സലീമിന് കിട്ടിയ ദൗത്യം കൊലയ്ക്ക് ശേഷം പ്രതികളെ ജീപ്പിൽ രക്ഷപ്പെടുത്താൻ; വിദേശത്തേക്ക് മുങ്ങിയ ശേഷം പൊങ്ങിയത് കേസിൽ വേറെ ആളുകളെ പ്രതികളാക്കിയെന്ന് അറിഞ്ഞപ്പോൾ; നാട്ടിലെത്തിയപ്പോൾ കൈയോടെ പിടികൂടി പൊലീസ്; തൊഴിയൂർ സുനിൽ വധക്കേസിലെ അഞ്ചാം പ്രതിയും ജംഇയ്യത്തുൽ ഇസ്ഹാനിയ തീവ്രവാദ സംഘടനയുടെ മുൻ പ്രവർത്തകൻ
ജംഷാദ് മലപ്പുറം
മലപ്പുറം: ആർ.എസ്.എസ്. പ്രവർത്തകൻ തൊഴിയൂർ സുനിൽ വധക്കേസിലെ അഞ്ചാംപ്രതിയും പിടിയിൽ. കൊലപാതകത്തിനു ശേഷം പ്രതികളെ രക്ഷപ്പെടുത്താൻ ജീപ്പ് ഓടിക്കുന്ന ദൗത്യമായിരുന്നു പിടിയിലായ സലീമിന്റേത്. പാലൂർ മോഹനചന്ദ്രൻ വധക്കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ജീപ്പ് ഓടിച്ചതും താനായിരുന്നുവെന്ന് ചോദ്യംചെയ്യലിൽ പ്രതി സലീം (44) പൊലീസിന് മൊഴി നൽകി.
തൊഴിയൂർ സുനിൽ വധക്കേസിൽ ഒരു പ്രതിയെ കൂടി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി: കെ.എ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ജംഇയ്യത്തുൽ ഇസ്ഹാനിയ എന്ന തീവ്രവാദ സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു അറസ്റ്റിലായ ചെറുതുരുത്തി കടപ്പുറം വീട്ടിൽ സലീം. കേസിൽ ഇയാൾ അഞ്ചാം പ്രതിയാണ്.
കൊലപാതകത്തിനു ശേഷം പ്രതികളെ രക്ഷപ്പെടുത്താൻ ജീപ്പ് ഓടിക്കുന്ന ദൗത്യമായിരുന്നു സലീമിനുണ്ടായിരുന്നത്.ചോദ്യം ചെയ്തതിൽ പാലൂർ മോഹനചന്ദ്രൻ വധക്കേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിന് ജീപ്പ് ഓടിച്ചിരുന്നതും താനാണെന്ന് സലീംസമ്മതിച്ചതായി ഡി.വൈ.എസ്പി. പറഞ്ഞു. സുനിൽ വധത്തിനു ശേഷം വിദേശത്തേക്ക് മുങ്ങിയ സലീം ഈ കേസിൽ വേറെ ആളുകളെ പ്രതികളാക്കിയത് അറിഞ്ഞ് അഞ്ചു വർഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങി വന്നു.പിന്നീട് വീണ്ടും വിദേശത്തേക്ക് പോയി. കഴിഞ്ഞ ദിവസം നാട്ടിൽ വന്ന വിവരത്തെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസിൽ തീവ്രവാദ സംഘടനയുടെ ആത്മീയ ഗുരുവായ മതപ്രഭാഷകനും പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്.വിദേശത്തുള്ള ഇയാളെ നാട്ടിലെത്തിയാൽ കസ്റ്റഡിയിലെടുക്കും.പെരുമ്പടപ്പ് സിഐ.കെ.എം.ബി ജൂ, എസ്ഐ: പ്രമോദ്, എഎസ്ഐ: ജയപ്രകാശ് എന്നിവരും അറസ്റ്റിനു നേതൃത്വം നൽകി.പ്രതിയെ കോടതിയിൽ ഹാജരാക്കി.
തൊഴിയൂർ സുനിൽ വധക്കേസിലെ രണ്ട് പ്രതികൾ ഗൾഫിൽ ഒളിവിൽ കഴിയുന്നതായി നേരത്തെ തന്നെ ക്രൈംബ്രാഞ്ച് സംഘം സ്ഥിരീകരിച്ചിരുന്നു.. കേസിലെ മുഖ്യപ്രതിയായ ജംഇയ്യത്തുൽ ഇസ്ഹാനിയ തലവൻ സെയ്തലവി അൻവരിയെ കൂടാതെ ഗൾഫിൽ ഒളിവിൽ കഴിയുന്ന രണ്ടുപ്രതികളെ കുറിച്ചാണ് അന്വേഷണ സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിരുന്നത്. ഇക്കാര്യം നേരത്തെ 'മറുനാടൻ' റിപ്പോർട്ട് ചെയ്തിരുന്നു.കേസിൽ നേരത്തെ അറസ്റ്റിലായ ജംഇയ്യത്തുൽ ഇസ്ഹാനിയ പ്രവർത്തകനും കണ്ണൂർ, കാസർകോട് ജില്ലകളുടെ ചുമതല വഹിക്കുകയും ചെയ്തിരുന്ന തൃശൂർ പള്ളം സ്വദേശി പുത്തൻപീടിയക്കൽ സുലൈമാനെതിരെ(51) ആന്ധ്രയിൽ ഉൾപ്പെടെ മോഷണ കേസുകൾ നിലവിലുണ്ട്. പ്രതി അടുത്തിടെയാണ് പുരാതന വിഗ്രഹങ്ങളുടെ വിൽപന തട്ടിപ്പിൽ ആന്ധ്രയിൽ അറസ്റ്റിലായത്. നിലവിൽ ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പൊലീസിനും, പട്ടാളത്തിനും തന്നെ പിടിക്കാൻ കഴിയില്ലെന്ന വിശ്വാസത്തിൽ തൃശൂർ പള്ളത്തിനിന്നും കിലോമീറ്ററുകൾ മാറിയുള്ള ഒരു ഫാംഹൗസിൽ താമസിച്ചുവരികയായിരുന്നു.
