ജലന്ധർ മെത്രാനെതിരെയുള്ള പീഡന ആരോപണത്തിൽ വീണ്ടും ട്വിസ്റ്റ്; കന്യാസ്ത്രീക്ക് തന്റെ ഭർത്താവുമായി ബന്ധമുണ്ടെന്ന് ആക്ഷേപിച്ച് രംഗത്തെത്തിയത് അവരുടെ കസിൻ തന്നെയെന്ന് സൂചന; കന്യാസ്ത്രീയുടെ ശരീരത്തിലെ രഹസ്യ ഭാഗങ്ങളിലെ അടയാളങ്ങൾ വരെ അറിയാമെന്ന് തന്റെ ഭർത്താവ് പറഞ്ഞതായി വിവരിച്ച് പരാതി; ബിഷപ്പിനെതിരെ പരാതി ഉന്നയിച്ചത് പദവിയിൽ നിന്ന് നീക്കിയതോടെയെന്നും ആക്ഷേപം
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ജലന്ധറിലെ ലത്തീൻ രൂപതാ മെത്രാന് എതിരെ ഉയർന്ന ലൈംഗികാപവാദത്തിൽ കന്യാസ്ത്രീയ്ക്ക് തന്റെ ഭർത്താവുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്ന് ആരോപണവുമായി രംഗത്തെത്തിയത് കന്യാസ്ത്രീയുടെ കസിൻ തന്നെയെന്ന് സൂചനകൾ പുറത്തുവന്നു. സഭയിലെ അവർ വഹിച്ചിരുന്ന സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെയാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കപ്പെട്ടതെന്നും എന്നാൽ ആ സ്ഥാനത്തു നിന്ന് നീക്കിയതല്ല മറിച്ച് രണ്ടു ടേം ആ സ്ഥാനത്ത് തുടർന്നതോടെയാണ് ഇവരെ മാറ്റിയതെന്നും ഉള്ള വിവരവവും ഇതോടൊപ്പം ചർച്ചയാകുന്നു.
ജലന്ധർ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന ആക്ഷേപം ഇത്തരമൊരു സാഹചര്യത്തിൽ സൃഷ്ടിക്കപ്പെട്ടതാണെന്ന സൂചനകളാണ് ബിഷപ്പിനെ അനുകൂലിക്കുന്നവർ നൽകുന്നത്. കന്യാസ്ത്രീയ്ക്ക് തന്റെ ഭർത്താവുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്ന് കാട്ടി സുപ്പീരിയർ ജനറലിന് പരാതി നൽകിയ വീട്ടമ്മ കന്യാസ്ത്രീയുടെ അടുത്ത ബന്ധുവായ അവരുടെ സഹോദരി സ്ഥാനീയയാണെന്നാണ് വെളിപ്പെടുത്തൽ.
സ്വന്തം സഹോദരിയുടെ ഭർത്താവുമായി അവിഹിത ബന്ധം പുലർത്തിയ വ്യക്തി ഒടുവിൽ സഭയിൽ നിന്ന് നടപടി നേരിട്ടപ്പോൾ രൂപതാ തലവനായ ബിഷപ്പിനെതിരെ രംഗത്ത് വന്നിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പരാതിക്കാരിയായ കന്യാസ്ത്രീയുടെ കസിൻ ആയ ഡൽഹിയിലെ മലയാളി വീട്ടമ്മ സുപ്പീരിയർ ജനറലിന് നൽകിയ പരാതിയിൽ കന്യാസ്ത്രീയ്ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കന്യാസ്ത്രീ തന്റെ ഭർത്താവുമായി സ്വന്തം വീട്ടിൽ വച്ചും കുറവിലങ്ങാട് മരങ്ങാട്ടുപിള്ളി നാടുകുന്നിലെ മഠത്തിൽ വച്ചും അവിഹിത ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായാണ് ഈ കത്തിലെ വെളിപ്പെടുത്തൽ.
ഇവരുടെ ബന്ധം ചോദ്യം ചെയ്ത് ഭർത്താവിനെ ഫോണിൽ വിളിച്ച കന്യാസ്ത്രീയുടെ മൂത്ത സഹോദരിയോട് ഭർത്താവ് കന്യാസ്ത്രീയുടെ ശരീരത്തിലെ രഹസ്യ ഭാഗങ്ങളിലെ അടയാളങ്ങൾ പറഞ്ഞുകൊടുത്തതുൾപ്പെടെ പരാതിയിൽ വിവരിക്കുന്നുണ്ട്. തന്റെ രഹസ്യ ഭാഗങ്ങളിലെ അടയാളങ്ങൾ ആരോപണ വിധേയനായ സഹോദരീ ഭർത്താവ് എങ്ങനെ കണ്ടെത്തി എന്നതാണ് കന്യാസ്ത്രീയുടെ വഴിവിട്ട പോക്കിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇരുവരും തമ്മിലുള്ള അവിഹിത ബന്ധത്തെപ്പറ്റി ഭർത്താവ് കന്യാസ്ത്രീയുടെ സഹോദരിയോടു തുറന്നു പറഞ്ഞത് ഭാര്യ കേട്ടിരുന്നു. കന്യാസ്ത്രീയുമായുള്ള ബന്ധത്തിൽ നിന്നും പിന്തിരിയണമെന്ന് ആവശ്യപ്പെട്ടാണ് സഹോദരിയും സഹോദരനും ചേർന്ന് ഡൽഹിയിലുള്ള കസിന്റെ ഭർത്താവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഈ സന്ദർഭത്തിലായിരുന്നു ഭർത്താവിന്റെ വെളിപ്പെടുത്തൽ.
