സ്വകാര്യ നേഴ്സുമാരുടെ ശമ്പളം വെട്ടിക്കുറക്കുന്ന ആശുപത്രികളുടെ നടപടിയിൽ ഇടപെടണം; സ്വകാര്യ ആശുപത്രികളിൽ നേഴ്സുമാരുടെ യാത്ര - താമസ സൗകര്യങ്ങളും ജോലി സുരക്ഷയും ഉറപ്പുവരുത്തം; ആരോഗ്യ പ്രവർത്തകരിലേക്കും കോവിഡ് പടരുന്ന സാഹചര്യത്തിൽ നഴ്സുമാരുടെ ജോലി സുരക്ഷ ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
ആർ പീയൂഷ്
കൊച്ചി: സുപ്രീം കോടതിയുടെയും കേന്ദ്ര സർക്കാരിന്റെയും മാർഗ്ഗനിർേദ്ദശങ്ങൾക്കു വിരുദ്ധമായി കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നേഴ്സുമാരുടെ ശമ്പളം തടഞ്ഞു വെക്കുന്ന ആശുപത്രികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നേഴ്സുമാരുടെ ജോലി സുരക്ഷാ ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തൃശൂർ സ്വദേശിയായ പ്രകാശ് ജോൺ, അഡ്വ. രഖേഷ് ശർമ്മ മുഖേന സമർപ്പിച്ച ഹർജിയാലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കൊറോണ രോഗ പ്രതിരോധത്തിൽ മുന്നണിയിൽ നിൽക്കുന്ന കേരളത്തിലെ സ്വകാര്യ നേഴ്സുമാരുടെ മനോധൈര്യം തകർക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിൽ ഉണ്ടായത്. ജീവനക്കാരിക്കു കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോസ്പിറ്റലിലെ മുഴുവൻ നേഴ്സുമാരെയും ഒറ്റപ്പെടുത്തി മാനസികമായി തളർത്തുന്ന സാഹചര്യമാണ് ഉണ്ടായത് എന്നും ഹർജിയിൽ പറയുന്നു.
കൊറോണ വ്യാപനം തടയാനും സ്വയം സുരക്ഷക്കുമുള്ള അത്യാവശ്യമുള്ള പി.പി.ഇ കിറ്റുകളും മാസ്കുകളും ആവശ്യത്തിന് ഇല്ലാതിരുന്നിട്ടും ആശുപത്രികൾ ഗതാഗത സൗകര്യമോ താമസ സൗകര്യമോ ഒരുക്കാത്തതിനാൽ സ്വന്തം വാഹനങ്ങളിലും ഓട്ടോറിക്ഷകളിലുമൊക്കെയായി പണം ചെലവഴിച്ചും സ്വന്തം ജീവനും ഉറ്റവരുടെ ജീവനും അപകടപ്പെടുത്തിയും സ്വയം സമർപ്പിതമായ പ്രവർത്തനമാണ് കേരളത്തിലെ നേഴ്സിങ് സമൂഹം ചെയ്യുന്നത്. എന്നിട്ടു പോലും സുപ്രീം കോടതി വിധി പോലും കാറ്റിൽ പറത്തി നേഴ്സുമാരുടെ ശമ്പളം നൽകാതിരുന്ന ആശുപത്രികളുടെ സമീപനം ക്രൂരമാണ്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനം ഒരു കാരണവശാലും നൽകാതിരിക്കുകയോ കുറയ്ക്കുകയോ ചെയ്യാൻ പാടില്ല എന്ന കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ ചീഫ് സെക്രെട്ടറിമാർക്കുള്ള നിർദ്ദേശം നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
