അവൾക്ക് ബംഗ്ല ഭാഷയല്ലാതെ മറ്റൊന്നും അറിയില്ലെന്ന് മാതാപിതാക്കൾ; രണ്ടാം ക്ലാസിൽ പഠനം നിർത്തിയതിനാൽ ഹിന്ദിയും അറിയില്ല; ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്തിയ ഭർത്താവിനെ വെറുതെ വിട്ട് കോടതി; സംഭവത്തിൽ മരണമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടും സോണിയ കൊലക്കേസിൽ പ്രതിയായ ഭർത്താവ് രക്ഷപ്പെട്ടു
ജംഷാദ് മലപ്പുറം
മലപ്പുറം: ഭർത്താവ് തീകൊളുത്തിക്കൊന്നുവെന്ന സോണിയയുടെ മരണമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടും അവസാനം ഭർത്താവിനെ വെറുതെ വിട്ട് കോടതി. ഗുരുതരമായി പൊള്ളലേറ്റ സോണിയയുടെ മരണമൊഴി പരിഭാഷകന്റെ സഹായത്തോടെ മജിസ്ട്രേറ്റാണ് രേഖപ്പെടുത്തിയിരുന്നത്. ഹിന്ദിയിലായിരുന്നു മൊഴി നൽകിയിരുന്നത്. എന്നാൽ രണ്ടാം ക്ലാസ് വരെ മാത്രം പഠിച്ച സോണിയക്ക് ബംഗ്ല ഭാഷയല്ലാതെ മറ്റൊന്നും അറിയില്ലെന്ന ബന്ധുവിന്റേയും, പിതാവ് മൊഴിയാണ് ഭർത്താവിനെ വെറുതെ വിടാൻ കാരണമാക്കിയത്.
2011 മാർച്ച് 15ന് വൈകുന്നേരം മൂന്നര മണിക്ക് മലപ്പുറം ഒതുക്കുങ്ങലിലെ വാടക ക്വാർട്ടേഴ്സിലാണ് സംഭവം. ഭർത്താവ് കൊലപ്പെടുത്തിയെന്ന് മജിസ്ട്രേറ്റ് മരണമൊഴി രേഖപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിടുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. ഇതിന് പ്രതിഭാഗം അഭിഭാഷകൻ ഉന്നയിച്ച വാദങ്ങളാണ് പ്രതിയെ സഹായിച്ചത്. വെസ്റ്റ് ബംഗാൾ ബർദ്ദമാൻ പൂർവ്വസ്ഥലി ചോക്ക് ബോൺ ഗുനിയ സ്വദേശി ജിന്നൻ ഷൈഖ് (34) യാണ് ജഡ്ജി എ വി നാരായണൻ വെറുതെ വിട്ടത്.ഭാര്യയെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തി കൊന്നുവെന്ന കേസിൽ പ്രതിയായ യുവാവിനെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ വി നാരായണനാണ് തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്.
ബംഗാൾ സ്വദേശി ബാബു മുല്ലയുടെ മകൾ സോണിയയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സോണിയയുടെ മരണമൊഴി അനന്തകുമാർ എന്ന പരിഭാഷകന്റെ സഹായത്തോടെ മജിസ്ട്രേറ്റാണ് രേഖപ്പെടുത്തിയിരുന്നത്. ഹിന്ദിയിലായിരുന്നു സോണിയ മൊഴി നൽകിയിരുന്നത്. എന്നാൽ രണ്ടാം ക്ലാസ് വരെ മാത്രം പഠിച്ച സോണിയക്ക് ബംഗ്ല ഭാഷയല്ലാതെ മറ്റൊന്നും അറിയില്ലെന്ന സോളിയയുടെ കസിൻ സഹോദരും, മകൾക്ക് ഒമ്പതാംക്ലാസിന് താഴെയുള്ള്ള വിദ്യാഭ്യാസമെയുള്ളുവെന്ന് പിതാവ് ബാബു മുല്ലയും കോടതിയിൽ മൊഴി നൽകി. രണ്ടുപേരുടേയും മൊഴിയാണ് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചത്.
