കൊല്ലത്ത് നിന്നും എറണാകുളത്തേക്കും തിരിച്ചും യാത്ര; തിരക്കുള്ള ജനറൽ കമ്പാർട്ട്മെന്റിൽ പെൺകുട്ടികളെ നോക്കി വച്ച് രഹസ്യ ശല്യപ്പെടുത്തൽ; ഒരാളെ തൊട്ട് ശേഷം മറ്റുള്ള പെൺകുട്ടികളിലേക്ക് കൈ എത്തും; മകളെ തോണ്ടിയത് ചോദിച്ച അമ്മയോട് നിങ്ങളെ ഒന്നും ചെയ്തില്ലല്ലോ കുട്ടിയെ അല്ലേ തൊട്ടത് എന്ന വിചിത്ര മറുപടി; തൊട്ടു തലോടലിലെ സ്പർശന സുഖം തേടിയുള്ള യാത്ര അവസാനിച്ചത് റെയിൽവേ പൊലീസിന് മുമ്പിൽ; ശബരി എക്സ്പ്രസിലെ പോക്സോ കുടക്കിയത് ആശ്രാമം സ്വദേശി വിഷ്ണു മോഹനെ

എം മനോജ് കുമാർ
കൊല്ലം: ട്രെയിനുകളിൽ സഞ്ചരിച്ച് പെൺകുട്ടികളെയും സ്ത്രീകളെയും ശല്യപ്പെടുത്തുന്ന വിരുതൻ പോക്സോ കേസിൽ അകത്തായി. പതിമൂന്നു വയസായ പെൺകുട്ടിയെ ശബരി എക്സ്പ്രസിൽ ശല്യപ്പെടുത്തിയതോടെയാണ് കൊല്ലം ആശ്രാമം സ്വദേശിയായ വിഷ്ണു മോഹൻ കൊല്ലം റെയിൽവേ പൊലീസിന്റെ പിടിയിലായത്. ന്യൂ ഇയറിന്റെ തൊട്ടു തലേന്ന് ശബരി എക്സ്പ്രസിലാണ് പീഡന ശ്രമം നടന്നത്. പെൺകുട്ടിയുടെ മൊഴി പ്രകാരം ഇയാളെ കസ്റ്റഡിയിൽ എടുത്ത ശേഷം റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
തിരക്കുള്ള ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്ന് യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ ഇയാൾ പിറകിൽ നിന്നും തോണ്ടുകയായിരുന്നു. പെൺകുട്ടി മാതാവിനോട് പരാതിപ്പെട്ടു. ചോദിക്കാൻ ചെന്ന മാതാവിനോട് നിങ്ങളെ ഒന്നും ചെയ്തില്ലല്ലോ കുട്ടിയെ അല്ലേ തൊട്ടത് എന്ന പ്രതികരണമാണ് വന്നത്. ഇതോടെ മാതാവ് ക്ഷുഭിതയായി. ഈ സമയം മറ്റു ചില പെൺകുട്ടികൾ കൂടി സമാന പരാതിയുമായി രംഗത്ത് വന്നു. ഇതോടെ ഇവർ റെയിൽവേ പൊലീസിനെ അറിയിക്കുകയായിരുന്നു. കൊല്ലത്ത് ശബരി എക്സ്പ്രസ് എത്തിയപ്പോൾ കാത്ത് നിന്ന പൊലീസ് സംഘം ഇയാളെ പിടികൂടി. ചോദ്യം ചെയ്യലിനിടയിലാണ് ഇത് തന്റെ സ്ഥിരം പ്രവർത്തിയാണെന്ന് ഇയാൾ വെളിപ്പെടുത്തിയത്.
കൊല്ലത്ത് നിന്നും എറണാകുളത്തെക്കും തിരിച്ചും ഇയാൾ യാത്ര ചെയ്യും. എല്ലാം കയറുന്നത് ജനറൽ കമ്പാർട്ട്മെന്റിൽ മാത്രം. തിരക്കുള്ള സമയത്ത് പെൺകുട്ടികളെ നോക്കി വയ്ക്കും. ഇവരെ രഹസ്യമായി വന്നു ശല്യപ്പെടുത്തും. ഒരു പെൺകുട്ടിയെ ശല്യപ്പെടുത്തിയ ശേഷം മറ്റുള്ള പെൺകുട്ടികളിലേക്ക് നീങ്ങും. ഇവരെ തൊട്ടു തലോടും. അവിടെ നിന്ന് മറ്റുള്ള സ്ഥലത്തേക്ക് നീങ്ങും. പല പെൺകുട്ടികളും മടിച്ച് പരാതി പറയാൻ ശ്രമിക്കില്ല. ഇത് ഇയാൾ ഒരു അവസരമാക്കി. തൊട്ടുതലോടലിൽ വരുന്ന സ്പർശന സുഖം തേടിയാണ് താൻ ട്രെയിൻ യാത്ര ചെയ്യുന്നത് എന്നാണ് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയത്.
