നയമാണെന്നും ഇത് ഫലത്തിൽ സ്വകാര്യ ആശുപത്രികൾക്ക് വാക്സിന്റെ പേരിൽ പൊതുജനത്തെ കൊള്ളയടിക്കാൻ മാത്രമേ ഉപകാരപ്പെടു എന്നും കെ. എസ്. സി സംസ്ഥാന പ്രസിഡന്റ് അഡ്വ :രാഖേഷ് ഇടപ്പുര ആരോപിച്ചു
കോവിഡിന്റെ രണ്ടാം വ്യാപനത്തിൽ നുറു കണക്കിന് ആളുകളാണ് കേരളത്തിൽ ദിനംപ്രതി മരിക്കുന്നത്. അതിൽ തന്നെ പതിനെട്ടിനും നാൽപത്തി നാലിനും ഇടയിൽ പ്രായമുള്ള വരുടെ മരണ സംഖ്യ ക്രമാനുഗതമായി ഉയരുന്നത് തികച്ചും ആശങ്കാവഹമാണ്. ലോക്ടൗൺ എന്നത് ഒരിക്കലും ഒര് ശാസ്വതമായ പരിഹാരമാർഗ്ഗമല്ല . പരമാവധി ജനങ്ങൾക്ക് യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിൻ നൽകുക എന്നത് മാത്രമാണ് ശാശ്വതമായ പരിഹാരം. എന്നാൽ ഈ പ്രഖ്യാപിത നയം നടപ്പിലാക്കുവാൻ ഉതകുന്ന തരത്തിലുള്ള നടപടികളല്ല ഇന്ന് സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടുള്ളത്.
സർക്കാർ കണക്കനുസരിച്ചുള്ള മുഴുവൻ വാക്സിനേഷൻ സെന്ററുകളും ഇപ്പോൾ പ്രവർത്തിക്കുന്നില്ല.കഴിഞ്ഞ വെള്ളിയാഴ്ചത്തെ കണക്കനുസരിച്ചു മൊത്തം ഉള്ളതിൽ 286 എണ്ണം മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളു.കുറഞ്ഞത് 1500 വാക്സിൻ കേന്ദ്രങ്ങൾ എങ്കിലും പ്രവർത്തിക്കേണ്ടടുത്താണ് ഇത് എന്ന് ഓർക്കണം.ശരാശരി ഒരു വാക്സിൻ കേന്ദ്രത്തിൽ ഒരു ദിവസം 200 പേരെ വാക്സിനേറ്റ് ചെയ്താൽ പോലും മൊത്തം 57200 പേരെ മാത്രമേ ഒര് ദിവസം വാക്സിനേറ്റ് ചെയ്യാൻ ഇപ്പോൾ കഴിയുന്നുള്ളു . 2011 ലെ സെൻസെസ് പ്രകാരം കേരളത്തിൽ പതിനെട്ടിനും നാൽപത്തിനാലിനും ഇടയിൽ പ്രായംമുള്ളവർ 1,45,25000(ഒരു കോടി നാൽപത്തിഅഞ്ചു ലക്ഷത്തി ഇരുപത്തയ്യയിരം )ആണ്.
ആനുപതികമായ വർദ്ധനവ് കണക്കാക്കിയാൽ ഇപ്പോൾ അത് ഏകദേശം 2,40,00000( രണ്ട് കോടി നാല്പത് ലക്ഷം )കടക്കും. അതായത് ഇപ്പോയത്തെ രീതിയിൽ വാക്സിനേഷൻ തുടർന്നാൽ ഇത്രയും ജനങ്ങളെ വാക്സിനേറ്റ് ചെയ്യാൻ മാത്രം ഒന്നേകാൽ വർഷം വേണ്ടി വരും.പതിനെട്ടിനും നാൽപത്തിനാലിനും ഇടയിൽ പ്രായം ഉള്ളവരുടെ മാത്രം കാര്യമാണ് പൂർത്തീകരിക്കാൻ വേണ്ടി മാത്രം വരുന്ന സമയമാണ് ഇത് എന്ന് മനസ്സിലാക്കുമ്പോൾ ആണ് നന്നുടെ വാക്സിൻ വിതരണ നയത്തിന്റെ വലിയ പോരായ്മ വെളിവാകുന്നത്.അതിനിടയിൽ പതിനേറ്റിനും നാൽപ്പത്തിനാലിനും ഇടയിൽ പ്രായമുള്ളവരിൽ ഗുരുതരരോഗം ഉള്ളവർക്ക് മുൻഗണന നൽകുന്നതിനായി അത്തരക്കാർ അവരുടെ രോഗവിവരം സർക്കാർ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് അപേക്ഷ്യയോടൊപ്പം പി. ഡി. എഫ് ആയി ഹാജരാക്കണം എന്ന തീരുമാനം കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ്.