കന്യാസ്ത്രീ സഹോദരിയെന്ന നിലയിലാണ് ഡൽഹിയിൽ തന്റെ വസതിയിൽ വരാറുണ്ടായിരുന്നതെന്നും യുവതി പരാതിയിൽ പറഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് തന്റെ ഭർത്താവുമായി അവിഹിത ബന്ധം സ്ഥാപിച്ചതെന്നാണ് ആക്ഷേപം. ഈ വീട്ടിൽ വച്ച് ഇരുവരും തമ്മിൽ അവിഹിത വേഴ്ച ഉണ്ടായിട്ടുണ്ടെന്നും പിന്നീട് ഭർത്താവ് 10 ദിവസത്തോളം നാട്ടിലെത്തി കുറവിലങ്ങാട് നാടുകുന്നിലെ മഠത്തിലെത്തി താമസച്ചതായും പരാതിയിൽ പറയുന്നു. ഈ സമയവും ഇരുവരും തമ്മിൽ അവിഹിത വേഴ്ച ഉണ്ടായതായി ഭാര്യയുടെ പരാതിയിൽ പറയുന്നണ്ട്. പരാതി ഇ- മെയിലിലാണ് ഡൽഹിയിലുള്ള വീട്ടമ്മ കന്യാസ്ത്രീയുടെ മദർ സുപ്പീരിയറിന് അയച്ചുകൊടുത്തത്.
പരാതി സുപ്പീരിയർ ജനറൽ ജലന്ധർ ബിഷപ്പിന് കൈമാറുകയായിരുന്നു. കന്യാസ്ത്രീയ്ക്കെതിരെ അന്വേഷണം നടത്തി നടപടി കൈക്കൊള്ളാനായിരുന്നു ബിഷപ്പിന്റെ നിർദ്ദേശം. നടപടിക്ക് നീക്കം തുടങ്ങിയതോടെയാണ് കന്യാസ്ത്രീയുടെ ബന്ധുക്കളും ഭീഷണിയുമായി രംഗത്ത് വന്നതെന്നും ബിഷപ്പിനെയും പീഡനക്കേസിൽ കുടുക്കാൻ നീക്കം തുടങ്ങിയതെന്നുമാണ് ആക്ഷേപം. ഇതോടെയാണ് സഭയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്ന പീഡനകഥകൾ പുറത്തുവരുന്നത്. പൊറുക്കാൻ പറ്റാത്ത തെറ്റ് കന്യാസ്ത്രീയിൽ നിന്നുണ്ടായെന്നു ബോധ്യമായ സഭാ നേതൃത്വം ഇവരെ സഭാ ചുമതലകളിൽ നിന്നും മാറ്റി നിർത്തണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഭീഷണി വകവയ്ക്കാതെ ഇവരെ മഠത്തിന്റെ ചുമതലയിൽ നിന്നും നീക്കിയതോടെയാണ് ഭീഷണി തുടരുകയും ബിഷപ്പിന് എതിരെ പരാതി നൽകുകയും ബിഷപ്പും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോട്ടയം എസ്പിക്ക് പരാതി നൽകുകയും ചെയ്തത്. സഭയുടെ ഉന്നതനേതൃത്വം ഇക്കാര്യത്തിൽ നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നതായും ബിഷപ്പിനെതിരെ കന്യാസ്ത്രീ നടത്തുന്ന നീക്കമാണിതെന്ന് കണ്ടെത്തുകയും ചെയ്തതായാണ് വിവരം. ബിഷപ്പ് തനിക്കെതിരെ പരാതി നൽകിയെന്നറിഞ്ഞതോടെ കന്യാസ്ത്രീ ബിഷപ്പിനെതിരെ തിരികെ പരാതി നൽകുകയായിരുന്നു എന്നാണ് സഭയിലെ ഉന്നതരിൽ ചിലർ തന്നെ വ്യക്തമാക്കുന്നത്. നാടുകുന്നിലെ ഗസ്റ്റ് ഹൗസിൽ വച്ച് 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി.
Stories you may Like
- ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി വത്തിക്കാൻ ആവശ്യപ്പെട്ടത് പ്രകാരമോ?
- ചരൺജിത്ത് സിങ് ചന്നി കോൺഗ്രസ് വിട്ടേക്കുമെന്ന് അഭ്യൂഹം
- കേസിൽ വെറുതെ വിട്ടപ്പോൾ ലോകകപ്പ് ജയിച്ച പോലെ തോന്നി
- പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു; കൊലയാളിയായ ഓട്ടോ ഡ്രൈവർ പിടിയിൽ
- 'സഹോദരിയും ഭർത്താവും മക്കളുടെ കൺമുന്നിൽ കൊല്ലപ്പെട്ടു'; നടി മധുര നായിക്ക്
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