തിരക്കുള്ള ട്രെയിൻ ആണ് തിരഞ്ഞെടുക്കുക. ഈ ട്രെയിനിൽ മറ്റു യാത്രക്കാരെ നിരന്തരം വീക്ഷിക്കും. ബാഗ് വെച്ച് ഇവർ ബാത്ത്റൂമിൽ പോയാൽ ആ ബാഗിൽ നിന്ന് വിലപ്പെട്ടത് കവരും. തിരക്കുള്ള ട്രെയിനിൽ നിന്ന് പേഴ്സും ഇയാൾ കവരാറുണ്ട്. ഒരു ദിവസം ട്രെയിൻ യാത്ര ചെയ്യുമ്പോൾ ആ ദിവസത്തെ വരുമാനം ഇയാൾ മോഷണം വഴി സംഘടിപ്പിക്കും. സ്പർശന സുഖം ബോണസും. ഈ കാര്യത്തിൽ ഒരു ഞരമ്പ് രോഗിയെപ്പോലെയാണ് ഇയാളുടെ കൃത്യങ്ങൾ. ചെറിയ പെൺകുട്ടികളെ തിരഞ്ഞെടുത്താൽ ഇവർ പരാതിപ്പെടില്ല. ഈ രീതിയിൽ രക്ഷപ്പെടാം.
എട്ടു വർഷമായി ഇയാൾ നിരന്തരയാത്രയാണ് ട്രെയിനിൽ നടക്കുന്നത്. റെയിൽവേ പൊലീസിന്റെ ഇന്റലിജൻസ് വിഭാഗത്തിന്റെ നിരീക്ഷണത്തിലിരിക്കെയാണ് ഇയാൾ പൊലീസിന്റെ വലയിൽ കുടുങ്ങുന്നത്. വേണാട്, പരശുരാം ട്രെയിനുകളാണ് തിരഞ്ഞെടുക്കുക. എറണാകുളം വരെ യാത്രയും നടത്തും. അടുത്ത ട്രെയിനിൽ തിരികെ വരുകയും ചെയ്യും. ഇതിന്നിടയിലാണ് കേളികൾ നടത്തുക. സ്ത്രീകൾ നിൽക്കുന്നത് കണ്ടാൽ ഇവരെ മുട്ടിയുരുമ്മി നിൽക്കും. അതിന്നിടയിൽ സ്പർശിക്കുകയും ചെയ്യും. പലരും രൂക്ഷമായ പ്രതികരണമോ നോട്ടമോ നടത്തും. ഇതിന്നിടയിൽ അവിടുന്ന് മാറി വേറെ ഇടം കണ്ടെത്തും. ഇതാണ് സ്ഥിരം രീതി. ഇതിന്നിടയിലാണ് തിരുവനന്തപുരം ഫാമിലി ഇയാളെക്കുറിച്ച് പരാതിപ്പെടുന്നത്.
സെക്യൂരിറ്റിയായി ഇയാൾ ജോലി ചെയ്തിട്ടുണ്ട്. ബാഗ്, പേഴ്സ്, വിലപിടിപ്പുള്ള വസ്തുക്കൾ ഇതാണ് നോട്ടം. സ്ഥിരം യാത്രക്കാരൻ എന്ന നിലയിലാണ് റയിൽവേ പൊലീസ് ഇന്റലിജൻസ് വിഭാഗം ഇയാളെ നിരീക്ഷിച്ചിരുന്നത്. അസ്വാഭാവിക രീതികൾ സിസിടിവി ദൃശ്യങ്ങൾ വഴി ഇയാളിൽ കണ്ടതിനെ തുടർന്നാണ് പൊലീസ് നിരീക്ഷിച്ചു തുടങ്ങിയത്. അപ്പോഴാണ് പെരിനാട് വെച്ച് ശബരി എക്സ്പ്രസിലെ പീഡന ശ്രമത്തിൽ ഇയാൾ അകത്താകുന്നത്. റെയിൽവേ എസ്ഐ ഉമറുൾ ഫാറൂഖിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് ഇയാൾക്കെതിരെ പീഡന ശ്രമത്തിനു പോക്സോ വകുപ്പുകൾ ഉൾപ്പെടെയുള്ളവ ചാർജ് ചെയ്ത് അകത്താക്കിയത്. ഇത്തരം കേസുകളിൽ കർശന നടപടി പിന്തുടരുന്ന എസ്ഐയാണ് ഉമറുൾ ഫാറൂഖ്. രാജു, ആദിത്യൻ എന്നീ പൊലീസ് ഓഫീസർമാരാണ് പ്രതിയെ കുടുക്കിയ സംഘത്തിലുണ്ടായിരുന്നത്. .