രോഗമുള്ളവർ പരമാവധി വീടുകളിൽതന്നെ കഴിയണം എന്ന് നിർദ്ദേശം ഉള്ളപ്പോഴായാണ് ഇത്തരം വൈരുദ്യാത്മക നിലപാടുമായി ആരോഗ്യ വകുപ്പ് രംഗത്തുവന്നിരിക്കുന്നത്. കൂടാതെ ത്രിപ്പിൾ ലോക്ടൗൺ നിലനിൽക്കുന്ന ജില്ലയിൽ ഉള്ളവർക്ക് അക്ഷയകേന്ദ്രങ്ങളെ പ്പോലും സമീപിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.അമേരിക്ക ഉൾപ്പെടെ ഉള്ള പല രാജ്യങ്ങളും ജൂലൈ അവസാനത്തോടെ വാക്സിൻ വിതരണം പുർത്തീകരിക്കാൻ തയ്യാറെടുക്കുന്നു എന്നുകൂടെ ഇതിനോടൊപ്പം ചേർത്ത് വായിക്കണം.കേന്ദ്രത്തിൽ നിന്നും കൂടുതൽ വാക്സിൻ ലഭിച്ചെങ്കിൽ മാത്രമേ എല്ലാപേർക്കും അതിവേഗം വാക്സിൻ എന്ന ലക്ഷ്യം നമുക്ക് കൈവരിക്കാൻ സാധിക്കുകയുള്ളൂ. അതിനിടയിൽ കോവിഡിന്റെ പ്രഹര ഷേഷി കൂടിയ മൂന്നാം തരംഗതിന്റെ സാധ്യത കൂടി കണക്കിലെടുക്കണം.
വസ്തുതകൾ ഇങ്ങനെ ആയിരിക്കെ കേരളത്തിന് നിലവിൽ ലഭിച്ച വാക്സിൻ പോലും സമയത്തിന് ജനങ്ങളിൽ എത്തിക്കുവാൻ ആരോഗ്യ മേഖലയിൽ വലിയ നേട്ടങ്ങൾ അവകാശപ്പെടുന്ന സംസ്ഥാന സർക്കാരിന് കഴിയുന്നില്ല എന്നത് ഈ മേഖലയിലെ പിണറായി സർക്കാരിന്റെ പൊള്ളായായ അവകാശ വാദങ്ങൾ തുറന്ന് കാട്ടുന്നവയാണ്.സ്ഥിതിഗതികൾ ഇങ്ങനെയിരിക്കെ കോവിഡിന്റെ മൂന്നാം താരംഗമുണ്ടായാൽ കേരളത്തിൽ മരണം പിടിച്ചുനിർത്തുവാൻ കഴിയാതെ വരുകയും അപ്പോൾ ജനങ്ങളിൽ ഉണ്ടായേക്കാവുന്ന ഭീതി മുതലെടുത്തു സ്വകാര്യ ആശുപത്രികളും വാക്സിൻ വിതരണ ഏജൻസികളും തീവെട്ടികൊള്ള നടത്താൻ ഉള്ള സാഹചര്യം തള്ളിക്കളയാൻ കഴിയില്ല. ഇക്കാര്യങ്ങൾ ആരോഗ്യ വകുപ്പിന് അറിവുള്ളതാണ് എന്നിരിക്കെ വാക്സിൻ വിതരണത്തിൽ സ്വീകരിച്ചിട്ടുള്ള മെല്ലെപോക്ക് നയം സ്വകാര്യ ആശുപത്രികൾക്കും വാക്സിൻ വിതരണ ഏജൻസികളക്കും കൊള്ളലാഭം ഉണ്ടാക്കാൻ ഉള്ള സാഹചര്യം ഒരുക്കിക്കൊടുക്കലാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.