ഇതോടെ മരണമൊഴിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന പ്രതിഭാഗം അഭിഭാഷകൻ ഹരികുമാരമേനോന്റെ വാദം കോടതി ജഡ്ജി എ വി നാരായണൻ ചൂണ്ടിക്കാട്ടുകയായിരുന്നു. സംഭവം നടക്കുന്നതിന്റെ ആറുമാസം മുമ്പാണ് ജിന്നൻ ഷൈഖും സോണിയയും വിവാഹിതരായത്. ഇവർ തമ്മിൽവീട്ടിൽ പ്രശ്നങ്ങളുള്ളതായി അറിവില്ലെന്നും, ഇത്തരത്തിൽ ഇതുവരെ ഒന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നുംസോണിയയുടെ പിതാവ് ബാബു മുല്ലയും പറയുന്നു. അപകടം നടക്കുന്നതിന്റെ നാലു ദിവസം മുമ്പ് ജിന്നൻ ഷൈഖ് സോണിയക്ക് 12,000രൂപയുടെ വിവിധ വസ്ത്രങ്ങൾ വാങ്ങിച്ചുനൽകിയിരുന്നു. തുടർന്നു ഈ വസ്ത്രങ്ങളിൽ അഞ്ചെണ്ണം പിറ്റേദിവസം തന്നെ സോണിയ കടയിൽകൊണ്ടുപോയി മാറ്റിച്ചുവെന്നുവെന്നും ജിന്നൻ ഷൈഖ് അഭിഭാഷകനോട് പറഞ്ഞിരുന്നു.
ഇതിനു ശേഷം അപകടം നടക്കുന്നതിന്റെ തലേദിവസം മറ്റൊരു തുപ്പട്ട കൂടി മാറ്റണമെന്ന പിടിവാശിയുമായി സോണിയ ശബ്ദമുണ്ടാക്കുകയും കയർക്കുകയും ചെയ്തിരുന്നുവെത്രെ, ഇതിനെ തുടർന്ന് അടുക്കളയിൽപോയി ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ജിന്നൻ ഷൈഖ് അഭിഭാഷകനോടും, ബന്ധുക്കളോടും പറഞ്ഞിരുന്നത്. അതേ സമയം ജിന്നൻ ഷൈഖ് ഇത്തരത്തിൽ കൊലപാതകം നടത്തില്ലെന്ന് ബന്ധുക്കളും പറയുന്നു. ഇന്ന് കോടതിയുടെ ഉത്തരവ് കേൾക്കാൻ ഇവരുടെ ബന്ധുക്കളും മഞ്ചേരിയിൽ എത്തിയിരുന്നു.
ഇതിനുപുറമെ സോണിയയുടെ ബന്ധുക്കളും കേസിൽ പരാതിയുമായി രംഗത്തുവരാതിരുന്നതും പ്രതിക്ക് ഗുണംചെയ്തു. അതേ സമയം ഭർത്താവ് കൊലപ്പെടുത്തിയതായി മജിസ്ട്രേറ്റ് മരണമൊഴി രേഖപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടതിൽ പലരും അത്ഭുതം കൂറുന്നുണ്ട്. വിദ്യാഭ്യാസമില്ലാത്തതുകൊണ്ടുമാത്രം മരണപ്പെടുമ്പോൾ 20വയസ്സുപ്രായമുണ്ടായിരുന്ന സോണിയക്ക് ഹിന്ദി അറിയില്ലെന്ന് പറയുന്നതിനെതിരെ കോടതിയിൽ വാദിക്കാനും ആരും ഉണ്ടായില്ല. കൊലക്കേസിൽ പ്രതിഭാഗമായി വാദിക്കാൻ കാര്യമായി ഒന്നും ഇല്ലാതിരുന്നതാണ് പ്രതിക്ക് ഗുണകരമായത്. അതേ സമയം സോണിയക്ക് മാനസിക പ്രശ്നമുണ്ടായിരുന്നതായും നേരത്തെ സംഭവം നടക്കുന്നതിന്റെ മാസങ്ങൾക്ക് മുമ്പു ഇവരെ മലപ്പുറം കോട്ടക്കുന്നിൽ മാനസിക പ്രശ്നം കാണിച്ചതിന്റെപേരിൽ പൊലീസ് അവിടുന്ന് വണ്ടിയിൽ കയറ്റിവിട്ടതായി പത്രവാർത്തകളുണ്ടായിരുന്നുവെന്നും ജിന്നൻ ശൈഖ് അഭിഭാഷകനോട് പറഞ്ഞിരുന്നു.
Stories you may Like
- സത്യം പുറത്തു വരാതിരിക്കാൻ അദ്ധ്യാപകർ സജീവം; പൂക്കോട്ട് വേണ്ടത് സിബിഐ
- തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്ന കേസ് അതീവ ഗൗരവമുള്ളത്
- ലേക്ഷോറിന് ഹൈക്കോടതിയിൽ നിന്നും ആശ്വാസ സ്റ്റേ
- വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയത് ക്രൂരമായ മൂന്നാംമുറ
- ലഹരി മരുന്നിന് അടിമയായ 15കാരൻ വനിതാ മജിസ്ട്രേട്ടിനെ കത്തിക്ക് കുത്താൻ ശ്രമിച്ചു
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