ദിഖ്റും സൂക്തവുംചൊല്ലിയാൽ തന്നെ പൊലീസുംപട്ടാളവും പിടിക്കില്ലെന്ന് ഉസ്താദിന്റെവാക്കും വിശ്വസിച്ചാണു ഇവിടെ കഴിഞ്ഞിരുന്നതെന്നു പ്രതി പൊലീസിന് മൊഴി നൽകി. എന്തുകൊലയും, മോഷണവും നടത്തിയാലും തന്റെ ഉസ്താദ് പറയുന്ന സൂക്തങ്ങൾ കൃത്യമായി ചൊല്ലിയാൽ പിടിക്കപ്പെടില്ലെന്നാണ് പറഞ്ഞിരുന്നത്.ഇതിനെ തുടർന്ന് സുനിൽ വധക്കേസിൽ നേരത്തെ മൂന്നു പ്രതികൾ അറസ്റ്റിലായതിനെ തുടർന്നു വീണ്ടും സുലൈമാൻ ഈ ഉസ്താദിന്റെ അടുത്തുപോയത്. എന്നാൽ താൻ ഒരുക്കിലും പിടിക്കപ്പെടില്ലെന്ന ഉസ്താദിന്റെ വാക്കുകേട്ട് തിരിച്ചുപോന്നതായിരുന്നു. ഇതിന്റെ തുടർദിവസമാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. ഭാര്യയോടും, മക്കളോടുമൊപ്പമാണ് സുലൈമാൻ ഒളിവിൽ കഴിഞ്ഞിരുന്നത്. മോഹനചന്ദ്രൻ വധക്കേസിൽ സുലൈമാന്‍ പങ്കില്ലെന്നാണ് പ്രാഥമിക വിവരമെങ്കിലും കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. 1993-94 കാലഘട്ടത്തിൽ ചെറുതുരുത്തിയിൽ വിവിധ ഭാഗങ്ങളിലുണ്ടായ മോട്ടോർ കളവു കേസുകളിൽ സൈതലവി അൻവരിയോടൊപ്പം ഇയാൾ പങ്കെടുത്തിരുന്നു. കാരന്തൂർ ഉസ്മാൻ മുസ്ല്യാരുടെ ശിഷ്യനായ സെയ്തലവി അൻവരിയുടെ അടുത്ത സുഹൃത്താണ് സുലൈമാൻ. ആന്ധ്രാപ്രദേശിൽ 2014ൽ പുരാവസ്തുക്കൾ മോഷ്ടിച്ച കുറ്റത്തിന് സുലെ മാൻ ശിക്ഷഅനുഭവിച്ചത്.
ഇതിന് ശേഷം ഒരാളെ കൂടി മുമ്പ് തിരൂർ ഡി.വൈ.എസ്പി.കെ.എ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു.ജംഇയ്യത്തുൽ ഇസ്ഹാനിയ എന്ന തീവ്രവാദ സംഘടനയുടെ പ്രവർത്തകനും ഇതിന്റെ കണ്ണൂർ കാസർകോട് ജില്ലകളുടെ ചാർജ്ജ് വഹിച്ചിരുന്നയാളുമായ തൃശൂർ പള്ളം സ്വദേശി പുത്തൻപീടിയക്കൽ സുലൈമാനെ (51) യാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തയാളാണ് സുലൈമാൻ. സുനിൽ വധക്കേസിൽ അന്വേഷണം തന്നിലേക്ക് നീളുന്നുണ്ടെന്ന് അറിഞ്ഞതോടെ മറ്റൊരു വീട്ടിൽ ഒളിവിൽ കഴിയവെയാണ് ഇയാൾ അറസ്റ്റിലായത്. കേസിൽ ഇതുവരെ നാലു പേർ അറസ്റ്റിലായി. അഞ്ചു പേരെ കൂടി കിട്ടാനുണ്ട്. പാലൂർ മോഹനചന്ദ്രൻ വധക്കേസിൽ സുലൈമാന്‍ പങ്കില്ലെന്നാണ് പ്രാഥമിക വിവരമെങ്കിലും കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. 1993-94 കാലഘട്ടത്തിൽ ചെറുതുരുത്തിയിൽ വിവിധ ഭാഗങ്ങളിലുണ്ടായ മോട്ടോർ കളവു കേസുകളിൽ സൈതലവി അൻവരിയോടൊപ്പം ഇയാൾ പങ്കെടുത്തിരുന്നു. കാരന്തൂർ ഉസ്മാൻ മുസ്ല്യാരുടെ ശിഷ്യനായ സെയ്തലവി അൻവരിയുടെ അടുത്ത സുഹൃത്താണ് സുലൈമാൻ. ആന്ധ്രാപ്രദേശിൽ 2014ൽ പുരാവസ്തുക്കൾ മോഷ്ടിച്ച കുറ്റത്തിന് സുലെ മാൻ ജയിലിൽ കിടന്നിട്ടുണ്ട്.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- ചേകന്നൂർ മൗലവിയുടെ മകൻ അന്തരിച്ചു
- ഫലസ്തീനികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ് മനസാക്ഷിയുള്ളവർ ചെയ്യേണ്ടത്
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