നിലവിൽ സർക്കാരിന്റെ കൈവശം ഉണ്ടെന്ന് അവകാശപ്പെടുന്ന 2.19 ലക്ഷം ഡോസ് വാക്സിൻ യുദ്ധകാലാടിസ്ഥാനത്തിൽ ഉപയോഗിച്ചെങ്കിൽ മാത്രമേ കേന്ദ്രത്തിൽ നിന്നും അടുത്ത ബാച്ച് വാക്സിൻ ലഭിക്കുകയുള്ളൂ എന്ന വസ്തുത നിലനിൽക്കുമ്പോയാണ് വാക്സിൻ വിതരണത്തിൽ സംസ്ഥാന സർക്കാർ ഗുരുതരമായ കൃത്യവിലോപം കാണിക്കുന്നത് എന്ന് ഓർക്കണം.
ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ വികലമായ നയങ്ങളാണ് ഒര് പരുതിവരെ വാക്സിൻ വിതരണം സങ്കീർണമാക്കുന്നത്. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ സമയോചിതമായ ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടായി എന്നത് ഏറെ ആശാവഹം ആണെങ്കിലും. വാക്സിൻ നിർമ്മാണം ഇന്ത്യയിൽ ഇന്നും പൊതുമേഖലയിൽ തുടങ്ങിയിട്ടില്ല എന്നതും, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബിയോടെക് എന്നി സ്വകാര്യ കമ്പിനികൾ ഉത്പാധിപ്പിക്കുന്ന വാക്സിന്റെ 60%വും വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നു എന്നതും ഇന്ത്യ യിലെ ജനങ്ങളുടെ ജീവന് കേന്ദ്ര സർക്കാർ പുല്ല് വിലപോലും കൽപ്പിക്കുന്നില്ല എന്നതാണ് കാണിക്കുന്നത്.
ഈ സമയത്തും നരേന്ദ്ര മോദിക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ഉയരുന്ന വിമർശനഞങ്ങളെ അസഹുഷ്ണതയോടെ നേരിടുന്ന ജനാധിപത്യ വിരുദ്ധ മായ ഭരണരീതി തുടരുന്നതിനാണു കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.വിദേശത്ത്നിന്നും വലിയ വിലയ്ക്ക് വാക്സിൻ ഇറക്കുമതി ചെയ്യുന്നതിലും ഫലപ്രഥമായി ചെയ്യാൻ കഴിയുന്നത് ഇന്ത്യയിൽ വർധിച്ചുവരുന്ന കോവിഡ് വ്യാപനം കണക്കിലെടുത്ത് വാക്സിൻ കയറ്റുമതി താത്കാലികമായി തടയുകയും, പൊതുമേഖയിൽ വാക്സിൻ നിർമ്മിക്കാൻ കഴിയുന്ന സ്ഥാപനങ്ങൾക്ക് അതിനുവേണ്ട സഹായം ചെയ്തുകൊടുക്കുകയുംമാണ് വേണ്ടത്. അതോടൊപ്പം കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫർമസ്യുട്ടിക്കൽ ലിമിറ്റഡ് പോലുള്ള പൊതുമേഖല സ്ഥാപനങ്ങളെ വാക്സിൻ നിർമ്മാണത്തിന് സജ്ജരാക്കുകയുംവേണം ഈ ആവിശ്യം ഉന്നയിച്ച് പ്രധാന മന്ത്രിക്ക് കത്ത് അയക്കാനും കെ. എസ്. സി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