മാർച്ച് മാസത്തെ ശമ്പളമാണ് ലോക്ക് ഡൗണിന്റെ പേരിൽ ആശുപത്രി മാനേജ്മെന്റുകൾ വെട്ടിക്കുറച്ചത്. ജില്ലയിലെ സ്വകാര്യ ആശുപത്രികൾ പകുതി ശമ്പളമാണ് വെട്ടിക്കുറച്ചത്. എന്നാൽ 5000 രൂപ മാത്രമാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയാണ് എന്ന് ചൂണ്ടിക്കാട്ടി അശ്വനി ആശുപത്രി ശമ്പളം നൽകിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെ ശമ്പളം വെട്ടിക്കുറച്ചതിൽ ജീവനക്കാർ പ്രതിഷേധത്തിലുമാണ്. മാനേജ്മെന്റ് ഇത്തരത്തിൽ ഒരു ക്രൂരത ചെയ്തതിൽ ഏറെ വിഷമത്തിലായിരുന്നു ജീവനക്കാർ. വായ്പാ തിരിച്ചടവും മുടങ്ങിയതും വീട്ടിലേക്ക് വേണ്ടുന്ന അവശ്യ സാധനങ്ങൾ വാങ്ങാൻ കഴിയാത്തതുമൊക്കെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. യാതൊരറിയിപ്പുമില്ലാതെയാണ് ശമ്പളം വെട്ടിക്കുറച്ചത്. എല്ലാവരുടെയും അക്കൗണ്ടുകളിലേക്ക് 5000 രൂപ എത്തി എന്ന സന്ദേശം കണ്ട് അന്വേഷിച്ചപ്പോഴാണ് വിവരം അറിയുന്നത്. മാനേജ്മെന്റുമായി ബന്ധപ്പെട്ടപ്പോൾ ഞങ്ങൾക്കിത് തരാനെ കഴിയൂ, നിങ്ങൾക്ക് ചെയ്യാൻ കവിയുന്നത് ചെയ്യൂ എന്നുമുള്ള മറുപടിയാണ് ലഭിച്ചത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മാർച്ച് 24 നായിരുന്നു. 23 വരെ ജോലി ചെയ്ത ശമ്പളം പോലും നൽകാതെയാണ് മാനേജ്മെന്റ് ചൂഷണം നടത്തിയിരിക്കുന്നത്. ആശുപത്രിക്ക് വരുമാനമില്ലാ എന്നാണ് ഇവർ നിരത്തുന്ന ന്യായീകരണം. എന്നാൽ 300 ബെഡുകൾ ഉള്ള ആശുപത്രിയിൽ കിടത്തി ചികിത്സ നൽകുന്ന രോഗികളും ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുന്നവരുമായി നിറയെ രോഗികൾ ഉണ്ട്. ഒ.പി മാത്രമേ നിർത്തി വച്ചിട്ടുള്ളൂ. ഈ സാഹചര്യത്തിൽ വരുമാനം ഇല്ലാ എന്ന് മാനേജ്മെന്റ് പറയുന്നത് പച്ചക്കള്ളമാണെന്ന് ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. രോഗികളുടെ പക്കൽ നിന്നും നഴ്സിങ് ചാർജ്ജ് എന്ന ഇനത്തിൽ 500 രൂപ മുതലാണ് വാങ്ങുന്നത്. കൂടാതെ ഇൻജക്ഷൻ, ശരീരം ക്ലീൻ ചെയ്യുന്നിന് തുടങ്ങിയവയ്ക്കൊക്കെ അധിക ചാർജ്ജും ഈടാക്കുന്നുണ്ട് (ഇപ്പറഞ്ഞവയൊക്കെ നഴ്സിങ് ജോലിയിൽ ഉൾപ്പെടുമ്പോഴാണ് പ്രത്യേകമായി ഇതിനൊക്കെ ചാർജ് ഈടാക്കുന്നത്). ഇത്തരത്തിൽ രോഗികളെ പിഴിഞ്ഞ് പണമുണ്ടാക്കുമ്പോഴാണ് ശമ്പളം നൽകാൻ മാർഗമില്ലെന്ന് ആശുപത്രി മാനേജ്മെന്റ് പറയുന്നത്.