ഇതോടെയാണ് ഇയാൾക്ക് കെണി ഒരുങ്ങിയത്. ഇയാൾ മുൻപും ഇത്തരം കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും എന്നാൽ പരാതി ഇല്ലാത്തതിനാൽ മാത്രമാണ് ഇയാൾ ഊരിപ്പോന്നതെന്നുമാണ് പൊലീസ് അനുമാനിക്കുന്നത്. പലരും പരാതിപ്പെടാൻ മടിക്കുന്നതും കേസിന്റെ പിറകെ പോകാൻ മടിക്കുന്നതും കാരണമാണ് ഇത്തരം ഞരമ്പ് രോഗികൾ രക്ഷപ്പെടുന്നത് എന്നാണ് പൊലീസ് പറയുന്നത്. ഇതാണ് ട്രെയിൻ കേന്ദ്രീകരിച്ച് നടത്തുന്ന കവർച്ചകളിലും ലൈംഗിക അതിക്രമത്തിലും പ്രതികൾ രക്ഷപ്പെടാൻ ഇടയാകുന്നത് എന്നാണ് പൊലീസ് പറയുന്നത്.
പരാതിയില്ലാത്തതിനാൽ പ്രതികളെ പിടിച്ചാലും താക്കീതിൽ ഒതുക്കി വിട്ടയക്കേണ്ട അവസ്ഥയുമാണ്. ഇതിൽ നിന്നും വിഭിന്നമായി പരാതികൾ വരണം എന്നാണ് പൊലീസ് പറയുന്നത്.
Stories you may Like
- 'ചിത്രം' റിലീസായിട്ട് ഇന്നേക്ക് 32 വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു
- ബാലഭാസ്കറിന്റെ മരണം: മുങ്ങിയ വിഷ്ണു സോമസുന്ദരം കീഴടങ്ങി
- മോഹൻലാലും ബോഡി ഷെയിമിങ്ങും: സഫീർ അഹമ്മദ് എഴുതുന്നു
- മോഹൻലാലിന്റെ പേജിൽ രജത് അണ്ണൻ ആർമിയുടെ സർജിക്കൽ സ്ട്രൈക്ക്..!
- 'താളവട്ടത്തിന്റെ, ലാൽ ഇഷ്ടത്തിന്റെ 34 വർഷങ്ങൾ'; സഫീർ അഹമ്മദ് എഴുതുന്നു
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ; രാജ്യത്തെ ജനകീയ മുഖങ്ങൾ ഇങ്ങനെ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ്കുമാറിന്റെ തറവാട്ടു സ്വത്തല്ല; ധാർഷ്ട്യവും അഹങ്കാരവും നിറഞ്ഞ എംഎൽഎ ഈ മഹാനാണ്; വെല്ലുവിളിയുമായി യുവമോർച്ചാ നേതാവ്
- ഡിഎൻഎ ടെസ്റ്റ് കുരുക്കാകുമെന്ന് ഭയം; എങ്ങനേയും ബാർ ഡാൻസറെ അനുനയിപ്പിക്കാൻ വഴി തേടി കോടിയേരിയുടെ മൂത്ത മകൻ; ഒത്തു തീർപ്പിനില്ലെന്ന് പരാതിക്കാരിയും; ബിനോയ് കോടിയേരി ദുബായിൽ തങ്ങുന്നത് വിചാരണയിൽ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ്; മുംബൈ കേസിൽ ട്വിസ്റ്റുകൾക്ക് സാധ്യത കുറവ്
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- സ്വിഫ്റ്റ് കാറിൽ എത്തി പോസ്റ്ററുകൾ കീറിക്കളഞ്ഞ വിശ്വസ്തൻ; തൊട്ടു പിന്നാലെ സ്ഥലത്തെത്തി നേതാവും; എംഎൽഎയെ കരിങ്കൊടി കാട്ടുമോ എന്ന ചോദ്യവുമായി ഡ്രൈവർ റിയാദിന്റെ ആക്രമണം; സ്വിഫ്റ്റ് കാറിൽ കമ്പും പട്ടികയുമായെത്തിയതും ഗൂഢാലോചന; ഭാവഭേദമില്ലാതെ മൊബൈൽ നോക്കുന്ന ഗണേശും; വെട്ടിക്കവലയിലേത് കരുതി കൂട്ടിയുള്ള ആക്രമണം
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- 13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; നാലു പേർ ചേർന്ന് വർഷങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കാഴ്ച വെച്ചത് നിരവധി പേർക്ക്: വെളിപ്പെടുത്തലുമായി വനിതാ കമ്മീഷൻ
- കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന്‍ മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞു; ബാലാകോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 300 പാക് ഭീകരർ; സത്യം തുറന്നുപറഞ്ഞ് മുൻ പാക് നയതന്ത്ര പ്രതിനിധി ആഗ ഹിലാലി; തങ്ങളുടെയും ഇന്ത്യയുടെയും ആക്രമണ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരുന്നെന്നും ഹിലാലി; റഡാറിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദർ വിജയിച്ചത് ഇന്റലിജൻസിന്റെ ക്യത്യത കൊണ്ട്; ഹിലാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക് നേതാക്കൾ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