എന്നാൽ കഴിഞ്ഞ 12 ന് നഴ്സുമാരുടെ ശമ്പളം വെട്ടിക്കുറച്ച അശ്വിനി ആശുപത്രി മാനേജ്മെന്റ് നാളെ മാർച്ച് മാസത്തെ ശമ്പളത്തിന്റെ അൻപത് ശതമാനം തുക നൽകണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. മന്ത്രി എ.സി മൊയ്ദീന്റെ നേതൃത്വത്തിൽ സംഘടനാ നേതാക്കളും ആശുപത്രി അധികൃതരും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ശമ്പളത്തിന്റെ ബാക്കി തുക 20 ന് മുൻപ് കൊടുത്തു തീർക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ജില്ലയിലെ മറ്റ് ആശുപത്രികളായ വെസ്റ്റ് ഫോർട്ട്, വെസ്റ്റ് ഫോർട്ട് ഹൈടെക്ക്, ജൂബിലി മിഷൻ എന്നിവർ പകുതി ശമ്പളം നൽകിയിരുന്നു. ബാക്കി തുക 20 ന് മുൻപ് നൽകണമെന്നും ചർച്ചയിൽ തീരുമാനമായി. ഏപ്രിൽ മാസത്തെ ശമ്പളം എങ്ങനെ നൽകണമെന്ന കാര്യത്തിൽ ഈ മാസം അവസാനം നടക്കുന്ന ചർച്ചയിൽ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
തൃശൂർ കളക്റ്റ്രേറ്റിൽ കളക്ടർ ഷാനവാസ്, എൻഫോഴ്സ് മെന്റ് ഡി.എൽ.ഒ രജീഷ് എന്നിവരുടെ നേതൃത്വത്തിൽ മന്ത്രി സംഘടനാ നേതാക്കളെയും ആശുപത്രി മാനേജ്മെന്റുകളെയും വിളിച്ചു വരുത്തി ചർച്ച നടത്തിയിരുന്നു. നഴ്സുമാർക്ക് തൊഴിലാളികൾക്കും വേണ്ടി യു.എൻ.എ, സിഐ.ടി.യു, എ.ഐ.ടി.യു.സി, ബി.എം.എസ് എന്നീ സംഘടനകളാണ് പങ്കെടുത്തത്. ദൂര സ്ഥലങ്ങളിൽ നിന്ന് വരുന്ന ജീവനക്കാർക്കും താമസം, ഭക്ഷണവും മാനേജ്മെന്റ് നിർബന്ധമായും ക്രമീകരിച്ച് നൽകണമെന്ന് മന്ത്രി നിർദ്ദേശം നൽകി. കൂടാതെ ജീവനക്കാരുടെ സുരക്ഷയ്ക്ക് വേണ്ടുന്ന എല്ലാ ക്രമീകരണങ്ങളും ചെയ്തു കൊടുക്കണം. ഏതെങ്കിലും തരത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മാനേജ്മെന്റ് പ്രവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അത്തരത്തിൽ എന്തെങ്കിലും സംഭവം ശ്രദ്ധയിൽപെട്ടാൽ ജില്ലാകളക്ടർ നേരിട്ടിടപെടണമെന്നും മന്ത്രി അറിയിച്ചു. ട്രേഡ് യൂണിയനുകളുമായി സൗഹൃദ ചർച്ചകൾക്ക് ശേഷമേ തൊഴിലാളികളെ സംബന്ധിച്ച വിഷയങ്ങളിൽ മാനേജ്മെന്റ്കൾ തീരുമാനം എടുക്കാൻ പാടുള്ളൂ എന്നും എ.സി മൊയ്ദീൻ ചർച്ചയിൽ പറഞ്ഞു.
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- നീതിക്കായി വീണ്ടും മാലാഖമാർ സമരത്തിന്; യുഎൻഎ വീണ്ടും കരുത്ത് കാട്ടുമ്പോൾ
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്